വിലക്കയറ്റമോ ? കുലുക്കമില്ലാതെ ജെസി; കാര്‍ഷിക മേഖലയിലെത്തിച്ചത് നവമാധ്യമങ്ങള്‍

കടുത്തുരുത്തി: പച്ചക്കറിയുടെ വില കുതിച്ചു കയറിയപ്പോളും കോതനല്ലൂര്‍ പാളിയില്‍ വീട്ടില്‍ ജെസി മാത്യുവിന് യാതൊരുവിധ ഭാവഭേദങ്ങളുമുണ്ടായിരുന്നില്ല. വീടിന്‍റെ ടെറസിലും പുരയിടത്തിലുമായി ജെസി ഒരുക്കിയിരിക്കുന്ന പച്ചക്കറി തോട്ടം കൃഷി വകുപ്പിന് പോലും മാതൃകയാക്കാവുന്നതാണ്. പത്ത് വര്‍ഷത്തിനിടെ വീട്ടിലേക്കു ഒരു രൂപയ്ക്കു പോലും പച്ചക്കറി വാങ്ങേണ്ടി വന്നിട്ടില്ലെന്ന് അഭിമാനത്തോടെ ഈ വീട്ടമ്മ പറയുമ്പോഴാണ് ഇവര്‍ ഒരുക്കിയിരിക്കുന്ന കാര്‍ഷിക നഴ്‌സറിയുടെ വലിപ്പവും മഹത്വവും മനസിലാവുക. വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറിയെടുത്ത ശേഷം സമീപവാസികള്‍ക്കു സൗജന്യമായും ജെസി, ഒരു തരി പോലും വിഷാംശമില്ലാത്ത വിഭവങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. കാര്‍ഷിക മേഖലയിലെത്തിച്ചത് നവമാധ്യമങ്ങള്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലെ നഴ്‌സായ ജെസി മാത്യുവിനെ കാര്‍ഷിക മേഖലയിലേക്കു തിരിച്ചു വിട്ടത് നവമാധ്യമങ്ങളായ വാട്‌സാപ്പും ഫേസ് ബുക്കുമാണ്. സൗദിയില്‍ നഴ്‌സായിരുന്ന ജെസി 2011 ല്‍ നാട്ടിലേക്കു മടങ്ങി വന്നപ്പോളാണ് കാര്‍ഷിക മേഖലയിലേക്കു ചുവട് മാറ്റുന്നത്. അതുവരെയുള്ള കാലങ്ങളില്‍ വീട്ടുമുറ്റത്തും ടെറസിലുമെല്ലാം…

Read More

പുതിയ ചിത്രമായ മലയൻകുഞ്ഞിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം! വീഴ്ചയിൽ മൂക്കിനു പരിക്ക്; ആ സംഭവം ഇങ്ങനെ…

ചിത്രീകരണത്തിനിടെ താത്കാലികമായി നിർമിച്ച വീടിനു മുകളിൽ നിന്ന് വീണാണ് നടൻ ഫഹദ് ഫാസിലിന് പരിക്കേറ്റത്. പുതിയ ചിത്രമായ മലയൻകുഞ്ഞിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ഈ സമയത്താണ് താരത്തിന് വീണു പരിക്കേറ്റത്. പരിക്കേറ്റ ഫഹദ് ഫാസിലിനെ ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുകളിൽനിന്നുള്ള വീഴ്ചയിൽ ഫഹദിന്‍റെ മൂക്കിനാണ് പരിക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകൾ ഉണ്ടായി എന്നതൊഴിച്ചാൽ മറ്റു കുഴപ്പങ്ങളൊന്നും സംഭവിച്ചില്ലായെന്നത് ഭാഗ്യമായി കാണാം. നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

ലാലേ… കുനി..! കിലുക്കം സിനിമയുടെ ഷൂട്ടിംഗിനിടയില്‍ വലിയൊരു അപകടത്തില്‍നിന്ന് മോഹന്‍ലാല്‍ രക്ഷപ്പെട്ടു; അതും തലനാരിഴയ്ക്ക്…

