യൂത്ത്‌ ലീഗിന് മന്ത്രി ജലീലിന്‍റെ മുന്നറിയിപ്പ് ..! കള്ളന്‍ ഇപ്പോഴും കപ്പലിലെന്ന് മന്ത്രി ; സി.കെ.സുബൈറിന്‍റെ രാജിക്കു പിന്നാലെ കുറിപ്പ്

കോഴിക്കോട്: കാശ്മീരിലെ കത്‌വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിച്ച ഫണ്ട് തിരിമറി അന്വേഷണത്തിനിടെ നേതാക്കള്‍ക്ക് മന്ത്രി കെ.ടി.ജലീലിന്‍റെ മുന്നറിയിപ്പ്. യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ. സുബൈര്‍ രാജിവച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. “കള്ളന് കഞ്ഞിവച്ചവനേ പിടിക്കപ്പെട്ടിട്ടുള്ളൂ. യഥാര്‍ത്ഥ കള്ളന്‍ ഇപ്പോഴും കപ്പലില്‍ തന്നെയുണ്ട്’ എന്നാണ് മന്ത്രിയുടെ വാക്കുകള്‍. “കത്‌വയിലെ പാവം നാടോടി ബാലികയുടെ കണ്ണീരില്‍ കത്തിച്ചാമ്പലാകും എല്ലാ ഫണ്ട് മുക്കികളും. ഒരു രാജികൊണ്ട് തീരുന്നതല്ല പ്രശ്‌നം. പിരിച്ചതിന്‍റെയും കൊടുത്തതിന്‍റെയും വകമാറ്റിയതിന്‍റെയും മുക്കിയതിന്‍റെയും കണക്ക് നാട്ടുകാരോട് പറഞ്ഞേ മതിയാകൂ. പിന്നാലെയുണ്ട് അന്വേഷണ ഏജന്‍സികള്‍. എല്ലാ നുണകളുടെ ചീട്ടുകൊട്ടാരവും തകര്‍ന്ന് നിലംപരിശാകുന്ന ദിനം വിദൂരമല്ല. ക്ഷമയോടെ കാത്തിരിക്കുക’ . മന്ത്രി വ്യക്തമാക്കി. ഫണ്ട് തിരിമറി നടത്തി വഞ്ചിച്ചെന്ന് പരാതി നല്‍കിയ യൂസഫ് പടനിലത്തിന്‍റെ മൊഴി കഴിഞ്ഞ ദിവസം…

Read More

ഞാന്‍ സ്വർണക്കടത്തുകാരിയല്ല! വാഹനത്തിനുള്ളിൽ വച്ച് തന്നെ ക്രൂരമായി മർദ്ദിച്ചു; മാന്നാറിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട യുവതി പറയുന്നു…

ആലപ്പുഴ: താൻ സ്വർണക്കടത്തുകാരിയല്ലെന്ന് മാന്നാറിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ബിന്ദു. മാധ്യമങ്ങളോടാണ് അവർ ഇക്കാര്യം അറിയിച്ചത്. ദുബായിൽ നിന്നുമെത്തിയപ്പോൾ ഹനീഫ തന്‍റെ കൈവശം ഒരു പൊതി നൽകി. സ്വർണം മനസിലാക്കിയപ്പോൾ പൊതി മാലി എയർപോർട്ടിൽ ഉപേക്ഷിച്ചു. അക്രമി സംഘം വാഹനത്തിനുള്ളിൽ വച്ച് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും ബന്ദു പറഞ്ഞു. സംഘത്തിലെ ശിഹാബ്, ഹാരിസ് എന്നിവരെ അറിയാം. കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ സ്വർണ്ണക്കടത്ത് സംഘം തന്നെ പിന്തുടർന്നിരുന്നുവെന്നും ബിന്ദു വ്യക്തമാക്കി. അതേസമയം, സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് വ്യക്തമായതിന് പിന്നാലെ കസ്റ്റംസ് അന്വേഷണം തുടങ്ങി. യുവതിയുടെ മാന്നാറിലെ വീട്ടിലെത്തി കസ്റ്റംസ് സംഘം വിവരങ്ങൾ ശേഖരിച്ചു.

