ഫോണുകള്‍ ഓഫ്, വീടുകള്‍ പൂട്ടിയ നിലയിലും ! താനെയില്‍ എത്തിയ 109 വിദേശികളെ കാണാനില്ല;ഒമിക്രോണ്‍ വ്യാപിക്കുമോയെന്ന് ആശങ്ക…

രാജ്യത്ത് ഒമിക്രോണ്‍ ഭീതി വ്യാപിക്കുന്നതിനിടെ അടുത്തിടെ രാജ്യത്തെത്തിയ നൂറിലധികം വിദേശികള്‍ അപ്രത്യക്ഷരായി. മഹാരാഷ്ട്രയിലെത്തിയ താനെയില്‍ എത്തിയ 295 വിദേശികളില്‍ 109 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു. ഇവര്‍ അവസാനം നല്‍കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവില്‍ താമസിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എട്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തും. പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഏഴുദിവസം കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതത്…

Read More

പെട്രോൾ,ഡീസൽ വിലകുറച്ച് കേരളം മാതൃകയാകണം! ബിജെപി സമരത്തിൽ

കോട്ടയം: പെട്രോൾ- ഡീസൽ നികുതി കുറച്ച കേന്ദ്ര ഗവണ്‍മെന്‍റിനെ മാതൃകയാക്കി കേരളവും ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 18 സ്ഥലങ്ങളിൽ ഇന്ന് വൈകുന്നേരം സായാഹ്ന ധർണ നടത്തും. കോട്ടയത്ത് ജോർജ് കുര്യൻ, കാഞ്ഞിരപ്പള്ളിയിൽ ഏറ്റുമാനൂർ രാധാകൃഷ്ണൻ, ഭരണങ്ങാനത്ത് ജി. രാമൻ നായർ, ഏറ്റുമാനൂരിൽ ജി. ലിജിൻ ലാൽ, വൈക്കത്ത് എൻ.കെ ശശികുമാർ, തലയോലപ്പറന്പിൽ എം.എസ്. കരുണാകരൻ, കടുത്തുരുത്തിയിൽ ടി.എൻ. ഹരികുമാർ, കുറവലങ്ങാട്ട് പി.ജെ. തോമസ്, കുമരകത്ത് നോബിൾ മാത്യു, പാലായിൽ പി.ജി. ബിജുകുമാർ, മുണ്ടക്കയത്ത് എൻ. ഹരി, പൂഞ്ഞാറിൽ പ്രഫ. ബി. വിജയകുമാർ, വാഴൂരിൽ ബി. രാധാകൃഷ്ണമേനോൻ, പുതുപ്പള്ളിയിൽ എം.ബി. രാജഗോപാൽ, അയർക്കുന്നത്ത് എം.വി. ഉണ്ണികൃഷ്ണൻ, മാടപ്പള്ളിയിൽ ജെ. പ്രമീളാദേവി, ചങ്ങനാശേരിയിൽ പി.കെ. രവീന്ദ്രൻ, പനച്ചിക്കാട്ട് കെ.ജി. രാജ്മോഹൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.

Read More

ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍, മറ്റുള്ളവരെ ഇല്ലാത്ത ദൈവത്തിന്റെ ആരാധകരെന്ന് കളിയാക്കുന്നുവെന്ന് ഹരീഷ് പേരടി…