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ ചിത്രം മലയാളികൾ പിന്നെയും പിന്നെയും കാണും. അത്ര മനോഹരമായിട്ടാണ് കിലുക്കം എന്ന ചിത്രം സംവിധായകൻ പ്രിയദർശൻ മലയാളികൾക്ക് ഒരുക്കി നൽകിയിരിക്കുന്നത്. കിലുക്കത്തിലെ പാട്ടായാലും തമാശകളായാലും സംഭാഷണങ്ങളായാലും എല്ലാം മലയാളികളുടെ മനസിൽ ഇപ്പോഴും ഒളിമങ്ങാതെയുണ്ട്. ചിത്രം പുറത്തിറങ്ങിയിട്ട് 30 വർഷം പിന്നിട്ടിട്ടും കാലത്തെ അതിജീവിച്ച സിനിമയായി ഇന്നും മലയാളികൾക്കിടയിൽ കിലുക്കമുണ്ട്. മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ നായകനായ ചിത്രം. രേവതി നായികയായ ചിത്രം. ജഗതി ശ്രീകുമാർ, തിലകൻ, ഇന്നസെന്‍റ് തുടങ്ങിയവരൊക്കെ തകർത്ത് അഭിനയിച്ച ചിത്രം. എന്നാൽ ആ സിനിമയുടെ ഷൂട്ടിംഗിനിടയിൽ മോഹൻലാൽ വലിയൊരു അപകടത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. അതും തലനാരിഴയ്ക്ക്. കിലുക്കത്തിലെ ഊട്ടിപ്പട്ടണം എന്നു തുടങ്ങുന്ന അടിപൊളി പാട്ട് ചിത്രീകരിക്കുന്ന സമയം. ഈ സീനിൽ തീവണ്ടിയുടെ മുകളിൽ മോഹൻലാലും രേവതിയും ജഗതി ശ്രീകുമാറും നിൽക്കുന്നു. ഏറ്റവും അപകടം പിടിച്ച ചിത്രീകരണമായിരുന്നു…

Read More

ഒമൈക്രോണ്‍ രാജ്യത്ത് വന്‍ മൂന്നാം തരംഗമുണ്ടാക്കും ! 12 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ…

ഒമൈക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ഐഎംഎ. ഇക്കാരണത്താല്‍ രോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും, അപകടസാധ്യത കൂടുതലുള്ളവര്‍ക്കും അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഐഎംഎ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കകുയാണ്. ഇതു കൂടാതെ 12-18 വയസ്സുകാര്‍ക്കു കൂടി വാക്സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ അത് രണ്ടക്കത്തിലാണ് നില്‍ക്കുന്നത്, താമസിയാതെ ഉയര്‍ന്നേക്കാമെന്നും ഐഎംഎ പറയുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങളും വച്ച് നോക്കുമ്പോള്‍ പുതിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് എല്ലാ തകിടം മറിയുന്നത്. അതൊരു വലിയ തിരിച്ചടിയാവും. ആവശ്യമായ മുന്നൊരുക്കമില്ലെങ്കില്‍ മൂന്നാം തരംഗം ഉണ്ടായേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു രാജ്യത്ത് ഇതുവരെ 126 കോടി പേര്‍ക്കാണ് കോവിഡ് വാക്സിന്‍…

Read More

അത്യപൂർവ ശസ്ത്രക്രിയ! ഒന്നര മണിക്കൂറോളം ഹൃദയത്തിന്‍റെ പ്രവർത്തനം നിലപ്പിച്ചു ചെയ്ത ശസ്ത്രക്രിയ വിജയം; ജയദേവിന് ഇത് പുതുജന്മം

അമ്പലപ്പുഴ: ജനിതക തകരാറുമൂലം ഹൃദയത്തിന്‍റെ പ്രവർത്തനം തകരാറിലായ യുവാവിന് മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ അത്യപൂർവ ശസ്ത്രക്രിയയിലൂടെ പുതു ജന്മം. കായംകുളം വേലൻചിറ മണ്ണൂത്തറയിൽ രാജിവ് ജയലക്ഷ്മി ദമ്പതികളുടെ മകൻ ജയദേവി (25) നെയാണ് അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. കഴിഞ്ഞ എട്ടു വർഷമായി ഇരുചക്ര വാഹന വർക്ക് ഷോപ്പ് നടത്തി വന്നിരുന്ന ജയദേവിന് കടുത്ത ശ്വാസം മുട്ടലും കാലിൽ നീരും അനുഭവപ്പെട്ടിരുന്നു. നിരവധി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. തുടർന്ന് 3 മാസം മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി കാർഡിയോളജി വിഭാഗം വകുപ്പു മേധാവി ഡോ: മോഹന്‍റെ നിർദേശപ്രകാരം കാത്ത് ലാബിൽ ചികിത്സ ആരംഭിക്കുകയായിരുന്നു. ഇതിനിടെ ആൻജിയോഗ്രാം പരിശോധനയും നടന്നു.കാത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ജയദേവിന്‍റെ ഗുരുതരാവസ്ഥയിലായ രോഗത്തെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് കഴിഞ്ഞ 29 ന് 3 മണിക്കൂർ നീണ്ട അത്യപൂർവ ശസ്ത്രക്രിയ നടത്തുകയായിരുന്നു.…

