2027 വരെ ഫാറ്റി ബാഴ്സയിൽ

ബാഴ്സലോണ: അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി ക്ലബ് വിട്ടശേഷം ബാഴ്സലോണയുടെ 10-ാം നന്പർ ജഴ്സി അണിയുന്ന പതിനെട്ടുകാരൻ അൻസു ഫാറ്റിയുമായി 2027 വരെ കരാർ പുതുക്കി ബാഴ്സലോണ. 2019ൽ 16-ാം വയസിലാണ് ഫാറ്റി ബാഴ്സയ്ക്കുവേണ്ടി അരങ്ങേറിയത്. 47 മത്സരങ്ങളിൽനിന്ന് 15 ഗോൾ നേടി.

Read More

ഐസിസി ട്വന്‍റി-20 ലോകകപ്പ്; കിരീടം ഇന്ത്യക്കെന്ന് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം

കറാച്ചി: ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ ആണെന്നു പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹക്ക്. ലോകകപ്പ് നടക്കുന്ന യുഎഇയിൽ ഇന്ത്യക്ക് അനുകൂല സാഹചര്യങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യയുടെ പ്രകടനം നമ്മൾ കണ്ടതാണ്. 153 റണ്‍സ് പിന്തുടരാൻ ഇന്ത്യക്കു ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ആവശ്യം പോലും വന്നില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൂപ്പർ 12ലെ പോരാട്ടം ഫൈനലിനു മുന്പുള്ള ഫൈനലാണ്. 2017 ചാന്പ്യൻസ് ട്രോഫിയിലും ഇതേ സാഹചര്യമായിരുന്നു. സൂപ്പർ 12ലെ പോരാട്ടത്തിൽ വിജയിക്കുന്ന ടീമിനു പിന്നീട് സമ്മർദമില്ലാതെ കളിക്കാനാകും- ഇൻസമാം വ്യക്തമാക്കി. സൂപ്പർ 12 നാളെ മുതൽ ലോകകപ്പ് ട്വന്‍റി-20 ക്രിക്കറ്റിന്‍റെ പോരാട്ടം ഗിയർ മാറുന്ന സൂപ്പർ 12 മത്സരങ്ങൾക്കു നാളെ തുടക്കം. സൂപ്പർ 12ലെ ആദ്യമത്സരത്തിൽ ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും രണ്ടാം മത്സരത്തിൽ…

Read More

സിപിഎമ്മിനു കൊടുക്കാവുന്ന ഏറ്റവും നല്ല അടി; ചെറിയാൻ ഫിലിപ്പിനെ അടർത്തിയെടുക്കാൻ കോൺഗ്രസിൽ അണിയറ നീക്കം

തിരുവനന്തപുരം: കെ.പി.അനിൽകുമാർ പാർട്ടിയിൽനിന്നു സിപിഎമ്മിലേക്കു പോയതിന്‍റെ ക്ഷീണം ചെറിയാൻ ഫിലിപ്പിലൂടെ തീർക്കാൻ കോൺഗ്രസിന്‍റെ കഠിനശ്രമം. സിപിഎമ്മുമായി അകന്ന ചെറിയാൻ ഫിലിപ്പിനെ ഏതുവിധേനയും കോൺഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കം പാർട്ടിയിൽ സജീവമായി. അനിൽകുമാറിനെയടക്കം ഒരുപിടി നേതാക്കളെ ചാക്കിട്ടു കൊണ്ടുപോയ സിപിഎമ്മിനു കൊടുക്കാവുന്ന ഏറ്റവും നല്ല അടിയാണ് അവിടെനിന്നു ചെറിയാൻ ഫിലിപ്പിനെ അടർത്തി തിരികെ എത്തുക്കുക എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ചില നിബന്ധനകളോടെ കോൺഗ്രസിലേക്ക് എത്താൻ സന്നദ്ധനാണ് ചെറിയാൻ ഫിലിപ്പ് എന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ അണിയറയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വലിയ അടുപ്പക്കാരനായിട്ടാണ് സിപിഎമ്മിൽ ചെറിയാൻ ഫിലിപ്പ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്കു വ്യക്തിപരമായി കൊടുക്കുന്ന തിരിച്ചടികൂടിയാണ് ചെറിയാൻ ഫിലിപ്പിന്‍റെ വരവെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉണ്ടായ അകൽച്ചയാണ് ഇപ്പോൾ ചെറിയാൻ ഫിലിപ്പ് ഇടതുപാളയം വിടുന്നതിലേക്ക് വരെ എത്തിച്ചിരിക്കുന്നത്. അതേസമയം, ഇടതുപക്ഷത്തോടൊപ്പം എത്തിയതുകൊണ്ട് ചെറിയാൻ…