Read More

കോവിഡ് പ്രതിസന്ധി; നികുതിവെട്ടിച്ച് ഓടുന്ന കള്ള ടാക്സികൾ തടയുമെന്ന് ടാക്സി തൊഴിലാളികൾ

മുക്കം: കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസ്റ്റ് ടാക്സി മേഖലയ്ക്ക് ഭീഷണിയായ കള്ള ടാക്സികൾക്കെതിരെ പ്രതിഷേധവുമായി ടാക്സി ജീവനക്കാർ. സംസ്ഥാനത്ത് പൊതു ഗതാഗതം സാധാരണ നിലയിലായതോടെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ടൂറിസ്റ്റ് ബസുകൾ അടക്കമുള്ള ടാക്സികൾ ഇപ്പോഴും ട്രിപ്പ് ലഭിക്കാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് സ്വകാര്യവാഹനങ്ങൾ കള്ള ടാക്സികളാ യി ഓടിക്കുന്നതിനെതിരെ ടാക്സി തൊഴിലാളികൾ രംഗത്തെത്തിയത്. കേരളത്തിലെ കള്ള ടാക്സികളുടെ വർധന കാരണം ടാക്സി മേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമായെന്നും എല്ലാ കള്ള ടാക്സികളുടെ നമ്പറും മറ്റു വിവരങ്ങളും ടാക്സി സ്റ്റാൻഡുകളിൽ പരസ്യപ്പെടുത്തുകയും കള്ള ടാക്സികളെ എല്ലായിടത്തും തടയുമെന്നും ടാക്സി തൊഴിലാളികൾ പറഞ്ഞു. സ്പെഷൽ പെർമിറ്റ് ഇല്ലാതെ സ്വകാര്യബസുകൾ കല്യാണ ട്രിപ്പുകൾ അടക്കമുള്ളവ എടുക്കുന്നതായും ഇവർ ആരോപിക്കുന്നു. ടൂറിസ്റ്റ് ബസുകൾ മൂന്നുമാസം കൂടുമ്പോൾ അമ്പതിനായിരം രൂപ ടാക്സും വർഷത്തിൽ 85,000 രൂപ ഇൻഷ്വറൻസും മാസത്തിൽ ശരാശരി 75,000…

Read More

ആര്‍ക്കും, ഒന്നും അസാധ്യമല്ല! അര്‍ബുദ രോഗത്തെ അതിജീവിച്ച 29 വയസുകാരി; കൃത്രിമ കാല്‍മുട്ട് വച്ചുപിടിപ്പിച്ചു; ഹെയ്‌ലി ഇനി ബഹിരാകാശത്തേക്ക്

ഫ്‌ളോറിഡ: അര്‍ബുദരോഗത്തിന്റെ പിടിയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29 വയസുകാരി ഹെയ്‌ലി അര്‍സിനാക്‌സ് ഈ വര്‍ഷാവസാനം ഫ്‌ളോറിഡായില്‍ നിന്നും വിക്ഷേപിക്കുന്ന ‘ഫാല്‍ക്കന്‍ 9’ എന്ന റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിക്കും. സെന്റ് ജൂഡ് ഹോസ്പിറ്റലാണ് ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. കാന്‍സര്‍ രോഗി എന്നതിലുപരി, കൃത്രിമ കാല്‍മുട്ട് വച്ചുപിടിപ്പിച്ച ഹെയ്‌ലിയുടെ ബഹിരാകാശ യാത്ര തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെടും. പത്ത് വയസ് മുതല്‍ കാന്‍സര്‍ രോഗത്തിന് സെന്റ് ജൂഡില്‍ ചികിത്സയിലായിരുന്നു ഹെയ്‌ലി. ഫിസിഷ്യന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ഹെയ്‌ലി ജനുവരിയിലാണ് സ്വകാര്യ വ്യക്തിയുടെ സിവിലിയന്‍ സ്‌പേയ്‌സ് മിഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നാസ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് പേടകം കുതിച്ചുയരുക. ലോകത്ത് ആദ്യമായാണ് സ്വകാര്യ വ്യക്തി ഇങ്ങെയൊരു ബഹിരാകാശ യാത്ര സംഘടിപ്പിക്കുന്നത്. നാലു ദിവസമായിരിക്കും ഈ പേടകം ഭൂമിക്ക് ചുറ്റും കറങ്ങുക. സ്‌പേയ്‌സ് എക്‌സ് കമ്പനിയാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ഫാല്‍ക്കന്‍ 9 എന്ന റോക്കറ്റ്…

Read More

വെളുക്കാൻ തേച്ചത് വിലക്കായി! തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കിനു കാരണം തൃശൂരിൽ നിന്നുള്ള വിദഗ്ധസമിതി റിപ്പോർട്ട്; പ്രധാനപ്പെട്ട പല കാര്യങ്ങളും ഒളിച്ചുവെച്ചെന്ന്