Read More

ധനു ഒന്നിന് മുമ്പു കാനനപാത തുറന്നില്ലെങ്കിൽ…! പരമ്പരാഗത കാനനപാതയില്‍ ഭക്തര്‍ക്കൊപ്പം ശബരിമലയാത്ര നടത്തുമെന്ന് വിഎച്ച്പി

പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത ഉടന്‍ തുറന്നുെകാടുക്കണമെന്ന് വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എരുമേലിയില്‍ നിന്ന് പേരൂര്‍തോട്, ഇരുമ്പൂന്നിക്കര, അരശുമുടി, കാളകെട്ടി, അഴുത വഴിയുള്ള കാനനപാതയിലൂടെ സഞ്ചരിച്ച് ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ധാരാളം ഭക്തരുണ്ട്. ധനു ഒന്നിന് മുമ്പായി പാത തുറക്കാത്ത പക്ഷം അയ്യപ്പഭക്തര്‍ക്കൊപ്പം പാതയിലൂടെ സഞ്ചരിച്ച് പമ്പയിലെത്താന്‍ വിഎച്ച്പി മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പമ്പാ സ്നാനം നടത്തി ബലി തര്‍പ്പണം ചെയ്തു ദര്‍ശനം നടത്താനും അവസരം ഒരുക്കണം. ശബരിമലയിലെ എല്ലാ പരമ്പരാഗത ആചാരങ്ങളും നിഷേധിക്കപ്പെട്ടിരിക്കയാണ്. പമ്പയില്‍ നിന്നും ശബരിമല വരെയുള്ള പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങളും ഒരുക്കി നല്‍കണം. ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് വിരിവെച്ച് രാത്രി വിശ്രമ്രിക്കാനും അവസരം ഒരുക്കണം. നിയ്ക്കലില്‍നിന്നും പമ്പ വരെ കെഎസ്ആര്‍ടിസി ബസില്‍ തീര്‍ഥാടകര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണം. ശബരിമലയില്‍ തുടര്‍ന്നുവന്ന ആചാരങ്ങള്‍ പലതും…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (1)നാരുകൾ അടങ്ങിയ ആഹാരം ഒഴിവാക്കിയാൽ സംഭവിക്കുന്നത്

ഒരുപാടുപേരിൽ കണ്ടുവരുന്ന ഗൗരവമുള്ള ഒരു ആരോഗ്യ പ്രശ്നമാണു മലബന്ധം (constipation). വളരെയധികം പേരിൽ ദഹനേന്ദ്രിയ വ്യൂഹത്തിലുണ്ടാക്കുന്ന വല്ലാത്ത ഒരു അസ്വസ്ഥതയാണ് ഇത്. മലബന്ധം അനുഭവിക്കുന്നവരിൽ ദിവസവും മലശോധന ഉണ്ടാവുകയില്ല. അഥവാ ശോധന ഉണ്ടെങ്കിൽത്തന്നെ അതു തൃപ്തികരമായ അവസ്ഥയിൽ ആയിരിക്കുകയും ഇല്ല. പല രോഗങ്ങളുടെയും ഒരു കാരണം മലബന്ധം ആയിരിക്കും. മലബന്ധത്തിന്‍റെ ഫലമായി ആരോഗ്യത്തിന് നല്ലതല്ലാത്ത ചില പ്രവർത്തനങ്ങൾ ശരീരത്തിൽ സംഭവിക്കുകയും അതിന്‍റെ ഫലമായി ശരീരത്തിന്‍റെ സഹജമായ രോഗപ്രതിരോധ ശേഷി നശിക്കുകയും ചെയ്യുന്നതാണ്. അപ്പെൻഡിസൈറ്റിസ്, വാതരോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, കാൻസർ എന്നിവ ഇങ്ങനെ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ…മലം പുറത്തുപോകുന്നതിന് ഏറെ പ്രയാസപ്പെടുന്നതാണ് മലബന്ധം മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നം. മലം കട്ടിയാകുന്നതായിരിക്കും പലപ്പോഴും അതിന് കാരണമാകാറുള്ളത്. അതിന്‍റെ ഫലമായിട്ടാണ് പലരിലും മലദ്വാരത്തിൽ കഠിനമായ വേദനയുണ്ടാകുന്നതും മലത്തോടൊപ്പം രക്തം പോകുന്നതും. ചിലരിലെങ്കിലും ചിലപ്പോൾ മലബന്ധത്തിന്‍റെ…