Read More

കുഞ്ഞിനെ തട്ടിയെടുത്ത് ദുരഭിമാനത്തെ തുടർന്ന്; സഹോദരിയുടെ കല്യാണം കഴിഞ്ഞാൽ കുഞ്ഞിനെ തരാമെന്ന് പറഞ്ഞിരുന്നു; പാർട്ടി കുടുംബത്തിന്‍റെ കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞതിങ്ങനെ…

  തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയിൽനിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന സംഭവം പാർട്ടിക്ക് പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ക്രിമിനൽ കുറ്റമായതിനാൽ ശിശുക്ഷേമ സമിതിയിൽ നടന്ന കാര്യങ്ങൾ പുറത്തു പറയാനാകില്ലെന്നാണ് ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാൻ അറിയച്ചതെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ല. കുഞ്ഞിന്‍റെ അമ്മ അനുപമ നിയമപരമായി നീങ്ങിയാൽ പാർട്ടി പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിന്‍റെ അച്ഛൻ അജിത് തന്നെ സമീപിച്ചിട്ടില്ല. അനുപമയുടെ അച്ഛനും പാർട്ടി ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനൽകണമെന്നു ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കൃത്യമായി കാര്യങ്ങൾ ചെയ്യണമായിരുന്നു. കുഞ്ഞിനെ കൊടുക്കാണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. പാർട്ടിപരമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ല ഇതെന്നും ആനാവൂർ പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞദിവസം പോലീസും കേസെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 19നാണ് കുഞ്ഞിനെ തന്‍റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ…

Read More

പ്രായം വെറുമൊരു നമ്പര്‍ മാത്രം! തൊണ്ണൂറുകാരി എസ് പെരുമാത്താൾ ഇനി പഞ്ചായത്ത് പ്രസിഡന്‍റ്

കോയന്പത്തൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് തിരുനെൽവേലി ജില്ലയിലെ പാളയംകോട്ട ശിവന്തിപ്പട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റ എസ്. പെരുമാത്താൾ തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റെന്ന ബഹുമതിക്കും അർഹയായി. 1,568 വോട്ട് നേടിയാണ് പെരുമാത്താൾ വിജയിച്ചത്. ആയിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പെരുമാത്താളിനു ലഭിച്ചത്. ഇവർക്കെതിരെ മത്സരിച്ച സെൽവറാണി, ഉമ എന്നിവർക്ക് കെട്ടിവച്ച പണം പോലും നഷ്ടമായി. മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം പെരുമാത്താൾ പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലേയൽക്കുന്നത് കാണാനെത്തിയിരുന്നു. വയസ് 90 ആണെങ്കിലും ഇപ്പോഴും ആവേശത്തോടെ വീട്ടുജോലികളും പൂന്തോട്ടത്തിലെ പണിയുമെല്ലാം പെരുമാത്താൾ ചെയ്യാറുണ്ട്. ഇപ്പോൾ നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ഈ മുത്തശ്ശി. ഉടൻ തന്നെ നെല്ലായി കളക്ടറെ കണ്ട് ശിവാന്തിപ്പെട്ടിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള അപേക്ഷ സമർപ്പിക്കാനാണ് പെരുമാത്താളിന്‍റെ തീരുമാനം. തെങ്കാശി കടയം പഞ്ചായത്ത് യൂണിയനിലെ വെങ്കടാന്പട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച 21…

