ഉയരുന്ന ആശങ്ക! മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ആദ്യ മുന്നറിയിപ്പ് നൽകി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 142 അടിയാണ് അണക്കെട്ടിന്‍റെ അനുവദനീയമായ പരമാവധി സംഭരണശേഷി. വർഷത്തിൽ രണ്ടു തവണ ഇത്രയും വെള്ളം സംഭരിക്കാൻ കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച ജലപരിധി പ്രകാരം തമിഴ്നാടിനു സാധിക്കും. അതിനാൽ ജലനിരപ്പ് 142 അടിയിലെത്തിയാൽ മാത്രമേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളൂ.

Read More

കനത്തമഴ! മുണ്ടക്കയത്ത് ഉരുൾപൊട്ടി, മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു; പത്തനംതിട്ടയിലും കനത്തമഴ; കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി

കോട്ടയം: മധ്യകേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറായി മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുണ്ടക്കയം വണ്ടന്‍പതാല്‍ കൂപ്പുഭാഗത്ത് ഉരുള്‍പൊട്ടിയതായി റിപ്പോർട്ടുണ്ട്. ആളപായമില്ല. കനത്തമഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. എരുമേലി മുണ്ടക്കയം സംസ്ഥാന പാതയിലും വെള്ളം കയറിയ നിലയിലാണ്. വണ്ടൻപതാൽ നോർത്ത് വില്ലേജിൽ മണ്ണിടിച്ചിലുമുണ്ടായി. അതേസമയം, സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂർ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ടയിലും കനത്തമഴ; കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി കോന്നി: പത്തനംതിട്ടയിലെ മലയോരമേഖലയിൽ കനത്തമഴ. കോന്നിയിൽ ഒരു മണിക്കൂറിനിടെ പെയ്തത് 74 മില്ലിമീറ്റർ മഴയാണ്. ആങ്ങമൂഴി വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും റിപ്പോർട്ടുണ്ട്. കോട്ടമൺപാറയിൽ ഒരു കാർ വെള്ളത്തിൽ ഒലിച്ചുപോയി. മലയോര മേഖലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Read More

പുരോഗമന പ്രസ്ഥാനങ്ങളാണത്രേ..! പ്രവർത്തകയെ കേറിപ്പിടിച്ചെന്ന മറുപരാതിയുമായി എസ്എഫ്ഐ

കോട്ടയം: എംജി സർവകലാശാലയിൽ എഐഎസ്എഫ്-എസ്എഫ്ഐ സംഘർഷത്തിൽ മർദ്ദനമേറ്റ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐയുടെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസാണ് എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തത്. സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകയോട് എഐഎസ്എഫ് പ്രവ‍ർത്തക‍ർ അപമര്യാദയായി പെരുമാറിയെന്നും കേറിപ്പിടിക്കാൻ ശ്രമിച്ചെന്നും തങ്ങളുടെ പ്രവ‍ർത്തകരെ മ‍ർദ്ദിച്ചെന്നും ആരോപിച്ചാണ് എസ്എഫ്ഐ പോലീസിൽ പരാതി നൽകിയത്. എഐഎസ്എഫ് കോട്ടയം ജില്ലാ പ്രസിഡന്‍റ് ഷാജോ, ജില്ലാ സെക്രട്ടറി നന്ദു ജോസഫ്, മറ്റ് നേതാക്കളായ സഹദ്, അമൽ അശോക്, എ.എസ്. അഭിജിത്ത് എന്നിവർ ഉൾപ്പടെ ഏഴ് എഐഎസ്എഫ് പ്രവർത്തകരെ പ്രതികളാക്കിയാണു കേസെടുത്തത്. വോട്ടുചെയ്യാനെത്തിയ എറണാകുളം സ്വദേശിനിയായ വിദ്യാർഥിയും സർവകലാശാല ക്യാന്പസിലെ വിദ്യാർഥിയുമാണു പരാതി നൽകിയത്. വോട്ട് ചെയ്യാനെത്തിയ പെണ്‍കുട്ടിയുടെ തിരിച്ചറിയൽ കാർഡ് തട്ടിപ്പറിച്ചെടുക്കാനായിരുന്നു ശ്രമം. അത് ചെറുത്തപ്പോൾ അസഭ്യം പറയുകയും ആക്രമിക്കാനും മുതിർന്നു. ഇതുകണ്ട് ക്യാന്പസിലെ വിദ്യാർഥി എത്തിയപ്പോഴാണ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത്. ഇരുപരാതികളിലും പോലീസ് അന്വേഷണം…