Read More

എല്ലാം ലോഡ്ജ് ഉടമയുടെ ഒത്താശയോടെ! ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; മോഡലിനെ കൂട്ടമാനഭംഗം ചെയ്ത കേസ്; പ്രതികള്‍ ഇപ്പോഴും ഒളിവില്‍ തന്നെ

കാക്കനാട്: കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനു ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവില്‍ തന്നെ. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, ലോഡ്ജ് ഉടമ ക്രിസ്റ്റീന എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ സലിംകുമാറിനെ (33) കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റു ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശിയായ ക്രിസ്റ്റീന നാട്ടിലേക്ക് കടന്നുവെന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ലോഡ്ജില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പീഡനം സംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സംഭവം. കാക്കനാട്…

Read More

ചൂതാട്ട കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകര്‍! അതിസമ്പന്നരായ 12 പേരെ തിരിച്ചറിഞ്ഞു; ചൂതാട്ടകേന്ദ്രത്തിലെ റെയ്ഡ്; ലഹരി വില്പന സംബന്ധിച്ച് അന്വേഷണം

കൊച്ചി: ചിലവന്നൂരിലെ ഹീര വാട്ടേഴ്‌സ് ഫ്‌ളാറ്റില്‍ ചൂതാട്ട കേന്ദ്രം നടത്തിയതിന് അറസ്റ്റിലായ വടക്കന്‍ പറവൂര്‍ എളന്തിക്കര സ്വദേശി ടിപ്‌സന്‍ ഫ്രാന്‍സിസിന് ലഹരി വില്പന ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ സമയത്ത് ടിപ്‌സനില്‍ നിന്ന് കഞ്ചാവ് പിടിച്ചിരുന്നു. ഇതുമൂലമാണ് ഇയാള്‍ക്ക് ലഹരി വില്പന ഉണ്ടായിരുന്നോ എന്ന സംശയം പോലീസിനുള്ളത്. ഇയാളുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധിക്കും. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനുമായി ടിപ്സനു ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. സൈജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസും നര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. 12 പേരെ തിരിച്ചറിഞ്ഞു ചൂതാട്ട കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരായ 12 പേരെ തിരിച്ചറിഞ്ഞു. അതിസമ്പന്നരായ ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് എറണാകുളം സൗത്ത് പോലീസ് പറഞ്ഞു. സ്ഥിരം സന്ദര്‍ശകരില്‍ ഏറെപ്പേരും…

Read More

കാര്യക്ഷമതയില്ല; 104 സിഐമാർക്ക് സ്റ്റേഷൻ ഭരണം നഷ്ടമാകും; ഏറെ താമസിയാതെ സ്റ്റേഷൻ ചുമതല സിഐമാരിൽ നിന്നും എസ്ഐമാർക്ക് നൽകും

എം.സുരേഷ്ബാബു തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ചില എസ്എച്ച്ഒ മാർക്ക് ജോലി ചെയ്യാൻ മടിയും ശുഷ്കാന്തി കുറവും. സിഐമാരെ എസ്എച്ച്ഒ മാരാക്കി ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ പരിഷ്കരണം കാര്യക്ഷമമായി നടപ്പിലാക്കാത്ത പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരെ ഏൽപ്പിക്കാൻ നടപടികൾ ആരംഭിച്ചു. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഇതേ കുറിച്ച് അന്തിമ തീരുമാനം കൈകൊള്ളാൻ നിർബന്ധിതമായിരിക്കുന്നത്. നേരത്തെ ഇത് സംബന്ധിച്ചുള്ള ശിപാർശ ഡിജിപി ഉൾപ്പെടെ പരിഗണിച്ചിരുന്നില്ല. എന്നാൽ പോലീസിനെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നത് ആഭ്യന്തരവകുപ്പിന്‍റെ പ്രതിഛായയെ ബാധിക്കുന്ന സ്ഥിതിയായതോടെയാണ് ഇന്‍റലിജൻസിന്‍റെ ശിപാർശ നടപ്പിലാക്കാൻ കാരണമായിരിക്കുന്നത്. സംസ്ഥാനത്തെ 540 പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരിൽ നിന്നും സിഐമാർക്ക് നൽകിയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കിയത്. ഭൂരിഭാഗം സിഐമാരും സ്റ്റേഷൻ ഭരണത്തിന്‍റെ കാര്യത്തിൽ ഉദാസീനത കാട്ടുന്നതായി ഇന്‍റലിജൻസ് കണ്ടെത്തിയിരുന്നു. 104 പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരത്തിൽ കാര്യക്ഷമമായ പ്രവർത്തനം നടക്കാത്തതെന്നാണ് കണ്ടെത്തൽ. ഈ സ്റ്റേഷനുകളുടെ ചുമതല…

Read More