ജോലിക്ക് പോയതിനാല്‍ നാലുമാസം കാമുകിയെ കാണാന്‍ സാധിച്ചില്ല, യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവാവ് ഞെട്ടി; 2018 ല്‍ നടന്ന സംഭവം പറഞ്ഞ് യുവതിയുടെ പരാതി; സംഭവം വൈക്കത്ത്‌

വൈക്കം: പ്രണയം നടിച്ചു യുവതിയെ യുവതിയുടെ  വീട്ടിലും ലോഡ്ജിലുമെത്തിച്ച്  ശാരീരിക മായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പോലിസ് കേസെടുത്തു. വൈക്കം ഉദയനാപുരം വാഴമന സ്വദേശിനിയായ യുവതിയുമായി എഴുമാംതുരുത്ത് സ്വദേശിയായ യുവാവ് 2017 ലാണ് പ്രണയത്തിലായത്. സ്കൂൾ വിദ്യാർഥിനിയായിരിക്കെ അടുപ്പം സ്ഥാപിച്ച യുവാവ് 2018ലാണ് യുവതിയെ പല തവണ യുവതിയുടെ വീട്ടിലും ലോഡ്ജിലുമെത്തിച്ചാണ് പീഢിപ്പിച്ചതെന്ന് യുവതി പോലിസിനു നൽകിയ പരാതിയിൽ പറയുന്നു. യുവാവ് കഴിഞ്ഞ നാലുമാസമായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. ജോലി തിരക്കിനിടയിൽ യുവതിയെ കാണാൻ സമയം കിട്ടാതിരുന്ന യുവാവിനു യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് സംശയിച്ചു. സംശയം സാധുകരിക്കാൻ യുവാവ് യുവതിയുടെ ഫോൺ വാങ്ങി   പരിശോധിച്ചതോടെ മറ്റൊരു യുവാവിന്റ സന്ദേശങ്ങൾ ഫോണിൽ കണ്ടതിനെ തുടർന്ന് യുവാവ് യുവതിക്കെതിരെ വധഭീഷണി മുഴക്കി. ഭീഷണിയിൽ ഭയന്ന യുവതി പോലിസ് സഹായo അഭ്യർഥിച്ച് പരാതിയുമായി എത്തിയതോടെയാണ് പീഢന വിവരം പുറത്തായത്. യുവതിയുടെ…

Read More

കള്ളന്‍ കപ്പലിലല്ല, ബഹിരകാശത്ത്..! മേൽക്കൂര പൊളിച്ച് അപകടമെത്തി; ഉറങ്ങിക്കിടന്ന യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഉൽക്ക മേൽക്കൂര പൊളിച്ചു വീടിനുള്ളിലേക്ക്… തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടീഷ് കൊളംബോ യുവതി. രാത്രികൾ എപ്പോഴും വ്യത്യസ്തമാണ്. ചിലപ്പോൾ മനോഹരം ആയിരിക്കും ചിലപ്പോൾ ദുഃഖകരവും ഭയാനകവുമാണ്, മറ്റു ചിലത് സർപ്രൈസുകൾ നിറഞ്ഞതുമാണ്. എന്നാൽ തികച്ചും അപ്രതീക്ഷിതമായ ഒരു രാത്രി ആണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളന്പോക്കാരിയായ രൂത്ത് ഹാമിൽട്ടന്‍റെ ജീവിതത്തിൽകൂടി കടന്നു പോയത്. കള്ളനാണോ? അർധരാത്രിയിൽ വീട്ടിൽ കള്ളൻ കയറിയാൽ എന്താണ് സംഭവിക്കുക? വീട്ടിൽ കയറുന്ന കള്ളനേക്കാൾ പേടിയും ആശങ്കകളും നമുക്ക് ആയിരിക്കും. എന്നാൽ റൂത്തിന്‍റെ വീട്ടിൽ കയറിയ ഈ കള്ളൻ ആള് ചില്ലറക്കാരൻ അല്ല, അങ്ങ് ബഹിരാകാശത്ത് നിന്ന് പുറപ്പെട്ടു വന്നതാണ്. മോഷ്‌‌ടിക്കാനൊന്നുമല്ല മോഷണമല്ല ഈ കള്ളന്‍റെ പ്രത്യേകത. ഏതെങ്കിലും വീട്ടിലോട്ട് ഓടു പൊളിച്ചു അങ്ങ് ഇറങ്ങിച്ചെല്ലുക, എല്ലാരേം ഒന്ന് പേടിപ്പിച്ചിട്ട് പോരുക. ഈ തവണ കള്ളന്‍റെ ലക്ഷ്യം രൂത്ത് ആയിരുന്നു. ഉറക്കത്തിനിടയിൽ…

