എല്ലാവര്‍ക്കും അറിയേണ്ടത് ‘ഞാന്‍ ഗര്‍ഭിണിയാണോ’ എന്ന കാര്യം മാത്രം ! എല്ലാം തുറന്നു പറഞ്ഞ് മാളവികയും തേജസും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക കൃഷ്ണദാസ്. മിനിസ്‌ക്രീനിലെ മിന്നും താരമായ മാളവിക ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയായത്. മികച്ച നര്‍ത്തകി കൂടിയായ മാളവികയുടെ റീല്‍സെല്ലാം വൈറലാവാറുമുണ്ട്. അടുത്തിടെ താരം റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയായിരുന്ന തേജസ് ജ്യോതിയെ വിവാഹം ചെയ്തിരുന്നു. താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയല്‍ മേഖലയില്‍ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷവും സോഷ്യല്‍മീഡിയയില്‍ സജീവമാണ് മാളവികയും തേജസും. ഇപ്പോഴിതാ വിവാഹശേഷമുള്ള തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും. തങ്ങള്‍ക്ക് വിവാഹശേഷം വലിയ മാറ്റങ്ങളൊന്നുമില്ലെന്നും കുറച്ച് അടുക്കും ചിട്ടയും വന്നുവെന്നും രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇരുവരും പറയുന്നു. താന്‍ 1993യിലാണ് ജനിച്ചത്. മാളുവിനേക്കാള്‍ ആറുവയസ്സിന് മൂത്തതാണെന്നും 99ലാണ് മാളു ജനിച്ചതെന്നും തേജസ് പറയുന്നു. തനിക്ക് തേജസിന്റെ നേവി ഓഫീസര്‍ ജോലിയെ കുറിച്ച് നേരത്തെ തന്നെ നന്നായി അറിയാമെന്നും തിരികെ പോകുമ്പോള്‍ വിഷമം തോന്നുമെന്നും മാളവിക പറയുന്നു.…

Read More

കടുത്ത വയറുവേദനയെത്തുടര്‍ന്ന് നവവധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ! കല്യാണപ്പിറ്റേന്ന് പ്രസവിച്ചു

കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പ്രസവിച്ചുവെന്ന് വാര്‍ത്ത. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണു സംഭവം. സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിവാഹരാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവതി ഏഴുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിറ്റേന്ന് പുലര്‍ച്ചയോടെ പ്രസവിക്കുകയും ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ വരന്റെ വീട്ടുകാരില്‍നിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചു. വയറ്റില്‍നിന്നു കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതിനാലാണു വയര്‍ വീര്‍ത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോടു പറഞ്ഞിരുന്നത്. തുടര്‍ന്ന് വധുവിന്റെ കുടുംബം തെലങ്കാനയില്‍നിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി. ഇരുകുടുംബങ്ങളും തമ്മില്‍ ധാരണയിലെത്തിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു പോലീസ് അറിയിച്ചു. ജൂണ്‍ 26നായിരുന്നു വിവാഹം. യുവതിയുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വരനും വീട്ടുകാരും വ്യക്തമാക്കി.

Read More

21കാരനെ കല്യാണം കഴിക്കാന്‍ വന്‍ ഓഫര്‍ മുമ്പോട്ടു വെച്ച് 38കാരി ! ഒടുവില്‍ വഴങ്ങി യുവാവിന്റെ കുടുംബം…

