മീശമാധവനിലെ പട്ടാളം പുരുഷുവിനെ മറക്കാന്‍ കഴിയുമോ ? മൂന്നു പതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞു നിന്ന താരത്തിന് സംഭവിച്ചത്…

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്‍. ചിത്രത്തിലെ പട്ടാളം പുരുഷുവിനെ മറക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലുമാവില്ല.പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന ഡയലോഗ് ഇന്നും ട്രോളുകളില്‍ പറന്നു കളിക്കുന്നുണ്ട്. കടുത്തുരുത്തി ജെയിംസ് എന്ന നടന്‍ ആയിരുന്നു പട്ടാളം പുരുഷുവായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.ഒരുപക്ഷെ പലര്‍ക്കും ഈ പേര് അത്ര സുപരിചിതമല്ലെങ്കിലും കടുത്തുരുത്തി ജെയിംസ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. 1976 മുതല്‍ 2006 വരെ മുപ്പതുവര്‍ഷ കാലം ജെയിംസ് മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. നായകന്മാരുടെ സുഹൃത്തായും വില്ലനായും ഹാസ്യതാരമായുമൊക്കെ ജയിംസ് നിരവധി കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സിനിമ. ചെറിയൊരു കഥാപാത്രമായിട്ടാണ് ജെയിംസ് സിനിമയില്‍ അഭിനയിച്ചത്. പിന്നീട് വിന്‍സെന്റ് സംവിധാനം ചെയ്ത അഗ്നിനക്ഷത്രം എന്ന സിനിമയിലും മികച്ച ഒരു കഥാപാത്രമായി…

Read More