Read More

അന്നു ജസ്ന, ഇപ്പോൾ സൂര്യ! ഒന്നര മാസം പിന്നിട്ടിട്ടും പെൺകുട്ടിയെ സംബന്ധിച്ചു യാതൊരു വിവരവുമില്ല; ഈ പെൺകുട്ടികൾ പോയതിനു പിന്നിൽ…

കോട്ടയം: എരുമേലിയിൽനിന്നു കാണാതായ ജസ്ന മരിയയുടെ തിരോധാനം ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്നതിനിടയിൽ മറ്റൊരു പെൺകുട്ടിയുടെ തിരോധാനവും കേരളത്തെ പിടിച്ചുലയ്ക്കുന്നു. പാലക്കാട് ആലത്തൂരിൽനിന്നു സൂര്യ കൃഷ്ണ എന്ന ഇരുപത്തൊന്നുകാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായിരിക്കുന്നത്. ജസ്നെയെ കാണാതായതിനു സമാനമായ സാഹചര്യവും രീതികളുമാണ് സൂര്യയുടെ തിരോധാനത്തിലും ഉണ്ടായിരിക്കുന്നത്. ഒന്നര മാസം പിന്നിട്ടിട്ടും പെൺകുട്ടിയെ സംബന്ധിച്ചു യാതൊരു വിവരവും ലഭിക്കാതെ കടുത്ത ആശങ്കയിലാണ് വീട്ടുകാരും ബന്ധുക്കളും പ്രിയപ്പെട്ടവരുമൊക്കെ. പാലക്കാട് മേഴ്സി കോളജിൽ ബിരുദ വിദ്യാർഥിനിയാണ് സൂര്യ. ആലത്തൂർ പുതിയങ്കം ഭരതൻ നിവാസിൽ രാധാകൃഷ്ണന്‍റെയും സുനിതയുടെയും മകളാണ്. കഴിഞ്ഞ ഒാഗസ്റ്റ് 30നാണ് സൂര്യയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് വരികയാണെന്നു പിതാവ് രാധാകൃഷ്ണനെ വിളിച്ച് അറിയിച്ച ശേഷം രാവിലെ പതിനൊന്നേകാലോടെയാണ് സൂര്യ വീട്ടിൽനിന്ന് ഇറങ്ങിയതെന്നു വീട്ടുകാർ പറയുന്നു. അച്ഛനോട് അങ്ങോട്ട് എത്തണമെന്നും സൂര്യയുടെ അമ്മ വിളിച്ചു പറഞ്ഞിരുന്നു. സൂര്യയെ കാത്ത് രാധാകൃഷ്ണൻ ബുക്ക്…