സ്വന്തം ലേഖകൻ തൃശൂർ: ആനപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ എഴുന്നള്ളിപ്പുകൾ വീണ്ടും വിലക്കിക്കൊണ്ടുള്ള ഉത്തരവിന് കാരണം തൃശൂരിൽ നിന്നുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ഗുരുതര പിഴവ്. വെളുക്കാൻ തേച്ചത് വിലക്കായി മാറിയ അവസ്ഥയാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ തുടർന്നുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ കണ്ണിനുള്ള പ്രശ്നങ്ങളെ കുറിച്ച് യാതൊന്നും പരാമർശിക്കാതെ നൽകിയ റിപ്പോർട്ടാണ് രാമന്‍റെ തിരിച്ചുവരവിന് പാരയായി മാറിയത്. ഒരു കണ്ണിന് പൂർണമായും മറ്റൊരു കണ്ണിന് ഭാഗികമായും കാഴ്ചശക്തിയില്ലെന്ന കാര്യം റിപ്പോർട്ടിലെവിടേയും പരാമർശിക്കാതെ ആനയെ എഴുന്നള്ളിപ്പിന് അനുമതി നൽകാമെന്ന തരത്തിലുള്ള റിപ്പോർട്ടാണ് തൃശൂരിൽ ആനയെ പരിശോധിച്ച വിദഗ്ധസമിതി നൽകിയത്. വനംവകുപ്പ് ഇത്രകാലം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കാൻ പ്രയോഗിച്ചിരുന്ന പ്രധാന പരാതി ആനയുടെ കാഴ്ചശക്തിയാണ്. എന്നാൽ ആ പോരായ്മയെ തൃശൂരിൽ നിന്നുള്ള വിദഗ്ധസംഘം തമസ്കരിച്ചതാണ് പ്രിൻസിപ്പൽ ഫോറസ്റ്റ് കണ്‍സർവേറ്ററും (വൈൽഡ് ലൈഫ്) ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ സുരേന്ദ്രകുമാർ തന്‍റെ…

Read More

കണ്ണ് നനയിച്ച് ഉള്ളി വില! പച്ചക്കറിക്കു നേരിയ വിലക്കുറവ്; സബോളയ്ക്കും വില വർധിച്ചിട്ടുണ്ട്

തൃശൂർ: കണ്ണു നനയിച്ച് ഉള്ളി വില. മാർക്കറ്റിൽ പച്ചക്കറിയിനങ്ങൾക്ക് വില അൽപ്പം കുറവുണ്ടെങ്കിലും ഉള്ളിവില 120 രൂപയായി. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുമുന്പ് നൂറിൽ താഴെയായിരുന്ന ഉള്ളിവിലയാണ് കുതിച്ചുയർന്നത്. സബോളയ്ക്കും വില വർധിച്ചിട്ടുണ്ട്. 40 രൂപയുണ്ടായിരുന്ന സബോള 50 രൂപവരെയായി. ബീൻസ് ഉൾപ്പടെയുള്ള പയർ എന്നിവയക്കു കഴിഞ്ഞയാഴ്ച്ച 50 രൂപയായിരുന്നത് ഈ ആഴ്ച്ച 35 ആയി കുറഞ്ഞിട്ടുണ്ട്. തക്കാളിക്കും വിലക്കുറവുണ്ട്. 20 രൂപയ്ക്കു ലഭിച്ചിരുന്ന ചിര കെട്ടിനു 10 രൂപയ്ക്കു ലഭിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണം മാറി പച്ചക്കറികൾ കൂടുതൽ എത്തിത്തുടങ്ങിയതോടെയാണ് പെട്രോൾ-ഡീസൽ വിലവർധനവിലും പച്ചക്കറിക്കു വില കുറയാൻ കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു.

Read More

മട്ടന്നൂരിൽ പോലീസുണ്ടോ..‍?420 ദിവസത്തിനുള്ളിൽ 5 കവർച്ചകൾ; തുമ്പുമില്ല, അന്വേഷണവുമില്ല

മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിലും കടകളിലും കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഈ മാസം ഇരുപത് ദിവസത്തിനുള്ളിൽ മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ മൂന്ന് ക്ഷേത്രങ്ങളിലും രണ്ട് കടകളിലുമാണ് കവർച്ച നടന്നത്. ഇതിനു പുറമെ ഒരു മാസം മുമ്പ് ചാവശേരിയിൽ ലോറി ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുക്കുകയും വളോരയിലെ കടയിൽ നിന്നും ഒരു ലക്ഷം രൂപ വരുന്ന കുരുമുളകും കവർന്നിരുന്നു. ഇന്നലെ പുലർച്ചെയാണ്ഏളന്നൂർ ശ്രീ അയ്യപ്പ ക്ഷേത്രം, വെളിയമ്പ്ര കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ച നടന്നത്. ഏളന്നൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ ഭണ്ഡാരത്തിലുണ്ടായിരുന്ന രണ്ടു സ്വർണ താലിയും പണവും കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണത്തിന്‍റെ രണ്ടു താലിയും ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്തു…

Read More

ലാവ്‌ലിൻ കേസ് അട്ടിമറിച്ചത് എ.കെ. ആന്‍റണിയും ടി.കെ. നായരും; കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഖജനാവ് കൊള്ളയെന്ന് കെ. സുരേന്ദ്രൻ