പ്രേമത്തിന് പ്രായം ഒരു ഘടകമല്ലെന്ന് പറയാറുണ്ട്. എന്നിരുന്നാലും ചില യാഥാസ്ഥിതിക സമൂഹങ്ങള്‍ ഇതൊന്നും അംഗീകരിച്ചു തരാന്‍ ഇപ്പോഴും തയ്യാറല്ല എന്നതാണ് വാസ്തവം. 21 കാരനെ കല്യാണം കഴിക്കാന്‍ 38 വയസ്സുകാരിയായ യുവതി മുമ്പോട്ടു വന്നപ്പോള്‍ യുവാവിന്റെ കുടുംബം ഒന്നടങ്കം എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ സ്ത്രീധനമായി 5 മില്ല്യണ്‍ യുവാന്‍ നല്‍കാമെന്ന് യുവതി പറഞ്ഞതോടെ യുവാവിന്റെ കുടുംബത്തിന്റെ കണ്ണു മഞ്ഞളിച്ചു പോയി. ഇന്ത്യന്‍ രൂപ ഏകദേശം 5 കോടി വരും എന്നതു തന്നെ കാരണം. ചൈനയിലെ ഹനാന്‍ പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വമ്പന്‍ സ്ത്രീധന തുക കൊണ്ട് തന്നെ ഒരു വിവാഹം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. തന്നേക്കാള്‍ 17 വര്‍ഷം ഇളയതായ ഈ വ്യക്തിയുമായി യുവതി ഏറെ നാളായി പ്രണയത്തില്‍ ആയിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയുമായി. ഇതേത്തുടര്‍ന്നാണ് കല്യാണം കഴിക്കാം എന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നത്. എന്നാല്‍ വരന്റെ…

Read More

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മന്‍ കി ബാത്തിന് എത്തിയ യുവതി പ്രസവിച്ചു ! യുവതി എത്തിയത് പ്രത്യേക ക്ഷണിതാവായി…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിനോടനുബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ യുവതി പ്രസവിച്ചു. മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഇവര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പ്രത്യേക ക്ഷണിതാവായി ഡല്‍ഹിയിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. ലഖിംപൂര്‍ ഖേരിയിലെ സ്വയം സഹായ സംഘത്തിലെ അംഗമായ 24കാരിയായ പൂനം ദേവിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് രാവിലെ ഡല്‍ഹിയില്‍ നടക്കുന്ന മന്‍ കി ബാത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് പൂനം ദേവി എത്തിയത്. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി വൈകീട്ട് 6.42 ഓടേയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ആദിത്യ എന്ന പേര്…

Read More

മലയാളി യുവതിയെ ദുബായില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി ! യുപി സ്വദേശിയായ യുവാവ് പിടിയില്‍

മലയാളി യുവതിയെ ദുബായില്‍ വച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുപി സ്വദേശി പിടിയില്‍. ബറേലി സ്വദേശിയായ നദീം ഖാനെ(26)യാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിക്കൂര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ.വി.സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുബായില്‍ നദീം ഓടിച്ചിരുന്ന ബസില്‍ കണ്ടക്ടറായിരുന്നു യുവതി. വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ച നദീം, യുവതി ഗര്‍ഭിണിയായതോടെ യുപിയിലേക്കു കടക്കുകയായിരുന്നു.

Read More

അവധിയ്ക്ക് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! കൗമാരക്കാരന്‍ അറസ്റ്റില്‍…

തമിഴ്‌നാട്ടില്‍ നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട്ടില്‍ അശ്വന്ത് (19) നെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കരിമ്പുമ്മല്‍ ചുണ്ടക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി മാനന്തവാടി പോക്സോ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

വിവാഹ വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ! പോലീസുകാരന്‍ പിടിയില്‍…

കാസര്‍ഗോട്ടുള്ള യുവതിയെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി ലൈംഗികപീഡനത്തിനിരയാക്കിയ പോലീസുകാരന്‍ പിടിയില്‍. തൃശ്ശൂര്‍ കെ.എ.പി. ക്യാമ്പ് രണ്ടാംബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജിനെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അയിലൂര്‍ സ്വദേശിയാണ് ഇയാള്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ശ്രീരാജ് വിവാഹവാഗ്ദാനം നല്‍കിയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ശരീരത്തിന് ക്ഷതമേറ്റതിന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം പുറത്തുപറഞ്ഞാല്‍ പ്രചരിപ്പിക്കാനായി നഗ്നചിത്രങ്ങളെടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ട്. വീട്ടില്‍ വിടാതെ തടഞ്ഞുവെച്ച് പീഡനം തുടര്‍ന്നെന്നും അതിനിടെ ഗര്‍ഭിണിയായി ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നെന്നും പരാതിയിലുണ്ട്. സ്വര്‍ണവള ഊരി വാങ്ങിയെന്നും പണമെല്ലാം കവര്‍ന്നെന്നും പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ മൊഴി കൊടുക്കാനെത്തിയ യുവതിക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ സഹായം നല്‍കി.