Read More

ജോലി നഷ്ടപ്പെട്ട യുവാവിന്റെ ജീവിതോപാധിയായിരുന്നു..! വിളവെടുപ്പ് പ്രായമായ മത്സ്യകൃഷി കുളത്തില്‍ വിഷം കലക്കി സാമൂഹ്യ വിരുദ്ധരുടെ ക്രൂരത

അഞ്ചല്‍ : കോവിഡ്‌ പ്രതിസന്ധിയില്‍ വിദേശത്ത് ജോലി നഷ്ട്ടമായി തിരിച്ചെത്തിയ അഞ്ചല്‍ പനച്ചിവിള കുമരംചിറ വീട്ടില്‍ അഖിലേഷ് ഏറെ പ്രതീക്ഷയോടെയാണ് സ്വന്തം വീട്ടുവളപ്പില്‍ പടുതാക്കുളം മത്സ്യ കൃഷി ആരംഭിച്ചത്. ജോലി നഷ്ടപ്പെട്ട മകന് ജീവിതോപാധി കണ്ടെത്തിയ സന്തോഷത്തിലായിരുന്നു മാതാവ് മല്ലികയും. സര്‍ക്കാര്‍ സബ്സിഡിക്ക് പുറമേ മാതാവ് കുടുംബശ്രീയില്‍ നിന്നും വായ്പ്പ എടുത്ത് നല്‍കിയ ഒരുലക്ഷം രൂപയും സുഹൃത്തുക്കളുടെ പക്കല്‍ നിന്നും കടം വാങ്ങിയതുമടക്കം രണ്ടു ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് മത്സ്യകൃഷി ആരംഭിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മത്സ്യ കൃഷിയില്‍ വ്യാപൃതനായിരുന്ന അഖിലേഷ് വിളവെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിവരാവേയാണ് സാമൂഹികവിരുദ്ധരുടെ ക്രൂരത. കഴിഞ്ഞ ദിവസം രാവിലെ കുളത്തിനടുത്ത് എത്തിയ അഖിലേഷ് കാണുന്നത് മത്സ്യങ്ങള്‍ കൂട്ടമായി ചത്ത് വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതാണ്. ആയിരം കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചിരുന്നത്. വിളവെടുപ്പ് പൂര്‍ത്തിയാക്കി കടങ്ങള്‍ തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്ന അഖിലേഷും മാതാവും ഇനി എന്ത്…

Read More

വിദേശത്തുള്ള യുവതിയുമായി സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടു, അടുപ്പം വര്‍ധിച്ചപ്പോള്‍ വിവാഹ വാഗ്ദാനവും നല്‍കി; പിന്നെ നടന്നത്…

ചാത്തന്നൂർ: വിദേശത്തായിരുന്ന യുവതിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും അടുപ്പം കുടി പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയതു. ആലപ്പുഴ അരുക്കുറ്റി പുതുച്ചേരിയിൽ വീട്ടിൽ ശരത് എൻ ദേവാ (25) ണ് അരുക്കുറ്റിയിൽ നിന്നും പിടിയിലായത്. യുവതി വിദേശത്തായിരിക്കുമ്പോഴാണ് സമൂഹമാധ്യമത്തിലൂടെ ഇവർ പരിചയപ്പെടുന്നത്. അടുപ്പം വർധിച്ചപ്പോൾ ശരത് യുവതിക്ക് വിവാഹ വാഗ്ദാനം നല്കി. പിന്നീട് പല ആവശ്യങ്ങൾ ഉന്നയിച്ച് യുവതിയിൽ നിന്നും ഒരു ലക്ഷത്തിലധികം രുപ പല തവണയായി വാങ്ങിച്ചു. നാട്ടിലെത്തിയ യുവതിയെ കഴിഞ്ഞ 6-ന് പാരിപ്പള്ളിയിലെ വീട്ടിലെത്തി ശരത് പീഡനത്തിന് ഇരയാക്കി. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുന്നതായി ബോധ്യപ്പെട്ട യുവതി പാരിപ്പള്ളി പോലീസിന് പരാതി നല്കുകയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട് ശരതിന്. പാരിപ്പളളി ഇൻസ്പെക്ടർ അൽ ജബാറിന്‍റെ നേതൃത്വത്തിൽ എസ്ഐ.പ്രദീപ്, എഎസ് ഐമാരായ നന്ദകുമാർ,…

Read More

കണ്ണൂരിലും ഫാഷൻ ഗോൾഡ്‌ മാതൃകയിൽ തട്ടിപ്പ്‌! നിക്ഷേപകരുടെ രണ്ടു കോടിയുമായി ലീഗ്‌ നേതാവ്‌ മുങ്ങി