Read More

പോഷ് കാണിക്കാൻ പോഷെ! തട്ടിപ്പെല്ലാം ഒറിജിനലാ…

വീട്ടില്‍ വരുന്നവരെ താന്‍ സമ്പന്നനാണെന്നു ധരിപ്പിക്കാനായി ഇയാള്‍ ബോധപൂര്‍വം വാഹനങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ പ്രാഥമിക നിഗമനം. പോഷെ, മസ്ത, ടൊയോട്ട, ലാന്‍ഡ് ക്രൂയിസര്‍, റേഞ്ച് റോവർ, ബെന്‍സ്, ഡോഡ്ജ് ഫെരാരി തുടങ്ങിയ വാഹനങ്ങളാണ് മുറ്റത്ത് പാർക്ക് ചെയ്തിരുന്നത്. ഇതില്‍ പലതും എൻജിൻ നിലച്ച അവസ്ഥയിലാണെന്നായിരുന്നു മോന്‍സന്‍ നല്‍കിയ മൊഴി. വാഹനങ്ങള്‍ എവിടെനിന്ന് ഇയാള്‍ കൊണ്ടുവന്നുവെന്നതിനെക്കുറിച്ചും മോട്ടോര്‍ വാഹന വകുപ്പ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പല വാഹനങ്ങളുടെയും താക്കോല്‍ വീട്ടില്‍ ഇല്ല. അതിനാല്‍തന്നെ അതു തുറന്നു പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിച്ചിട്ടില്ല. പരാതിക്കാരായ അനൂബിനും യാക്കോബിനും വാഹനങ്ങള്‍ നല്‍കിയെന്ന മോന്‍സന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മിത്‌സുബിഷി പോഷെയായി ലക്ഷങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഈട് നല്‍കിയിരുന്നത് ഈ കാറുകളാണെന്നും സംശയമുണ്ട്. ഇവയ്ക്ക് ഇന്‍ഷ്വറന്‍സുമില്ല. ആഡംബര വാഹനങ്ങളെല്ലാം പഴഞ്ചനാണ്. ഡോഡ്ജ് ഗ്രാന്‍ഡ് എന്ന വാഹനം മാത്രമാണ് മോന്‍സണിന്‍റെ…

Read More

പൂസായവരെ ലക്ഷ്യമിട്ട് കവര്‍ച്ച; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ; ബാറുകളില്‍ നിന്ന് മദ്യപിച്ച് പുറത്തേക്കിറങ്ങുന്നവരാണ് അൽത്താഫിന്‍റെ ഇരകൾ 

കോഴിക്കോട് : ബാറില്‍ നിന്നിറങ്ങുന്നവരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കുറ്റ്യാടി പാതിരപ്പറ്റ സ്വദേശി അല്‍ത്താഫ് (35) ആണ് കസബ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 11 നാണ് കേസിനാസ്പദമായ സംഭവം. കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക് മുന്നിലൂടെ ജോലി കഴിഞ്ഞ് പോവുകയായിരുന്ന നല്ലളം സ്വദേശിയുടെ കൈയിലുണ്ടായിരുന്ന 3000 രൂപ പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് ഈ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അല്‍ത്താഫിനെ പിടികൂടിയത്. ബാറുകളില്‍ നിന്ന് മദ്യപിച്ച് പുറത്തേക്കിറങ്ങുന്നവരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തിവരികയായിരുന്നു അല്‍ത്താഫ്. പലരും പരാതി നല്‍കാറില്ല. നേരത്തെ പലകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അല്‍ത്താഫിനെതിരേ കേസുകള്‍ നിലവിലുണ്ടെന്ന് കസബ പോലീസ് പറഞ്ഞു.‍

Read More

കേരളത്തില്‍ ആശ്രമം തുടങ്ങാന്‍ എത്തിയതാ… പക്ഷേ..! സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളില്‍നിന്ന് തട്ടിയത്‌ കോടികള്‍; അന്വേഷണം തുടങ്ങി

