വാസ്കുലാർ സർജറി (1); രക്തധമനീതടസം നീക്കാൻ വാസ്കുലാർ സർജറി

അപകടങ്ങൾ മൂലമുണ്ടാകുന്ന രക്തക്കുഴൽ തടസം, രക്തസ്രാവം, കൈകാലുകൾ നഷ്ടപ്പെടുന്നത്, ഇത്തരം മുറിവുകൾ വാസ്കുലർ സർജറിയിൽ അടിയന്തര ശസ്ത്രക്രിയ വഴി സുഖപ്പെടുത്താം. വെരിക്കോസ് വെയിൻ പാരന്പര്യം, കൂടുതൽ നിന്ന് ജോലി, എല്ലാം വെരിക്കോസ് വെയിനിന് കാരണമാകുന്നു. സിരകളിലെ ഒഴുക്ക് ഹൃദയത്തിലേക്കാണ് ഈ ഒഴുക്ക്, ദിശമാറി കാലിലേക്കുതന്നെ ഒഴുകി, സിരകളിലെ സമ്മർദം വർധിപ്പിച്ച് വെരിക്കോസ് വെയിനിന് കാരണമാകുന്നു. സിരകളിലെ തടസവും കാരണമാകുന്നു. സിരകളിലെ അമിത സമ്മർദം കാലിലെ കഴപ്പ്, വേദന, ക്ഷീണം തുടങ്ങി തടിച്ച ഞരന്പുകൾ, ഞരന്പ് പൊട്ടി രക്തസ്രാവം, കാലുകളിലെ കറുപ്പുനിറം, എക്സിമ, വ്രണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. സിരകളിലെ തടസം, ദിശമാറ്റം, എവിടെ നിന്ന് എന്ന് സ്കാനിൽ (ഡോപ്ളർ) തിരിച്ചറിഞ്ഞ് ദിശമാറ്റം വരുന്നിടം ചികിത്സിച്ച് സുഖപ്പെടുത്താം. വാസ്കുലർ സർജറിയിൽ സർജറിക്ക് പുറമേ , മയക്കം ആവശ്യമില്ലാത്ത സക്ളിറൊതെറാപ്പി (ഇൻജക്ഷൻ ചികിത്സ) ആധുനിക ലേസർ ചികിത്സ എന്നിവ ലഭ്യമാണ്. ത്വക്കിന്…

Read More

പണിയെല്ലാം പാളി! കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; അഞ്ചു യാത്രക്കാരിൽനിന്നായി പിടികൂടിയത് അഞ്ചര കിലോഗ്രാം സ്വർണം

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിൽ എത്തിയ അഞ്ച് യാത്രക്കാരിൽനിന്നായി അഞ്ചര കിലോഗ്രാം സ്വർണം പിടികൂടി. വ്യാഴാഴ്ച കസ്റ്റംസ് എയർ ഇന്‍റലിജൻസും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് (ഡിആർഐ) വിഭാഗവും നടത്തിയ പരിശോധനകളിലാണ് സ്വർണം പിടികൂടിയത്. ദുബായിൽനിന്നും വന്ന വിമാനത്തിൽ ചെന്നൈയിൽനിന്നും കയറി സ്വർണം കടത്തിയ നാല് പേരും ദുബായിൽനിന്ന് സ്വർണവുമായെത്തിയ യുവതിയുമാണ് പിടിയിലായത്. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ബായിൽനിന്നും എത്തിയ കാസർഗോഡ് സ്വദേശിനിയായ സറീന അബ്ദു പിടിയിലായത്. 3,250 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽനിന്ന് പിടികൂടിയത്. സ്വർണം വസ്ത്രത്തിനകത്ത് ഉരുക്കി തേച്ച് പിടിപ്പിച്ചിരിക്കുകയായിരുന്നു. സംശയിക്കാതിരിക്കാൻ ഇതിന് മീതെ മറ്റൊരു വസ്ത്രവും ധരിച്ചാണ് ഇവർ എത്തിയത്. ഒരു വർഷം മുൻപ് പാസ്പോർട്ട് സ്വന്തമാക്കിയ ഇവർ ഇതിനിടെ രണ്ടാം തവണയാണ് വിദേശ യാത്ര നടത്തുന്നത്. ഇതേ വിമാനത്തിൽനിന്നും 573 ഗ്രാം സ്വർണം ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട…

Read More

ഷീന, ലീന, അമൃത, അനീഷ …! യുവാക്കളെ മയക്കാന്‍ കപ്പിള്‍ ട്രിപ്പ്; പിടിയിലായവരില്‍ യുവതികളുടെ എണ്ണവും കൂടിവരുന്നു

സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് സ്‌കൂള്‍-കോളജുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ഇതരസംസ്ഥാനങ്ങളില്‍നിന്നു വന്‍ ലഹരിക്കടത്ത്. ബംഗളൂരു, ഗോവ, തേനി എന്നിവിടങ്ങളില്‍നിന്നാണ് വന്‍തോതില്‍ കഞ്ചാവും സിന്തറ്റിക് മയക്കുമരുന്നുകളും എത്തിക്കുന്നത്. പോലീസും എക്‌സൈസും പിടികൂടുന്നതിന്‍റെ ഇരട്ടിയോളം ലഹരി വസ്തുക്കള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കായി ദിനംപ്രതി എത്തുന്നുണ്ടെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. പോലീസിന്‍റെയും എക്‌സൈസിന്‍റെയും കണ്ണുവെട്ടിക്കാന്‍ യുവതികളെയാണ് മയക്കുമരുന്ന് കടത്തിന് കൂടുതലായും ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സംസ്ഥാനത്ത് അടുത്തിടെ പിടികൂടിയ മിക്ക ലഹരി കേസുകള്‍ക്കു പിന്നിലും യുവതികളുടെ പങ്കുണ്ടായിരുന്നു. അതേസമയം,കുടുംബമെന്ന വ്യാജേന എത്തുന്ന ലഹരി സംഘത്തെ കണ്ടെത്തി പരിശോധിക്കുകയെന്നത് അന്വേഷണസംഘത്തിനു മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കപ്പിള്‍ ട്രിപ്പ് ! തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നു ലഹരി വസ്തുക്കളുമായി എത്തുന്നവര്‍ പിടിയിലായതിനു പിന്നാലെയാണ് കാരിയര്‍മാരായി യുവതികളെ ഉള്‍പ്പെടുത്താന്‍ ലഹരിക്കടത്ത് സംഘം പദ്ധതിയിട്ടത്. ഒരിക്കലും സംശയിക്കാത്ത രീതിയില്‍ ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെയാണ് കാരിയര്‍മാരുടെ യാത്ര.…

Read More

സംസ്ഥാനത്ത് 18 വരെ കനത്ത മഴയ്ക്ക് സാധ്യത; തീരത്ത് ശക്തമായ കാറ്റടിക്കാനും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പാലക്കാട്, മഴയോടൊപ്പം ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലും അറബി കടലിലും ഒരേ സമയം ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം. തീരത്ത് ശക്തമായ കാറ്റടിക്കാനും കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകന്‍ യുവതിയെ പീഡിപ്പിച്ചു; സംഭവം വൈക്കത്ത്

വൈക്കം: യുവതിയെ പൊതുപ്രവർത്തകൻ ശാരീരികമായി പീഡിപ്പിച്ചതായി പരാതി. വൈക്കം ഉദയനാപുരം സ്വദേശിയായ യുവതിയെയാണ് പൊതുപ്രവർത്തകൻ പീഡിപ്പിച്ചതായി വൈക്കം പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന യുവതി കുറച്ചു കാലമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. പ്രദേശവാസിയായ യുവാവുമായി യുവതി അടുപ്പത്തിലായതിനെ തുടർന്ന് ഭർത്താവ് അകൽച്ചയിലായി. ഇവരെ രമ്യതപ്പെടുത്താൻ ചർച്ചയ്ക്കുവന്ന പൊതുപ്രവർത്തകൻ പിന്നീട് യുവതിയുടെ വീട്ടിലും സ്വന്തം വീട്ടിലും യുവതിയെ എത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. യുവതി പരാതി നൽകിയതോടെ പൊതുപ്രവർ ത്തകൻ ഒളിവിൽ പോയി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉദയനാപുരം ബിജെപി പ്രവർത്തകൻ സുമേഷിനെതിരെ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം;മൂന്നു ലക്ഷം നൽകാതിരിക്കാൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി; പിടിയിലായത് ഒരു കുടുംബത്തിലെ മൂന്നുപേർ