കണ്ണൂർ: ഫാഷൻഗോൾഡ് നിക്ഷേപ തട്ടിപ്പ് മാതൃകയിൽ കണ്ണൂരിലും തട്ടിപ്പ്. നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി ജ്വല്ലറി ജനറൽ മാനേജരായ’ മുസ്‌ലിം ലീഗ്‌ നേതാവ്‌ മുങ്ങി. ലീഗിന്‍റെ കണ്ണൂർ പുഴാതി മേഖല പ്രസിഡന്‍റ് കെ.പി. നൗഷാദാണു മുങ്ങിയത്. പണം നഷ്ടപ്പെട്ട ഏഴുപേർ കണ്ണൂർ എസിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്വർണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ്‌ തട്ടിപ്പിനിരയായത്‌. ഇതുസംബന്ധിച്ച് ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയതായി അറിയുന്നു. കണ്ണൂർ ഫോർട്ട്‌ റോഡിലെ സി.കെ. ഗോൾഡിൽ മാർക്കറ്റിംഗ് വിഭാഗം ജീവനക്കാരനായിരുന്നു നൗഷാദ്‌. ജനറൽ മാനേജരെന്ന നിലയിലാണ്‌ ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്‌. കൂടുതൽ പലിശ വാഗ്‌ദാനം ചെയ്‌താണ്‌ നിക്ഷേപം സ്വീകരിച്ചത്‌. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്‌, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്‌, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ്‌ തട്ടിപ്പിനിരയായത്‌. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ…

Read More

സംഭവദിവസം രാത്രി അവര്‍ ഒരു കല്യാണവീട്ടിൽനിന്നും കാറിൽ മടങ്ങിവരികയായിരുന്നു..! യുവാക്കൾക്കെതിരായ കേസ് കെട്ടിച്ചമച്ചത്; സിപിഎം പ്രാദേശിക നേതാവിനെതിരേ പരാതിയുമായി കുടുംബാംഗങ്ങൾ

കാഞ്ഞങ്ങാട്: വ്യാപാരിയെ അക്രമിച്ച് പണം കവർന്നെന്ന പരാതിയിൽ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം കെട്ടിച്ചമച്ചതാണെന്ന പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്ത്. ഈ മാസം 19ന് രാത്രി എട്ടോടെ പലചരക്ക് വ്യാപാരി രാവണീശ്വരത്തെ പി. കുഞ്ഞിരാമനെ (54) അക്രമിച്ച് 3,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ ചിത്താരി ഒറവങ്കരയിലെ ഒ. റിസ്വാന്‍ (23), രാവണേശ്വരത്തെ സുചിന്‍ സുകുമാരന്‍ (25) എന്നിവരെ 20 ന് ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുൻവൈരാഗ്യം തീർക്കാൻ കുഞ്ഞിരാമന്‍റെ ബന്ധുവായ സിപിഎം ചിത്താരി ലോക്കൽ കമ്മിറ്റിയംഗവും ബാങ്ക് ജീവനക്കാരനുമായ പി. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ കെട്ടിച്ചമച്ചതാണെന്ന് സുചിന്‍റെ അമ്മ ചിന്താമണിയും സഹോദരി സുമയയും പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവദിവസം രാത്രി സുചിനും റിസ്വാനും മൂന്നു സുഹൃത്തുക്കൾക്കൊപ്പം രാവണീശ്വരം തണ്ണോട്ടെ കല്യാണവീട്ടിൽനിന്നും കാറിൽ മടങ്ങിവരികയായിരുന്നു. തണ്ണോട്ടെ കുഞ്ഞിരാമന്‍റെ കടയുടെ സമീപത്തെത്തിയപ്പോൾ ഇയാൾ മദ്യലഹരിയിൽ റോഡിന്‍റെ നടുവിലായി നിൽക്കുകയായിരുന്നു. റോഡിൽനിന്നും മാറാൻ…