Read More

ഈ യന്ത്രം പൊതിയാത്തേങ്ങയല്ല ! തേങ്ങ പൊതിക്കാന്‍ ഡീസല്‍ യന്ത്രം; മണിക്കൂറില്‍ പൊതിക്കുന്നത് 1200 തേങ്ങകള്‍

ഡാജി ഓടയ്ക്കല്‍ വെള്ളരിക്കുണ്ട്: ബളാല്‍ ആനമഞ്ഞളിലെ കൊട്ടുകാപ്പള്ളി പുതുമന എല്‍സമ്മയുടെ തെങ്ങിന്‍തോട്ടം ഇന്നലെ ഒരു പുതിയ പരീക്ഷണത്തിന് വേദിയായി. ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ച് തേങ്ങ പൊതിക്കുന്ന ഒരു യന്ത്രം. മണിക്കൂറില്‍ 1200 തേങ്ങകള്‍ വരെ മനോഹരമായി പൊതിക്കാന്‍ കഴിയുന്ന യന്ത്രം വികസിപ്പിച്ചെടുത്തത് മുനയംകുന്ന് സ്വദേശിയായ അഭിലാഷ് ഇമ്മാനുവലാണ്. 3 എച്ച്പിയുടെ ഡീസല്‍ എന്‍ജിനിലാണ് തേങ്ങാപൊതി യന്ത്രം പ്രവര്‍ത്തിക്കുന്നത്. മുകളിലുള്ള ഭാഗത്തുകൂടി തേങ്ങ ഇട്ടു കൊടുക്കുമ്പോള്‍ പൊതിച്ച തേങ്ങയും ചകിരിയും താഴെ രണ്ടിടത്തായി വീഴും. ചതഞ്ഞ രീതിയില്‍ ലഭിക്കുന്ന ചകിരി മണ്ണില്‍ പുതയിടുന്നതിന് കൂടുതല്‍ അനുയോജ്യമാണ്. കയറുത്പാദകര്‍ക്ക് കൈമാറുകയും ചെയ്യാം. തേങ്ങ ചെറുതായാലും വലുതായാലും പൊട്ടാതെ പൊതിഞ്ഞുകിട്ടും. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് കഴിഞ്ഞ അഭിലാഷ് എട്ടു ലക്ഷം രൂപ മുതല്‍മുടക്കിലാണ് യന്ത്രം വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തില്‍ ഇത് അഞ്ചു ലക്ഷം രൂപയ്ക്ക് നിര്‍മിച്ചുനല്‍കാനാകുമെന്ന് ഈ യുവാവ് പറയുന്നു. ഒരു ലിറ്റര്‍ ഡീസല്‍…

Read More

ഒന്നിനു പുറകെ ഒന്നായി…! വണ്ടിപ്പെരിയാർ മേഖലയിൽ പീഡനക്കേസുകൾ വർധിക്കുന്നു; പുതിയ സംഭവങ്ങള്‍ ഇങ്ങനെ…