കോതമംഗലം: ചേലാട് പെരിയാര്‍വാലി കനാല്‍ ബണ്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം. സംഭവത്തിൽ സമീപത്തു താമസിക്കുന്ന യുവാവും ഗൃഹനാഥനും വീട്ടമ്മയും അടക്കം ഒരു കുടുംബത്തിലെ മൂന്നു പേർ റിമാൻഡിൽ. മാലിപ്പാറ സ്വദേശികളും ചേലാട് പത്തിരിച്ചാല്‍ ഭാഗത്ത് വാടകക്കു താമസിക്കുന്നവരുമായ പുത്തന്‍പുരക്കല്‍ കൊച്ചാപ്പ എന്ന് വിളിക്കുന്ന എല്‍ദോ (27), ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരാണ് അറസ്റ്റിലായത്. ചേലാട് ഇരപ്പുങ്കല്‍ കവലയില്‍ സെവന്‍ ആര്‍ട്‌സ് സ്റ്റുഡിയോ നടത്തുന്ന നിരവത്തുകണ്ടത്തില്‍ പൗലോസിന്‍റെ മകന്‍ എല്‍ദോസ് പോൾ (40) ആണ് കൊല്ലപ്പെട്ടത്. അരുംകൊലവീട്ടില്‍നിന്ന് ഇരുനൂറ് മീറ്റര്‍ മാറി ചേലാട് പത്തിരിച്ചാല്‍ പള്ളിക്ക് സമീപത്ത് കനാലിലാണ് എൽദോസിന്‍റെ മൃതദേഹം കിടന്നിരുന്നത്. പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. എൽദോസ് പോളിൽനിന്നും കൊച്ചാപ്പ എന്നു വിളിക്കുന്ന എല്‍ദോ കടംവാങ്ങിയ മൂന്ന് ലക്ഷം രൂപ തിരികെ നൽകാതിരിക്കുവാനാണ്…

Read More

രണ്ടരകോടി രൂപ ചെലവ്! കോട്ടയം റെയിൽവേ സ്റ്റേഷനിൽ ‘അടിപൊളി പാർക്കിംഗ്’; പ്രത്യേകതകള്‍ ഇങ്ങനെ…

കോട്ടയം: ന്യൂ ജെനറേഷൻ പാർക്കിംഗ് സംവിധാനത്തിൽ പെരുമ നേടി കോട്ടയം റെയിൽവേ സ്റ്റേഷൻ. റെയിൽവേ യാത്രക്കാർക്ക് തങ്ങളുടെ ടൂവീലർ സുരക്ഷിതമായും മഴ നനയാതെയും സൂക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടരകോടി രൂപ ചെലവിൽ സ്റ്റേഷൻ കവാടത്തോടു ചേർന്നാണ് മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയം നിർമിച്ചിരിക്കുന്നത്. പാർക്കിംഗ് കേന്ദ്രം പൂർണായും തുറന്നുകൊടുത്തിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പാർക്കിംഗ് സമുച്ചയം തുറന്നിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന ഈ പാർക്കിംഗ് കേന്ദ്രം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് റെയിൽവേ. 1628 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായാണു പാർക്കിംഗ്. 350 ടൂവീലറുകൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. ഇരുന്പു ബീമുകളും സ്ക്വയർ പൈപ്പും പാനലുകളും ഉപയോഗിച്ചുള്ളു സ്റ്റീൽ സ്ട്രക്ചർ നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഓരോ നിലയിൽനിന്നും റാന്പ് വഴി ടൂവീലറുകൾക്ക് മുകളിലത്തെ നിലയിലെത്താം. നിലവിലുള്ള പാർക്കിംഗ് സ്ഥലത്തിന്‍റെ അടുത്തു തന്നെയാണ്…

Read More

മനസിൽ ലഡു പൊട്ടി… ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെതേടി  അറുപത്തിയെട്ടുകാരൻ കൂത്തൂപറമ്പിലേക്ക്;യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം കറങ്ങിയിട്ടും ഒന്നു കാണാനായില്ല; തേപ്പുകിട്ടിയത് എറണാകുളത്തെ വയോധികന്…

