കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു ! സൗജന്യ ബസ് യാത്ര മുതലാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി…

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതികളിലൊന്നായിരുന്നു സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്നത്. ഇതു ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചൂടോടെ വാഗ്ദാനം നടപ്പാക്കുകയും ചെയ്തു. എന്നാല്‍ ഈ സൗജന്യ യാത്ര മുതലാക്കി കാമുകനൊപ്പം പോയ യുവതി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡയിലാണ് സംഭവം. 11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗപ്പെടുത്തി കാമുകനൊപ്പം കടന്നുകളഞ്ഞത്. ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരില്‍ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് യുവതിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. എന്നാല്‍ വിവാഹശേഷവും ഇവര്‍ പ്രണയബന്ധം തുടര്‍ന്നു. ഇതിനിടെ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്ക് വന്നു. പ്രസവശേഷം വീട്ടില്‍ കഴിയവെ കാമുകന്‍ യുവതിയെ ഒന്നിച്ചു ജീവിക്കാനായി പുത്തൂരിലേക്ക് ക്ഷണിച്ചു. എന്നാല്‍ തന്റെ…

Read More

സംഘം കെണിയിൽ പെടുത്തുന്നത് ഭർ‌ത്താക്കന്മാർവിദേശത്തുള്ള സ്ത്രീകളെ ! വളഞ്ഞാൽ പിന്നെ യാത്ര സുഖവാസകേന്ദ്രങ്ങളിലേക്ക്…

തിരുവനന്തപുരം: വീട് വിട്ട് മക്കളെ ഉപേക്ഷിച്ച് കാമുകൻമാരോടൊപ്പം യുവതികൾ പോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതികളെ മക്കളെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത് കാമുകൻമാരാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി സ്ത്രീകളെ ഇവർ വലയിലാക്കിയിട്ടുണ്ടെന്നും പലരെയും കൂട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടിരുന്നുവെന്നും പോലീസിന്‍റെ ചോദ്യം ചെയ്യലിൽ യുവാക്കൾ വെളിപ്പെടുത്തി. ഭർത്താക്കൻമാർ വിദേശത്തുള്ള സ്ത്രീകളെയാണ് ഇവർ കൂടുതൽ കെണിയിൽപ്പെടുത്തുന്നത്. ഇത്തരക്കാരിൽ നിന്നും പണം വാങ്ങിയശേഷം അവരെ വിനോദസഞ്ചാര സുഖവാസ കേന്ദ്രങ്ങളിൽ താമസിപ്പിക്കുകയായിരുന്നു ഇവരുടെ പ്രധാന വിനോദം. അറസ്റ്റിലായ യുവാക്കളെ ചോദ്യം ചെയ്തതിലൂടെയാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. വർക്കല രഘുനാഥപുരം ബിഎസ് മൻസിലിൽ ഷാൻ ഷൈൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനത്തോട്ടത്തിൽ വീട്ടിൽ റിയാസ് (44) എന്നിവരെയാണ് രണ്ട് യുവതികൾക്കൊപ്പം പള്ളിക്കൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുറച്ചുകാലം കൂടെ താമസിച്ച ശേഷം ഷൈൻ ഭർതൃമതികളും കുട്ടികളുമുള്ള…

Read More

പതിനേഴുകാരനെ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി 28കാരി ലൈംഗികമായി പീഡിപ്പിച്ചു; ഇരുവരും അടുത്തത് ആശുപത്രിയില്‍വച്ച്; പീഡനം നടത്തിയത് ആസൂത്രിതമായി…

ചെന്നൈ: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച 28കാരി പിടിയിലായി. തമിഴ്‌നാടിലെ അയനാവരത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പോക്സോ നിയമം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്വേത ഏലിയാസ് വസന്തി എന്ന യുവതിയാണ് പോലീസ് പിടിയിലായത്. നവംബര്‍ 27 മുതല്‍ സഹോദരനെ കാണാനില്ലെന്നു പറഞ്ഞ് കൗമാരക്കാരന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ ദിവസം തന്നെ സമീപവാസിയായ ശ്വേതയേയും കാണാനില്ലെന്ന കാര്യം ഇവര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ആണ്‍കുട്ടിയും ശ്വേതയും സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധുക്കളെ കാണാനെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ അടുത്തത്. അതേസമയം ഇരുവരും ബുധനാഴ്ച അയനാവരത്തെ പോലീസ് സ്റ്റേഷനിലെത്തി. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് താനാണെന്ന് ശ്വേത പോലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ തെയ്നാപെട്ടിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും അവിടെ തങ്ങള്‍ മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.…

Read More