നടന്‍ ഹരീഷ് പേരടിയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധി കൂടുമെന്ന് പറയുന്ന പോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നതെന്ന് അദ്ദേഹം കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…കിഴക്കും പടിഞ്ഞാറും ഇല്ലെങ്കില്‍ ഇടതുപക്ഷവും വലതുപക്ഷവുമില്ല… കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്… തിരിയുന്ന ഭൂമിയുടെ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാതെ സുര്യന്‍ ഉദിക്കുന്നു എന്ന് പറയുന്ന നമ്മള്‍ എത്ര പാവങ്ങളാണ് ല്ലേ?… എല്ലാ വിപ്ലവ കവിതകളിലും മുദ്രാവാക്യങ്ങളിലും ഉദിച്ചുയരുന്ന സൂര്യന് ഇപ്പോഴും വലിയ സ്ഥാനമാണ്…ഒരിക്കലും ഉദിക്കാത്ത സൂര്യന്‍ നമ്മുടെ ബുദ്ധിയെ എന്താണ് വിളിക്കുന്നത് എന്ന് ആര്‍ക്കറിയാം.. ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍ അമ്പലത്തിലും പള്ളിയിലും പോയി പ്രാര്‍ത്ഥിക്കുന്നവര്‍ ഇല്ലാത്ത ഈശ്വരനെ ആശ്രയിച്ച് ജീവിക്കുന്നു എന്ന് കളിയാക്കും…സമയവും നമുക്ക് ജീവിക്കാന്‍ വേണ്ടി നമ്മള്‍ ഉണ്ടാക്കിയതാണെന്ന് ഓര്‍ക്കാതെ.. .സമയമായാലും…

Read More

ഗ്ലാമറസും കുറച്ച് മണ്ടിയും

തുടക്കത്തില്‍ വലിയ സിനിമകളില്‍ അഭിനയിച്ചാല്‍ മാത്രമേ വലിയ താരം ആവുകയുള്ളൂവെന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. വലിയ ഹീറോകളുടെ കൂടെ. അങ്ങനെ ചെയതാല്‍ മാത്രമേ ടോപ്പിലേക്ക് എത്തുകയുള്ളൂ. അതിനർഥം നമ്മളെ കാണാന്‍ അള്‍ട്രാ ഗ്ലാമറസ് ആയിരിക്കണം. കാഴ്ചയിലും പെരുമാറ്റത്തിലുമൊക്കെ ഒരു രീതിയുണ്ട്. പക്ഷേ, ഞാന്‍ അതിലൊന്നും ഫിറ്റ് ആകുന്ന ആളല്ലായിരുന്നു. അതിനാല്‍ തുടക്കത്തില്‍ ഞാന്‍ എന്നെ അങ്ങനെ മാറ്റാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. കൂടുതല്‍ ഗ്ലാമറസും കുറച്ച് മണ്ടിയും ആണെന്ന് തോന്നിപ്പിക്കാന്‍ ശ്രമിച്ചു. കാരണം, കാണാന്‍ സുന്ദരിയെന്നാല്‍ മന്ദബുദ്ധിയെന്നായിരുന്നു ധാരണ.അതിനാല്‍ ഞാന്‍ ചില പ്രത്യേക റോളുകള്‍ തെരഞ്ഞെടുത്തു പോന്നു. അതായിരുന്നു അപ്പോഴത്തെ രീതി. എന്നാല്‍ ആ സിനിമകള്‍ എനിക്ക് വര്‍ക്ക് ആകുന്നില്ലെന്ന് ഞാന്‍ മനസിലാക്കി. അപ്പോഴാണ് ഞാന്‍ ഔട്ട് ഓഫ് ദ ബോക്‌സ് ആയി ചിന്തിക്കാന്‍ തുടങ്ങിയത്. -തപ്സി പന്നു

Read More

ഇന്ധനവിലവര്‍ധനവും വിലക്കയറ്റവുമൊന്നും ഒരു പ്രശ്‌നമല്ല ! അമ്മച്ചിക്കടയില്‍ ഇപ്പോഴും ദോശയ്ക്ക് ഒരു രൂപ…