കൂത്തുപറമ്പ്: ഒരു കോളിൽ തുടങ്ങിയ ബന്ധം മൂന്നു മാസത്തോളം നീണ്ടു.  സ്ത്രീയുടെ സംസാരം ഏറെ ഇഷ്ടപ്പെട്ടതോടെ മനസിൽ ഉതിച്ച മോഹവുമായി വൃദ്ധൻ  യുവതിയെ കാണാൻ പുറപ്പെട്ടു.  എറണാകുളത്ത് നിന്നും കൂത്തുപറമ്പിലെത്തിയ വയോധികന് ഒടുവിൽ തുണയായത് പോലീസ്. ഫോൺ വഴി പരിചയപ്പെട്ട സ്ത്രീയെ കാണാൻ എറണാകുളം ഞാറയ്ക്കലിൽ നിന്നുമെത്തിയ 68 കാരനാണ് കബളിപ്പിക്കലിന് ഇരയായത്. കൂത്തുപറമ്പിലെത്തിയ ഇയാൾ ഫോണിലൂടെ സ്ത്രീയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഒടുവിൽ സ്ത്രീ പറഞ്ഞ സ്ഥലങ്ങളിലൊക്കെ വാഹനത്തിൽ കറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ഇയാൾ പോലീസ് സ്റ്റേഷനിലുമെത്തി. മൂന്ന് മാസമായി ഫോണിൽ സ്ത്രീയുമായി സംസാരിക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു. പോലീസ് ഇവരുമായി ബന്ധപ്പെട്ടപ്പോൾ തനിക്ക് ഇയാളെ അറിയില്ലെന്ന് സ്ത്രീ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവിൽ തലശേരി വരെയുള്ള വണ്ടിക്കൂലിയും നൽകിയാണ് ഇയാളെ പോലീസ് പറഞ്ഞു വിട്ടത്.

Read More

സ്പൂൺ മൈക്ക് ആക്കി, ആശുപത്രി കിടക്ക വേദിയാക്കി; വേദന മറന്ന് പാടിത്തകർത്ത് കുരുന്ന്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

ആശുപത്രിക്കിടക്കയിൽ നിന്നുള്ള ഒരു കുരുന്നിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തന്‍റെ പ്രിയപ്പെട്ട ഗാനം വാർഡിലെ ടിവിയിൽ വന്നപ്പോൾ കൈയിൽ കിട്ടിയെ സ്പൂൺ മൈക്ക് ആക്കി ഒപ്പം പാടുകയാണ് മിഗ്വേൽ എന്ന കൊച്ചുമിടുക്കൻ. ബ്രസീലിലെ ഒരു ആശുപത്രിയിൽ നിന്നാണ് ഈ വീഡിയോ. ഗ്യാസ്ട്രോ എന്‍ററൈറ്റിസ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതാണ് മിഗ്വേൽ. വേദനയ്ക്കിടയിലും പ്രിയഗാനം കേട്ടപ്പോൾ ആവേശഭരിതനായി ആടിപ്പാടുകയായിരുന്നു കുട്ടി. ഗായകനും ഗാനരചയിതാവുമായ പെരികിൾസ് ഫാരിയ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവച്ചതോടെയാണ് കുട്ടിപ്പാട്ട് വൈറലായി മാറിയത്. ചികിത്സ വിജയകരമായി പൂർത്തിയാക്കി മിഗ്വേൽ ഇപ്പോൾ വീട്ടിലാണെന്നും ട്വീറ്റിൽ പറയുന്നുണ്ട്.

Read More

വിവാഹദിനം സ്വർണമണിയുന്നത് നല്ലതാ..! 60 കിലോ സ്വർണമണിഞ്ഞ് വധു; നടക്കാൻ സഹായിച്ച് വരൻ

സ്വർണാഭരണ വിഭൂഷിതയായി വിവാഹത്തിനെത്തുന്ന വധു അത്ര പുതുമയുള്ള കാഴ്ചയല്ല. എന്നാൽ സ്വർണം കുറച്ച് ഓവറായാലോ? അതും നടക്കാൻ പോലും വയ്യാത്ത രീതിയിൽ. ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നാണ് പുതിയ വിവാഹക്കാഴ്ചകൾ. ഒന്നുംരണ്ടുമല്ല, 60 കിലോഗ്രാം സ്വർണമണിഞ്ഞാണ് വധു വിവാഹവേദിയിലെത്തിയത്. ഒരു കിലോ വീതമുള്ള അറുപതോളം സ്വർണമാലകളാണ് വധു ധരിച്ചത്. ഇതോടൊപ്പം ഇരുകൈയിലുമായി നാല് ഭീമൻ വളകളുമുണ്ടായിരുന്നു. ഇവയെല്ലാം വരൻ സമ്മാനിച്ചതാണെന്നാണ് റിപ്പോർട്ട്. സ്വർണത്തിന്‍റെ ഭാരം കാരണം വരന്‍റെ സഹായത്തോടെയാണ് വധു വേദിയിലേക്ക് നടന്നെത്തിയത്. വിവാഹദിനം സ്വർണമണിയുന്നത് നല്ലതാണെന്ന വിശ്വാസം മൂലമാണ് ഇത്രയും ആഭരണങ്ങൾ വധു അണിഞ്ഞത്. എന്തായാലും വധുവിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

Read More