എല്ലാവര്‍ക്കും അറിയേണ്ടത് ‘ഞാന്‍ ഗര്‍ഭിണിയാണോ’ എന്ന കാര്യം മാത്രം ! എല്ലാം തുറന്നു പറഞ്ഞ് മാളവികയും തേജസും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക കൃഷ്ണദാസ്. മിനിസ്‌ക്രീനിലെ മിന്നും താരമായ മാളവിക ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയായത്. മികച്ച നര്‍ത്തകി കൂടിയായ മാളവികയുടെ റീല്‍സെല്ലാം വൈറലാവാറുമുണ്ട്. അടുത്തിടെ താരം റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയായിരുന്ന തേജസ് ജ്യോതിയെ വിവാഹം ചെയ്തിരുന്നു. താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയല്‍ മേഖലയില്‍ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷവും സോഷ്യല്‍മീഡിയയില്‍ സജീവമാണ് മാളവികയും തേജസും. ഇപ്പോഴിതാ വിവാഹശേഷമുള്ള തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും. തങ്ങള്‍ക്ക് വിവാഹശേഷം വലിയ മാറ്റങ്ങളൊന്നുമില്ലെന്നും കുറച്ച് അടുക്കും ചിട്ടയും വന്നുവെന്നും രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇരുവരും പറയുന്നു. താന്‍ 1993യിലാണ് ജനിച്ചത്. മാളുവിനേക്കാള്‍ ആറുവയസ്സിന് മൂത്തതാണെന്നും 99ലാണ് മാളു ജനിച്ചതെന്നും തേജസ് പറയുന്നു. തനിക്ക് തേജസിന്റെ നേവി ഓഫീസര്‍ ജോലിയെ കുറിച്ച് നേരത്തെ തന്നെ നന്നായി അറിയാമെന്നും തിരികെ പോകുമ്പോള്‍ വിഷമം തോന്നുമെന്നും മാളവിക പറയുന്നു.…

Read More

നടി മാളവികയുടെ വീട്ടില്‍ മോഷണം ! നഷ്ടപ്പെട്ടതില്‍ ഒന്നരലക്ഷം രൂപയുടെ വാച്ചും

നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം. നടിയുടെ പാലക്കാട് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉള്‍പ്പെടെ വിലപിടിപ്പുള്ള പല സാധനങ്ങള്‍ കവര്‍ന്നതായാണ് പരാതി. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. രാവിലെ ജോലിക്കാരിയെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീട്ടിലെ കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ് ജോലിക്കാരി കണ്ടത്. പലതും പൊട്ടിച്ചിട്ടുമുണ്ട്. കൂടാതെ മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചും മോഷണം പോയ സാധനങ്ങളുടെ കൂട്ടത്തിലുണ്ട്. വീട്ടില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നില്ല അതിനാല്‍ അവ നഷ്ടമായില്ല. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവ് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഉളിയും വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി.…

Read More