ചൂടുള്ള ദോശ മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഭക്ഷണമാണ്. മൂന്നു ചൂടു ദോശയും സ്വാദിഷ്ഠമായ തേങ്ങാച്ചമ്മന്തിയും രസവടയും പപ്പടവും ഉണ്ടെങ്കില്‍ മലയാളിയ്ക്ക് കാര്യം കുശാലായി. നിലവില്‍ മേല്‍പ്പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ക്ക് ഒരു സാധാരണ കടയില്‍ 40-50 രൂപ വരെ ഈടാക്കും. ന്യൂജന്‍ കടയിലാണെങ്കില്‍ അതിനും മുകളില്‍ പോകും. എന്നാല്‍ ഇത്രയും ഭക്ഷണം കഴിച്ച് കൈകഴുകി വന്ന് വില ചോദിക്കുമ്പോള്‍ ആരെയും ഞെട്ടിപ്പിക്കുന്ന ഒരു കടയുണ്ട്. ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണത്തുള്ള വത്സലചേച്ചിയുടെ അമ്മച്ചിക്കടയാണത്. പക്ഷെ ആളുകള്‍ ഞെട്ടുന്നത് ഭക്ഷണത്തിന്റെ വിലകൂടുതല്‍ കൊണ്ടല്ല വിലകുറവുകൊണ്ടാണെന്നു മാത്രം. മുകളില്‍പ്പറഞ്ഞ ഭക്ഷണം കഴിച്ചിട്ട് എത്ര രൂപയായി എന്ന് ചോദിച്ചാല്‍ എട്ട് രൂപയെന്നാകും ചേച്ചിയുടെ മറുപടി. എട്ട് രൂപയ്ക്ക് ഒരു ചായപോലും ലഭിക്കാത്ത കാലത്ത് പറഞ്ഞത് തെറ്റിപ്പോയതാകാമെന്ന സംശയത്തില്‍ വീണ്ടും വീണ്ടും ചോദിച്ചാലും അതുതന്നെയാണ് ഇവിടുത്തെ വില. ഇന്ധന വിലവര്‍ദ്ധനവും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഈ കടയില്‍…

Read More

ജാക്വിലിൻ കുരുക്കിൽ

ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വന്‍ കുരുക്കിലേക്ക്. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടിയുടെ തട്ടിപ്പ് കേസിലാണ് നടി കൂടുതൽ കുരുക്കിലേക്ക് വീഴുന്നത്. സുകേഷ് ചന്ദ്രശേഖറുമായി ജാക്വിലിന് പ്രണയ ബന്ധമുണ്ടായിരുന്നുവെന്നും കോടിക്കണക്കിന് രൂപയുടെ ഗിഫ്റ്റുകള്‍ നല്‍കിയിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ വച്ചു നടിയെ താല്‍ക്കാലികമായി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു. ഇതോടെ ബോളിവുഡിലെ മറ്റൊരു വമ്പൻ കേസായി ഇത് മാറുമെന്നാണ് വ്യക്തമാകുന്നത്. എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ജാക്വിലിനെക്കുറിച്ചു പറയുന്നത്. ജാക്വിലിന് കോടികളുടെ സമ്മാനങ്ങള്‍ സുകേഷ് നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മറ്റൊരു നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയും സുകേഷില്‍ നിന്ന് സമ്മാനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. നേരത്തെ ജാക്വിലിന്‍ സുകേഷിനെ ചുംബിക്കുന്നതിന്‍റെയും ഇരുവരും അടുത്തിടപഴകുന്നതിന്‍റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പത്ത് കോടിയിലധികം രൂപയുടെ ഗിഫ്റ്റുകളാണ് സുകേഷ് ജാക്വിലിന് നല്‍കിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് പറയുന്നത്. ഇതോടെ താനും സുകേഷുമായി…