കൊച്ചി: കേരളത്തില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്താനെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളില്‍ നിന്ന് ഒരു കോടി 30 ലക്ഷം തട്ടിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി തേവര സ്വദേശിയായ എന്‍ജിനിയര്‍ രവി മേനോനും വര്‍ക്കല സ്വദേശിയായ ഭൂമി ഇടപാടുകാരനുമെതിരേ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വനിതകളടക്കം ആറു വിദേശ പൗരന്‍മാരാണ് പരാതി നല്‍കിയത്. കേരളത്തില്‍ ആശ്രമം തുടങ്ങാനാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികള്‍ എത്തിയത്. ഇതിനായി വര്‍ക്കലയില്‍ ഭൂമി ഇടനിലക്കാരന്‍ വഴി കണ്ടെത്തിയിരുന്നു. ആശ്രമം നിര്‍മിക്കാന്‍ കരഭൂമിയെന്നു കാണിച്ചാണ് ഇവര്‍ ഭൂമി നല്‍കിയത്. ഇതിന്‍റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിലം നികത്തിയെടുത്ത ഭൂമിയാണെന്ന് കണ്ടെത്തുകയുണ്ടായി. കരഭൂമിയെന്ന് കബളിപ്പിച്ച് വര്‍ക്കലയിലെ ഭൂമി ഇടപാടുകാരന്‍ പണം തട്ടിയെടുത്തുവെന്ന് വിദേശികളുടെ പരാതിയില്‍ പറയുന്നു. ഭൂമി തരം മാറ്റി അതില്‍ ആശ്രമം പണിതു തരാമെന്ന് വാഗ്ദാനം ചെയ്താണ് കൊച്ചി സ്വദേശിയായ എഞ്ചിനീയര്‍ പണം തട്ടിയതെന്നാണ് ഇവരുടെ പരാതിയില്‍ ഉള്ളത്.…

Read More

വാരത്തെ ആയിഷയുടെ കൊലപാതകം! ആസാം സ്വദേശി അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് നിർണായക നീക്കത്തിലൂടെ…

കണ്ണൂര്‍: വാരം ചതുരകിണറിൽ മോഷണശ്രമത്തിനിടെ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണ്ണൂരിൽ നിർമാണ തൊഴിലാളിയായ ആസാം സ്വദേശി മോയിബുള്‍ ഹക് (25) ആണ് അറസ്റ്റിലായത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ആസാമിൽവെച്ച് പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം എസിപി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സെപ്റ്റംബർ 29നാണ് വാരം ചതുര കിണറിൽ തനിച്ചുതാമസിക്കുകയായിരുന്ന ആയിഷ മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. രാവിലെ പ്രാര്‍ഥന നടത്താന്‍ എഴുന്നേറ്റ ആയിഷ വീടിനു മുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മോഷ്ടാവിന്‍റെ അക്രമത്തിന് ഇരയായത്. കവര്‍ച്ചക്കിടയില്‍ മോഷ്ടാവുമായുള്ള ചെറുത്തു നില്‍പ്പിനിടെ ആയിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരു ചെവികള്‍ മുറിയുകയും വാരിയെല്ലുകള്‍ തകരുകയും ചെയ്തു. കാലുകള്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ആയിഷ കോഴിക്കോട് മെഡിക്കൽ കോളജിൽ…

Read More

ഇത് സുജിത്തും വിദ്യയും, യുവദമ്പതികള്‍! കൈയിലിരിപ്പ് കണ്ട് ഞെട്ടരുത്; പോലീസ് പിടികൂടിയത് തന്ത്രപരമായി….

വൈപ്പിൻ: ബൈക്കിൽ സഞ്ചരിച്ച് മാല പൊട്ടിക്കുന്ന യുവദമ്പതികൾ അറസ്റ്റിൽ. നായരമ്പലം നെടുങ്ങാട് സ്വദേശികളും എടവനക്കാട് ചാത്തങ്ങാട് ബീച്ചിൽ വാടകക്ക് താമസിക്കുന്നവരുമായ കളത്തിപ്പറമ്പിൽ സുജിത്ത് കുമാർ(35), ഭാര്യ വിദ്യ(29) എന്നിവരെ ആലുവ റൂറൽ എസ്പി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള സ്പെഷൽ ടീമാണ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിന് പുലർച്ചെ നെടുങ്ങാട് ഭാഗത്തുവച്ച് പള്ളിയിലേക്ക് പോകുകയായിരുന്ന റോസി എന്ന വീട്ടമ്മയുടെ രണ്ടരപവന്‍റെ മാല ബൈക്കിനെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞിരുന്നു. കൂടാതെ ഞാറക്കൽ മഞ്ഞനക്കാട് ഭാഗത്ത് വച്ച് ഈ മാസം 10ന് ഒരു വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമവും നടന്നിരുന്നു. ഈ രണ്ട് സംഭവങ്ങളുടേയും പാശ്ചാത്തലത്തിലാണ് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി പോലീസ് ഞാറക്കൽ മുനമ്പം മേഖലകളിലെ 60 ൽ പരം സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ വ്യക്തമായില്ലെങ്കിലും ബൈക്കിന്‍റെ നമ്പർ ലഭിച്ചു. ഇത് വച്ച്…

