മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ടു, പ്രണയത്തിലുമായി! ഊട്ടി, മൈസൂരു എന്നിവിടങ്ങളില്‍ ‘സുഖവാസം’, യുവാവ് മുങ്ങിയത് മുട്ടന്‍പണി നല്‍കി; ഒടുവില്‍ കുടുങ്ങി ഒൻപത് വർഷത്തിനു ശേഷം

എടക്കര: മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ചു കൂടെ കൂട്ടി സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങിയ യുവാവ് ഒൻപത് വർഷത്തിനു ശേഷം പോലീസിന്‍റെ പിടിയിലായി. തൃശൂർ വടക്കാഞ്ചേരി പാർലിക്കോട് സ്വദേശി കൊട്ടിലിങ്ങൽ റഷീദിനെയാണ് (40) എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. 2012 ൽ എടക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി ആറ്റൂരിലുള്ള സോഫാ നിർമാണ കന്പനിയിൽ വച്ച് ബുധനാഴ്ച രാത്രി ഇയാളെ പിടികൂടിയത്. മൊബൈൽ വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ഉൗട്ടി, മൈസൂരു എന്നിവിടങ്ങളിൽ കൊണ്ടുപോയി യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ട ശേഷം മുങ്ങുകയും ചെയ്തുവെന്നായിരുന്നു കേസ്. ഒളിവിലായ പ്രതിക്കെതിരെ 2016 ൽ നിലന്പൂർ കോടതി ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയായ പ്രതി 2021 ൽ കൊണ്ടോട്ടിയിൽ മറ്റൊരു…

Read More

എസ്എഫ്ഐ നേതാക്കൾ കടന്നുപിടിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു..! പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ്‌

ഏറ്റുമാനൂർ: എസ്എഫ്ഐ നേതാക്കൾ കടന്നുപിടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി എഐഎസ്എഫ് വനിതാ നേതാവിന്‍റെ പരാതി. എഐഎസ്എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി നിമിഷ രാജുവാണ് എസ്എഫ്ഐ നേതാക്കൾക്കെതിരേ ഇന്നലെ രാത്രിയിൽ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. എംജി യൂണിവേഴ്സിറ്റി സെനറ്റ് വിദ്യാർഥി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച എഐഎസ്എഫ് കോട്ടയം ജില്ലാ പ്രസിഡന്‍റ് എസ്. ഷിജോയെ സഹായിക്കുന്നതിനു മറ്റ് സംഘടനാ നേതാക്കളോടൊപ്പം എത്തിയതായിരുന്നു നിമിഷ. വോട്ടെടുപ്പിനുശേഷം മടങ്ങുന്പോൾ എഐഎസ്എഫ് നേതാവ് എ.എ. സഹദിനെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുന്നതു കണ്ട് തടസം പിടിക്കാൻ എത്തിയ തന്നെ ക്രൂരമായി മർദിച്ചതായും നിമിഷ പരാതിയിൽ പറയുന്നു. എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്‍റ് ആർഷോ, സെക്രട്ടറി അമൽ, പ്രജിത് കെ. ബാബു, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും പരാതിയിലുണ്ട്. തലയ്ക്കടിക്കുകയും…

Read More

അത്രേ ഞാന്‍ ചെയ്തുള്ളൂ..! പ്രതികരണം കേട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതിയെ ഓർമ്മ വന്നു! നടി ഗായത്രി സുരേഷിന്റെ പ്രതികരണത്തെ വിമർശിച്ച് നടൻ മനോജ് കുമാർ

വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിന്റെ പ്രതികരണത്തെ വിമർശിച്ച് നടൻ മനോജ് കുമാർ. തെറ്റ് പൂർണ്ണമായും ഗായത്രിയുടെ ഭാഗത്ത് തന്നെയാണ് എന്നും നടിയുടെ പ്രതികരണം കേട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതിയെ ഓർമ്മ വന്നു എന്നും മനോജ് കുമാർ പറയുന്നു. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മനോജിന്‍റെ പ്രതികരണം. മനോജിന്‍റെ വാക്കുകൾ അത് ചെയ്തപ്പോള്‍ ഞാന്‍ അയാളെ കുടയെടുത്ത് അടിച്ചു. പിന്നെ ഒരു മൊട്ടത്തലയന്‍റെ തലയില്‍ ചട്ടിയെടുത്ത് അടിച്ചു അത്രേ ഞാന്‍ ചെയ്തുള്ളൂ എന്ന് പറഞ്ഞപോലെയാണ് അപകട വീഡിയോയില്‍ ഗായത്രിയുടെ ന്യായീകരണം കേട്ടപ്പോള്‍ തോന്നിയത്. ഗായത്രി സുരേഷിന്റെ വാഹനാപകവും വാക്കുതര്‍ക്കങ്ങളൊക്കെ ഞാനും കണ്ടിരുന്നു. വണ്ടി ഇടിച്ചിട്ടും നിർത്താതെ പോയതിനാലാണ് നാട്ടുകാരുടെ ദേഷ്യം. ആളുകള്‍ രോഷാകുലരായത് ന്യായം. ഒരു സെലിബ്രിറ്റി ആയതുകൊണ്ട് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടികൊണ്ടാണ് നിര്‍ത്താതെ പോയതെന്നാണ് ഗായത്രി പറയുന്നത്. സമാനമായ സംഭവങ്ങൾ ഭാര്യ ബീനക്കും ഉണ്ടായി. അപകടം ഉണ്ടായപ്പോള്‍…