Read More

എനിക്കുള്ളത് അവള്‍ക്കില്ല, കരീനയെക്കുറിച്ച് അമീഷ പട്ടേൽ

എനിക്കവളെ അറിയുകയേയില്ല. ഞങ്ങള്‍ക്കിടയിലെ വഴക്കിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ എഴുതപ്പെടുന്നുണ്ട്. സത്യത്തില്‍ ഞാന്‍ കരീനയെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടേയില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെ ആരെയാണ് അവര്‍ക്ക് ഇഷ്ടമെന്നും ആരെയാണ് ഇഷ്ടമല്ലാത്തതെന്നും. ഞങ്ങള്‍ ടോപ് നായികമാരുടെ ബ്രാക്കറ്റിനുള്ളില്‍ പെടുമെന്ന് പറയുന്നതുതന്നെ അബദ്ധമാണ്. ഞാന്‍ കരീനയുടെ കുറച്ച് വര്‍ക്ക് ഒക്കെ കണ്ടിട്ടുണ്ട്. എനിക്കുള്ളത് അവള്‍ക്കില്ല. തിരിച്ച് അവള്‍ക്കുള്ള ചില കഴിവുകള്‍ എനിക്കുമില്ല. എന്നാലും ഞങ്ങള്‍ രണ്ടാള്‍ക്കും ഇവിടെ ഒരുപാട് സ്‌പെയ്‌സുണ്ട്. പിന്നെ എന്തിനാണ് അടിയുണ്ടാക്കുന്നത്? എനിക്കെതിരേ ഇന്‍ഡസ്ട്രിയില്‍ ഒരു ലോബിയുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അവര്‍ എനിക്ക് ജോലിയില്ലാതെ നോക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ, നന്മയും കഠിനാധ്വാനവും എല്ലാത്തിനേയും തകര്‍ക്കുകയാണ്. എന്‍റെ കരിയൻ നശിപ്പാക്കാന്‍ ശ്രമിച്ചാലും അതില്‍ അവര്‍ വിജയിക്കില്ല.-അമീഷ പട്ടേൽ

Read More

എന്റെ ഖദീജയും റഹീമയും പക്വതയാര്‍ന്ന മനസ്ഥിതി ഉള്ളവരാണ് ! പെണ്‍മക്കളെക്കുറിച്ച് എ ആര്‍ റഹ് മാന്‍ പറയുന്നതിങ്ങനെ…

പെണ്‍മക്കളെക്കുറിച്ച് മനസ്സു തുറന്ന് മഹാ സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ തുറന്നു പറച്ചില്‍. ഖദീജയും റഹീമയും പക്വതയുള്ളവരും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ളവരുമാണെന്നും റഹ്മാന്‍ പറയുന്നു. റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ ഖദീജയും റഹീമയും പക്വതയാര്‍ന്ന മനസ്ഥിതി ഉള്ളവരാണ്. അവര്‍ക്കു ശരിയെന്നും മികച്ചതെന്നും തോന്നുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ ചെയ്യാറുള്ളു. എന്തൊക്കയാണു ചെയ്യേണ്ടതെന്നുള്ള വ്യക്തമായ ധാരണ എപ്പോഴും അവരുടെ മനസ്സിലുണ്ട്. ഒന്നിനെക്കുറിച്ചും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്നാണ് ഞാന്‍ ഖദീജയ്ക്കും റഹീമയ്ക്കും നല്‍കുന്ന ഉപദേശം. എന്താണോ മനസ്സില്‍ തോന്നുന്നത് അത് ചെയ്യണമെന്നു ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട്. ആ രീതിയില്‍ മുന്നോട്ടു നീങ്ങുമ്പോള്‍ അവര്‍ക്കു സ്വന്തമായൊരു വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ആരും അവരെ തമ്മില്‍ താരതമ്യം ചെയ്യില്ല. ദൈവം എന്റെ മക്കളെ അനുഗ്രഹിക്കട്ടെ’, എ.ആര്‍.റഹ്മാന്‍ പറഞ്ഞു. പെണ്‍മക്കളെക്കുറിച്ചുള്ള എ.ആര്‍.റഹ്മാന്റെ തുറന്നുപറച്ചില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഖദീജയെയും റഹീമയെയും…

Read More

മഹിളാ കോൺഗ്രസിന്‍റെ നായികയായി ജെബി മേത്തർ; അഭിഭാഷകയായ ജെബി യൂത്ത് കോൺഗ്രസിലൂടെ മികച്ച സംഘാടകയാണെന്ന് കഴിവ് തെളിയിച്ചയാൾ