Read More

കുമരകത്തെ യുവാവിന്‍റെ മരണം;  കാലിലും നെഞ്ചിലും കണ്ട മുറിവിനെക്കുറിച്ച് പോലീസ് സർജ്ജൻ പറ‍യുന്നത്

കുമരകം: കുമരകത്തെ യുവാവിന്‍റെ മരണം ആത്മഹത്യയെന്നു പോലീസ് നിഗമനം. മരണകാരണം രക്തം വാർന്നാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.നിവേദ്യ മൊബൈൽ ഷോപ്പ് ഉടമ ദീപാ കോട്ടേജിൽ ടിബിനെ (39) ആണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ചൊവാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിനു പിൻവശത്ത് കണങ്കാലിനുസമീപത്ത് ഉണ്ടായിരുന്ന മുറിവു മൃതദേഹത്തിന് സമീപം കണ്ട കുപ്പി ഗ്ലാസ് കൊണ്ടുണ്ടായതാണെന്നു പോലീസ് സർജൻ അറിയിച്ചതായി കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. മനോജ് പറഞ്ഞു. ഹാളിലും അടുക്കളയിലും കണ്ട രക്തം ടിബിന്‍റെ മുറിവിൽ നിന്നാണെന്നു പോലീസ് പറഞ്ഞു.ടിബിൻ ഹൃദയ സംബന്ധമായി ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ടിബിൻ വീട്ടിൽ തനിച്ചായിരുന്നു. സ്വന്തം വീട്ടിൽനിന്ന് രാവിലെ ഭാര്യ ദീപ എത്തിയപ്പോഴാണ് ടിബിൻ മരിച്ചുകിടക്കുന്നത് കണ്ടത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ആയ ദീപ ജോലിക്കു പോകുന്ന വഴിയാണ് വീട്ടിൽ കയറിയത്. ടിബിന്‍റെ ഇടതുകാലിന്‍റെ പിന്നിലും…

Read More

ഒരുവര്‍ഷത്തെ ഫോണ്‍വിളി പൊക്കും! ദമ്പതിമാരുടെ ലഹരിവഴി തേടി പോലീസ്; ചില കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തം

കോഴിക്കോട് : കാറില്‍ കഞ്ചാവ് കടത്തിയ ദമ്പതിമാരുള്‍പ്പെടെയുള്ള മൂന്നുപേരുടെ ലഹരിക്കടത്തിലെ ദുരൂഹത തേടി പോലീസ്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനായി മെഡിക്കല്‍കോളജ് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നത് ഇപ്പോഴും അവ്യക്തമാണ്. ചോദ്യം ചെയ്യലിനോട് പ്രതികള്‍ സഹകരിച്ചിരുന്നില്ല. അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം ദമ്പതിമാര്‍ സ്ഥിരം കഞ്ചാവ് കാരിയര്‍മാരാണെന്ന സംശയത്തിലാണ് പോലീസ്. ഇന്നോവകാര്‍ ഇവര്‍ വാടകക്കെടുത്തതാണ്. കാറുടമയില്‍ നിന്നും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിക്കും. അതേസമയം പിടിയിലായ നല്ലളം ഹസന്‍ബായ് വില്ലയില്‍ പി.എം.ഷംജാദ് (25), ഭാര്യ അനീഷ (23), നല്ലളം പുന്നാനി പറമ്പില്‍ ബി.എം.അഹമ്മദ് നിഹാല്‍ (26) എന്നിവരുടെ ഒരു വര്‍ഷത്തെ ഫോണ്‍ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ഇതില്‍ നിന്നും നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസമാണ് വാഹനപരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഇന്നോവകാര്‍…

Read More