Read More

നവവധു വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ സംഭവം ! ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍; വിവാഹത്തിന് ഒരാഴ്ച മുമ്പുവരെ ലൈംഗികമായി പീഡിപ്പിച്ചു…

അമ്പലപ്പുഴയില്‍ നവവധു വിവാഹത്തിനു മുമ്പുതന്നെ ഗര്‍ഭിണിയായ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. കരൂര്‍ മാളിയേക്കല്‍ സ്വദേശി നൈസാം (47) ആണ് അറസ്റ്റിലായത്. ഹാര്‍ഡ്വെയര്‍ വ്യാപാര സ്ഥാപനം നടത്തുന്ന നൈസാമിന്റെ കടയില്‍ അഞ്ച് വര്‍ഷത്തോളം യുവതി ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് വിവാഹിതയായ യുവതി വയറുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതോടെയാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. പരിശോധനയില്‍ യുവതി വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തും വ്യാപാരിയുമായ നൈസാം യുവതിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തോളമായി നൈസാം യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. നൈസാം മുന്‍കൈ എടുത്താണ് സുഹൃത്തായ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിച്ചത്. വിവാഹം നടക്കുന്നതിന് ഒരാഴ്ച മുന്‍പും ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നു. വ്യാപാര സ്ഥാപനത്തില്‍വെച്ചാണ് പീഡനം നടന്നതെന്നാണ് വിവരം. പതിനാറ് വയസുമുതല്‍…

Read More

പ്ലസ്ടു വിദ്യാര്‍ഥിനി ഒരേ സമയം രണ്ടുപേരുമായി പ്രണയത്തില്‍ ! ഇരുവരും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പത്താം മൈല്‍ ദേവിയാര്‍ കോളനി അല്ലിമൂട്ടില്‍ മിഥിന്‍ (27), കുരങ്ങാട്ടി കണ്ടത്തിന്‍ കരയില്‍ കൃഷ്ണമൂര്‍ത്തി (25) എന്നിവരാണ് അറസ്റ്റിലായത്. അടിമാലി പോലീസാണ് പ്രതികളെ പിടികൂടിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുവരുമായി ഒരേ സമയം പ്രണയത്തിലായിരുന്നു. പ്രതികളുടെ വീട്ടില്‍ എത്തുമ്പോഴാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പ്രതികള്‍ തമ്മില്‍ യാതൊരു പരിചയവുമില്ല. അടിമാലി സി.ഐ. ക്ലീറ്റസ്, എസ്.ഐ. സന്താേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ 26 ആഴ്ചയായ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കാന്‍ അനുമതി…

മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ ആറര മാസമായ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവിലൂടെയാണ് അനുമതി നല്‍കിയത്. പതിനേഴുകാരി ലൈംഗിക പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘമാവണം പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നടത്തേണ്ടത്. കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ ചികിത്സ നല്‍കണം. കുഞ്ഞിനെ പെണ്‍കുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് വി ജി അരുണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാനസിക നില പരിഗണിച്ചാണ് കോടതി നടപടി. ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി തേടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അയല്‍വാസിയില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. നിലവില്‍ 24 ആഴ്ച വളര്‍ച്ച എത്തിയാല്‍ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ പാടില്ലെന്നാണ് പ്രഗ്‌നന്‍സി ആക്ട് നിഷ്‌കര്‍ഷിക്കുന്നത്.…

Read More