വണ്ടിപ്പെരിയാർ: ക്രൂരമായ പീഡനങ്ങൾക്കുശേഷം ആറുവയസുകാരിയെ കൊലപ്പെടുത്തിയതിന്‍റെ ഞെട്ടൽ മാറുന്നതിനുമുന്പേ ഒന്നിനു പുറകെ ഒന്നായി മേഖലയിൽ പീഡനക്കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നു. മൂന്നുവർഷമായി പ്രണയം നടിച്ചു 17-കാരിയെ പീഡിപ്പിച്ച കേസിൽ ഡൈമുക്ക് സ്വദേശി ശരണ്‍ രാജ് (28) നെതിരെ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് പീഡനത്തിനിരയായ 17-കാരി പരാതി നൽകിയത്. ജെസിബി ഓപ്പറേറ്ററായ പ്രതി ചെങ്കര സ്വദേശിയായ പെണ്‍കുട്ടിയുമായി ഫോണിലൂടെ പരിചയപ്പെട്ടത്തിനെത്തുടർന്ന് ഇരുവരും പ്രണയത്തിലായി. പിന്നീട് അണക്കര എട്ടാംമൈലിൽ വീട് വാടകയ്ക്കെടുത്തു ഭാര്യാഭർത്താക്കൻമാരായി കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെയും യുവാവിന്‍റെയും വീട്ടുകാർക്ക് വിവരം അറിയാമായിരുന്നെങ്കിലും പെണ്‍കുട്ടിക്കു പ്രായപൂർത്തിയായശേഷം വിവാഹം നടത്താമെന്ന തീരുമാനത്തിലായിരുന്നു. ഇതിനിടെയാണ് ഡൈമുക്ക് സ്വദേശിയായ 20-കാരിയുമായി യുവാവിന്‍റെ വിവാഹം നടന്നത്. ഈ കേസ് വണ്ടൻമേട് പോലീസ് സ്റ്റേഷനു കൈമാറി. ഇതിന്‍റെ പിന്നാലെയാണ് പ്രണയം നടിച്ച് മറ്റൊരു 16-കാരിയെ പീഡിപ്പിച്ച കേസും പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.…

Read More

ഏതു രാത്രിയിലും വിളിച്ചാലും എത്തും! തോട്ടപ്പള്ളി സ്പിൽവേയുടെ രക്ഷകനായി ബൈജു മുങ്ങുകയാണ് ആഴങ്ങളിലേക്ക്…

അന്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ രക്ഷകനായി ബൈജു മുങ്ങുകയാണ് ആഴങ്ങളിലേക്ക്. പുറക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ തോട്ടപ്പള്ളി വൈപ്പിൻ പുതുവൽ ബൈജു വിമല(46)നാണ് കുത്തൊഴുക്കിലും ഒരു നാടിന്‍റെ കാവൽക്കാരനായി സേവനം ചെയ്യുന്നത്.  തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകൾക്ക് എന്ത് സംഭവിച്ചാലും ബൈജുവിന്‍റെ സഹായം കൂടിയെതീരൂ. കിഴക്കൻ വെള്ളത്തിന്‍റെ കുത്തൊഴുക്കിലും പതറാതെ അടിത്തട്ടിൽ മുങ്ങിവേണം ഇതിന്‍റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ.  ഇതിനു പരിചയസന്പന്നരായ ജീവനക്കാരാരും തോട്ടപ്പള്ളിയിലില്ല. ഇതിനായി ഉൾനാടൻ മത്സ്യത്തൊഴിലാളി കൂടിയായ ബൈജുവിന്‍റെ സഹായമാണ് കഴിഞ്ഞ 20 വർഷമായി ഉദ്യോഗസ്ഥർ തേടുന്നത്. ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്പോഴും നീരൊഴുക്കിനു തടസമാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും ബൈജുവാണ്. ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇരുന്പ് കയറുകൾ പൊട്ടുന്പോളാണ് ഏറെ സാഹസം ചെയ്യേണ്ടിവരുന്നതെന്ന് ബൈജു പറഞ്ഞു. ഷട്ടറുകൾ ഉയർത്തുന്ന ഇരുന്പ്കയർ ഷട്ടറുമായി ബന്ധിപ്പിക്കന്നത് ഡിബ ഷാക്കിൾ ഉപയോഗിച്ചാണ്.  വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നാണ് ഇതു പിടിപ്പിക്കേണ്ടത്. മണിക്കൂറുകളോളം ഇതിനു വേണ്ടിവരും. പലതവണ മുങ്ങിയും പൊങ്ങിയുമാണ്…

