ഞങ്ങൾക്ക് മരിക്കണ്ട സാർ..! പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ സ്ഥലത്തെ മരം വീണ് വീടു തകർന്നു; മരങ്ങൾ തങ്ങളുടെ ജിവനു ഭീഷണിയാണെന്നു കാട്ടി പല ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടിയില്ലെന്ന് മഞ്ജേഷ്

sukumarakkuruppu--maram-veeഅന്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും  അടുത്ത പുരയിടത്തിലെ മരം കടപുഴകി വീണു.വീടിന് ഭാഗികമായി കേടുപാട് .അന്പലപ്പുഴ വടക്കു പഞ്ചായത്ത് മൂന്നാം വാർഡിൽ നന്ദികാട് വീട്ടിൽ മഞ്ജേഷിന്‍റെ വീടിന് മുകളിലേയ്ക്ക് അടുത്ത പുരയിടത്തിലെ മരം കടപുഴകി വീഴുകയായിരുന്നു. വീടിന്ചെറിയ കേടുപാടുകൾ പറ്റി.

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ സ്ഥലമായിരുന്നിത്. ഇപ്പോൾ കോടതിയുടെ കൈവശമാണെന്നു പറയപ്പെടുന്നു. ഈ പുരയിടത്തിൽ ഇനിയും 6 മരങ്ങളോളം ഇതേ രീതിയിൽ വീഴാറായി നിൽപ്പുണ്ട്.പല വാതിലുകൾ കയറി ഇറങ്ങിയിട്ടും അധികൃതരാരും ഒരു തീരുമാനവും എടുത്തില്ലെന്നും ഇനിയുള്ള മരങ്ങൾ തങ്ങളുടെ ജിവനു തന്നെ ഭീഷണിയായി വീടിനു മുകളിലേയ്ക്കു ചാഞ്ഞു നിൽക്കുകയാണെന്നും മഞ്ജേഷ് പറയുന്നു. അധികാരികളുടെ ഭാഗത്തു നിന്നും ഇനിയെങ്കിലും നടപടി യുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.

Related posts