Read More

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം! ഒരാൾ കൂടി അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പെരിന്തൽമണ്ണ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16-കാരിയെ വീട്ടിൽ നിന്നും കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാംപ്രതിയായ യുവാവ് അറസ്റ്റിൽ. നിലന്പൂർ അമരന്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടിൽ സബീറിനെ(25)യാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതി കാസർഗോഡ് അഴന്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടിൽ അബ്ദുൾ നാസിർ(24), മൂന്നാംപ്രതി പോരൂർ മലക്കല്ല് മുല്ലത്ത് വീട്ടിൽ മുഹമ്മദ് അനസ്(19) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഓഗസ്റ്റ് 27-നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു മൂവരും. ഇവർ ഇൻസ്റ്റഗ്രാമിലൂടെയാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. സംഭവദിവസം പെണ്‍കുട്ടിയെ വീട്ടിൽ നിന്നു അബ്ദുൾ നാസിറിന്‍റെ നിർദേശപ്രകാരം സബീറും മുഹമ്മദ് അനസും വിളിച്ചിറക്കി സബീറിന്‍റെ കാറിൽ നീലേശ്വരത്തേക്ക് കൊണ്ടുപോയി. അവിടെ കാത്തുനിന്നിരുന്ന അബ്ദുൾ നാസിറിനെയും കൂട്ടി ബേക്കൽ ബീച്ചിലേക്ക് പോവുകയും കാറിൽവച്ച്…

Read More

അവള്‍ തിരിച്ചറിഞ്ഞു, മര്‍വിനെ..! ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി വീണ്ടും പീഡനത്തിരായായത് പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ വനത്തില്‍ വച്ച്

കുറ്റ്യാടി: ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി വീണ്ടും പീഡനത്തിരായായത് പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ വനത്തില്‍ വച്ച്. സംഭവത്തില്‍ കുറ്റ്യാടി ആക്കല്‍ സ്വദേശി മാവിലപ്പാടി ഗുരുക്കള്‍ പറമ്പില്‍ മര്‍വിന്‍ (22) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയുടെ അറസ്റ്റ് പേരാമ്പ്ര ഡിവൈഎസ്പി ജയന്‍ ഡൊമിനിക്ക് രേഖപ്പെടുത്തി. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കി. പന്നിക്കോട്ടൂര്‍ പുഞ്ചവയല്‍ എന്ന സ്ഥലത്ത് വച്ച് ഈ മാസം 16 നാണ് പതിനേഴുകാരിയായ പെണ്‍കുട്ടി രണ്ടാം തവണ പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ വീടിന് സമീപം തോട്ടില്‍ അലക്കാന്‍ പോയപ്പോള്‍ അവിടെ നിന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ ഇവിടെ എത്തിക്കുകയായിരുന്നു. മൂന്നുപേരും ഒരു ബൈക്കിലാണ് ഇവിടെ എത്തിയത്. തുടർന്ന് ഉള്‍വനത്തിലേക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പെരുവണ്ണാമൂഴി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…

Read More

72 മണിക്കൂര്‍, 3600 കിലോ മീറ്റര്‍! കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണു പരിക്കേറ്റ ആസാംസ്വദേശിയെ വീട്ടില്‍ എത്തിച്ച് ഹരിപ്പാട്ടെ റെസ്‌ക്യൂ ടീം

ഹരിപ്പാട്: 72 മണിക്കൂര്‍ കൊണ്ട് 3600 കിലോ മീറ്റര്‍ അകലെയുള്ള വീട്ടില്‍ രോഗിയെ എത്തിച്ച് എമര്‍ജന്‍സി റസ്‌ക്യൂ ടീം പ്രവര്‍ത്തകര്‍. ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യൂ ടീം പ്രവര്‍ത്തകരും മെഡിബീറ്റ്‌സ് എമര്‍ജന്‍സി സര്‍വീസ് ഹരിപ്പാട് ആംബുലന്‍സ് ഡ്രൈവര്‍മാരുമായ അനൂപ് മോഹനന്‍, അപ്പു രാഹുല്‍, സബിന്‍ പുളുക്കീഴ് എന്നിവരാണ് ദൗത്യം ഏറ്റടുത്ത് വിജയിപ്പിച്ചത്. കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണു പരിക്കേറ്റ ആസാംസ്വദേശിയായ 18 കാരനെ മൂന്നുദിവസം കൊണ്ട് 3600 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു വീട്ടില്‍ എത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു പരിക്കേറ്റ യുവാവ്. രാത്രിയും പകലും ഒരേപോലെ മാറി മാറി വാഹനം ഓടിച്ചാണ് ഇവര്‍ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നത്. ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യൂ ടീമിന്‍റെ സജീവ പ്രവര്‍ത്തകരാണു ഈ മൂവര്‍ സംഘം. തിങ്കളാഴ്ച രാവിലെ 11.30 നു പുറപ്പെട്ട ഇവര്‍ വ്യാഴാഴ്ച രാവിലെ 11.15 നു ആസാം നാഗയോണ്‍ ജില്ലയിലെ…

Read More