Read More

ആപ്പിൾ ഫോണിന് പകരം സോപ്പുകട്ടയും അഞ്ച് രൂപാ നാണയവും! നഷ്ടപ്പെട്ട 70,900 രൂപ തിരികെ കിട്ടി; തട്ടിപ്പിന് പിന്നില്‍…

ആലുവ: ആമസോണിൽ ആപ്പിൾ ഐഫോൺ ബുക്ക് ചെയ്തയാൾക്ക് സോപ്പു കട്ട ലഭിച്ച സംഭവത്തിൽ മുഴുവൻ തുകയായ 70,900 രൂപ തിരികെ ലഭിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ പ്രത്യേക ടീം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഒരാഴ്ചയ്ക്കുളളിൽ മുഴുവൻ തുക അക്കൗണ്ടിൽ എത്തിയത്. തോട്ടുമുഖം സ്വദേശി നൂറൽ അമീൻ ആണ് ആമസോണിൽ ഐഫോൺ ബുക്ക് ചെയ്തത്. ആമസോൺ കാർഡ് വഴി പണവും അടച്ചു. ഡെലിവറി ബോയികൊണ്ടുവന്ന പാഴ്സൽ പൊട്ടിച്ചു നോക്കിയപ്പോൾ യഥാർഥ ഫോൺ കവറിനകത്ത് ഒരു സോപ്പും അഞ്ച് രൂപാ നാണയവും മാത്രം. ഡെലിവറി ബോയിയുടെ സാന്നിധ്യത്തിൽ പായ്ക്കറ്റ് തുറക്കുന്നത് വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സഹിതമാണ് പോലീസിന് പരാതി നൽകിയത്. വിറ്റുപോയ ഐ ഫോണിന്‍റെ പെട്ടി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഭാരം കൃത്യമാക്കാനാണ് സോപ്പിനൊപ്പം നാണയവും വച്ചത്. സോപ്പുകട്ട വന്ന…

Read More

ഭാര്യയെ വീട്ടിൽ നിന്നിറക്കണം..! പോക്സോ കേസിലെ കുറ്റവിമുക്തന്‍റെ ആവശ്യം; മകള്‍ വീട്ടില്‍ വരുമ്പോള്‍ ഇയാള്‍ വീട്ടില്‍ ഉണ്ടാകുന്നതിനോട് ഭാര്യക്ക് എതിര്‍പ്പ്; ഒടുവില്‍…

പത്തനംതിട്ട: തന്നെ പോക്സോ കേസിൽ പ്രതിയാക്കിയ ഭാര്യയെയും മകളെയും തന്‍റെ ഉടമസ്ഥതതയിലുള്ള വീട്ടിൽ നിന്നും ഇറക്കി വിടണമെന്ന ഭർത്താവിന്‍റെ ആവശ്യം മനുഷ്യാവകാശ കമ്മീഷൻ തള്ളി.‌ പരാതിക്കാരൻ ഉന്നയിക്കുന്നത് സ്വത്ത് സംബന്ധിച്ച തർക്കമായതിനാൽ സിവിൽ കോടതിയിലൂടെ മാത്രമേ പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.‌ പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരനായ നെടുമൺ സ്വദേശി കമ്മീഷനെ സമീപിച്ചത്. താൻ പോക്സോ കേസിൽ പ്രതിയായിരുന്നെന്നും കോടതി തന്നെ വെറുതെ വിട്ടെന്നും പരാതിയിൽ പറയുന്നു. കേസിന് കാരണക്കാരിയായ “ഭാര്യയെ വീട്ടിൽ നിന്നിറക്കണമെന്നാണാവശ്യം.‌ കമ്മീഷൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്‍റെ ഇരയായ മകൾ തിരുവല്ലയിലെ ഭിന്നശേഷിക്കാരെ പാർപ്പിക്കുന്ന സ്ഥലത്താണ് ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ഇത്. ഇരയായ മകൾ വീട്ടിൽ വരുന്ന സന്ദർഭങ്ങളിൽ…

Read More