കണ്ണൂർ: എസ്എൻസി ലാവ്‌ലിൻ കേസ് അട്ടിമറിച്ചതിനു പിന്നിൽ കോൺഗ്രസിന്‍റെ ഉന്നതനായ നേതാവ് എ.കെ. ആന്‍റണി ഉൾപ്പെടെയുള്ള നേതാക്കളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ഒന്നാം യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ ടി.കെ. നായരും എ.കെ. ആന്‍റണിയും ലാവ്‌ലിൻ കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തി. ദുരൂഹമായ പല കാര്യങ്ങളും നടന്നിട്ടുണ്ട്. സിബിഐ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയിട്ടില്ല. സംസ്ഥാനത്ത് വർധിച്ചുവരുന്ന അഴിമതിരാജിന് പ്രധാനകാരണം എസ്എൻസി ലാവ്‌ലിൻ കേസ് വിചാരണ കൂടാതെ വിട്ടയച്ചതാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഖജനാവ് കൊള്ളയാണ് എസ്എൻസി ലാവ്‌ലിൻകേസ്. ഇത് നീതിപൂർവകമായി നടന്നിട്ടില്ല. പിണറായി വിജയനെ രക്ഷിക്കാൻ ആസൂത്രിത നീക്കം നടന്നിട്ടുണ്ട്. 374 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ അഴിമതിക്കാരെ ജയിലിലേക്ക് പറഞ്ഞയക്കുന്പോൾ സംസ്ഥാനത്ത് അഡ്ജസ്റ്റുമെന്‍റ് നടത്തുകയാണ്. പ്രമാദമായ പല കേസുകളും വിചാരണചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല.…

Read More

എല്ലാം മാതാവിന്‍റെ ഒത്താശയോടെ..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; മാതാവും രണ്ടാനച്ഛനും ഉൾപ്പടെ എട്ട് പേർക്ക് തടവ് ശിക്ഷ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഉൾപ്പടെ എട്ട് പേർ കുറ്റക്കാരാണെന്ന് കോടതി. സംഭവം നടന്ന് 14 വർഷത്തിനു ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്. കോഴിക്കോട് അതിവേഗ കോടതിയാണ് വിധി പറഞ്ഞത്. ഒന്നാം പ്രതിക്ക് ഏഴ് വർഷം തടവും മറ്റ് പ്രതികൾക്ക് 10 വർഷത്തെയും തടവ് ശിക്ഷ കോടതി വിധിച്ചു. സംഭവം നടക്കുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയാകാതിരുന്നതിനാൽ അഞ്ച് വർഷത്തെ തടവും ശിക്ഷയും പ്രതികൾ അനുഭവിക്കണം. കേസിൽ രണ്ട് പേരെ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി. കുട്ടിയെ മാതാവിന്‍റെ ഒത്താശയോടെ ആദ്യം പീഡിപ്പിച്ച രണ്ടാനച്ഛൻ പിന്നീട് പലയാളുകൾക്കും കുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ പീഡിപ്പക്കപ്പെട്ട കുട്ടിയുടെ അമ്മ കോടതിയിൽ ബോധരഹിതയായി വീണു.

Read More

ബിന്ദു ചെറിയ മീനല്ല! യുവതി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ; അവിശ്വസനീയ കഥകൾ പുറത്തേക്ക്; കസ്റ്റംസ് അന്വേഷണം തുടങ്ങി

ഡൊമനിക് ജോസഫ് മാന്നാർ (ആലപ്പുഴ): വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അടിമുടി ദുരൂഹത. യുവതി പോലീസിനു കൊടുത്ത മൊഴിയും ഞെട്ടിക്കുന്നതാണ്. തട്ടിക്കൊണ്ടു പോയവരുമായി യുവതിക്കു ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടു പോയവർ യുവതിയെ വടക്കേഞ്ചേരിയിൽ ഇറക്കി വിട്ട ശേഷം രക്ഷപ്പെട്ടുവെന്നാണ് യുവതി പോലീസിനു നൽകിയ മൊഴി. എന്നാൽ, പോലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യബിന്ദു(39)വിനെയാണ് 15 അംഗസംഘം വീടിന്‍റെ വാതിൽ തകർത്ത് അകത്തു കയറി തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 19ന് നാട്ടിൽ എത്തിയ ബിന്ദു ക്വാറന്‍റൈനിൽ കഴിയന്നതിനിടയിലാണ് സംഭവങ്ങൾ ഉണ്ടായത്. ദുബൈയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഇവർ നാട്ടിലെത്തിയതിന്‍റെ അടുത്ത ദിവസം മൂന്നു പേർ ഇവിടെ എത്തുകയും ഇവരെ ഭീഷണിപ്പെടുത്തുകയും…

Read More