ആലുവ: സംസ്ഥാന മഹിളാ കോൺഗ്രസ് നായികയായി ഇനി ആലുവ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ. പ്രസിഡന്‍റായിരുന്ന ലതികാ സുഭാഷ് പാർട്ടി മാറി എൻസിപിയിലേക്കു പോയതിനെത്തുടർന്ന് പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് ജെബിയെ മഹിളാ കോൺഗ്രസ് അധ്യക്ഷയായി നിയമിച്ചത്.യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു. നിലവിൽ കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്. അഭിഭാഷകയായ ജെബി യൂത്ത് കോൺഗ്രസിലൂടെ മികച്ച സംഘാടകയാണെന്ന് കഴിവ് തെളിയിച്ചതാണ്. മുൻ എംഎൽഎയും ആദ്യ കെപിസിസി പ്രസിഡന്‍റുമായിരുന്ന ടി.ഒ. ബാവയുടെ ചെറുമകളാണ്. മുൻ കെപിസിസി ജനറൽ സെകട്ടറി കെ.എം.ഐ. മേത്തറാണ് പിതാവ്. അമൃത ആശുപത്രിയിലെകാർഡിയോളജിസ്റ്റ് ഹിഷാം അഹമ്മദാണ് ഭർത്താവ്. ആലുവയിൽ മോഫിയാ എന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് പോലീസ്‌ സ്റ്റേഷനിലെ കുത്തിയിരിപ്പു സമരത്തിൽ ജെബി മേത്തറും മുൻപന്തിയിലുണ്ടായിരുന്നു. ബെന്നി ബഹന്നാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ…

Read More

മുറി നിറയെ തോക്കുകൾ..! പതിനെട്ടുകാരൻ അഭിരാമിന് പട്ടാളക്കാരനാകണം; തോക്കുകൾ പൊളിച്ച് റിപ്പയർ ചെയ്യുന്ന ജോലി തന്നെ വേണം; വെങ്ങാനൂരിലെ അഭിരാമിന്‍റെ ഇഷ്ടം ഇങ്ങനെയൊക്കെ…

വിഴിഞ്ഞം: പതിനെട്ടുകാരൻ അഭിരാമിന് പട്ടാളത്തിൽ ചേരണം. മാത്രമല്ല, തോക്കുകൾ പൊളിച്ച് റിപ്പയർ ചെയ്യുന്ന ജോലി തന്നെ വേണം. ആധുനിക സംവിധാനമുള്ള ഒരു തോക്കുപോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും വീട്ടിലെ ഒരു മുറി മുഴുവൻ തോക്കുകളുടെ മാതൃക നിർമ്മിച്ചുകൂട്ടിയിരിക്കുകയാണ് അഭിരാം. ലോക് ഡൗൺ കാലത്ത് മറ്റുള്ള കുട്ടികൾ ബോറടിച്ചും വിനോദങ്ങളിൽ ഏർപ്പെട്ടും സമയം ചിലവഴിച്ചപ്പോൾ അഭിരാം തോക്കുകളുടെ മാതൃകകൾ നിർമിക്കുന്ന തിരക്കിലായിരുന്നു. വെങ്ങാനൂർ ഗൗരി നന്ദനത്തിൽ അജികുമാറിന്‍റെയും പ്രവീണയുടെയും മകൻ അഭിരാം പാഴ്‌വസ്തുക്കളിൽനിന്നുമാണ് തോക്കുകളുടെ മാതൃക നിർമ്മിക്കുന്നത്. ചെറുപ്പം മുതലേ തോക്കുകളോടാണ് താത്പര്യം. ലോക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് ബോറടിക്കാതെ വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന തോക്ക് നിർമ്മാണത്തിലേർപ്പെടുകയായിരുന്നുവെന്ന് അഭിരാം പറഞ്ഞു. കാർബോഡും പെപ്പുകളും ശീതളപാനീയ കുപ്പികളുമൊക്കെയാണ് നിർമ്മാണ വസ്തുക്കൾ. എൻപി.5, എം 416, എം 34, എകെ 17 തുടങ്ങി അധുനിക പടച്ചട്ടയും ഗ്രനേഡും വയർലസ് സെറ്റുമെല്ലാം അഭിരാമിന്‍റെ കരവിരുതിൽ യാഥാർത്ഥ്യമായി.…

Read More