Read More

നൂറു കോടി വാക്സിൻ! ഇന്ത്യ ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി; ജനുവരിയിൽ തുടങ്ങിയ വാക്സിനേഷൻ 100 കോടിയിലെത്തിയത്‌ ഒൻപതു മാസങ്ങൾകൊണ്ട്‌

സ്വന്തം ലേഖകൻ ന്യൂഡൽഹി: നൂറുകോടി വാക്സിനേഷൻ റിക്കാർഡിൽ ഇന്ത്യ. രാജ്യം സ്വന്തമാക്കിയത് ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രരംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റമാണിത്. ഈ നേട്ടം സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും പുറമേ രാജ്യത്തെ 130 കോടിയിലധികം വരുന്ന ജനങ്ങൾക്കും പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു. ഇന്ത്യ അഭിമാനനേട്ടം സ്വന്തമാക്കിയതിന്‍റെ ഭാഗമായി പ്രധാനമന്ത്രി ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിച്ച് ജീവനക്കാരുമായി സംസാരിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് രാജ്യം നൂറുകോടി വാക്സിൻ പിന്നിട്ടത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ലോകത്ത് സംഭവിച്ച ഏറ്റവും വലിയ മഹാമാരിയെ തടയുന്നതിന് ഇന്ത്യ ശക്തമായ സംരക്ഷണകവചം തീർത്തതായും മോദി പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകളനുസരിച്ച് 18 വയസിനു മുകളിൽ രാജ്യത്തെ 75% ആളുകൾ ആദ്യ ഡോസ് വാക്സിനും 30% ആളുകൾ രണ്ടു ഡോസും സ്വീകരിച്ചു. കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ വാക്സിനേഷൻ ഒൻപതു മാസങ്ങൾകൊണ്ടു…

Read More

ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട്!ഒഴുകിയെത്തുന്നത്‌ പുറന്തള്ളുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം; മുല്ലപ്പെരിയാറും നിറയുന്നു

ജെയിസ് വാട്ടപ്പിള്ളിൽ തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്പോഴും പദ്ധതിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പുയരുന്നു. അണക്കെട്ടിൽനിന്നു പുറന്തള്ളുന്നതിന്‍റെ ഇരട്ടിയിലേറെ വെള്ളം നിലവിൽ ഒഴുകിയെത്തുകയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.02 അടിയിലേക്ക് ഉയർന്നത് ആശങ്ക വർധിപ്പിക്കുന്നു. 142 അടിയാണ് ഇവിടത്തെ അനുവദനീയ സംഭരണശേഷി. സെക്കൻഡിൽ 3820 ഘനയടി വെള്ളം ഒഴുകിയെത്തുന്പോൾ 1867 ഘടയടി വീതം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ഈ വെള്ളം ഒഴുകിയെത്തുന്നതും ഇടുക്കിയിലേക്കാണ്. അതിനാൽ ഇടുക്കിയിലെ ജലനിരപ്പ് ക്രമീകരിച്ചു നിർത്താനാകും അധികൃതർ ആദ്യം ശ്രമിക്കുക. വരുംദിവസങ്ങളിലെ മഴയെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെറുതോണി അണക്കെട്ടിന്‍റെ മൂന്നുഷട്ടറുകൾ 35 സെന്‍റിമീറ്റർ വീതം ഉയർത്തി മണിക്കൂറിൽ 0.378 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാൽ, 0.788 ദശലക്ഷം ഘനമീറ്റർ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് കണക്ക്. അണക്കെട്ട് തുറക്കുന്പോൾ ജലനിരപ്പ് 2398.08…

Read More