വനിതാ നേതാവിന്‍റെ മാല പൊട്ടിച്ച സൈനികൻ അറസ്റ്റിൽ; പ്രതി അവധിക്കെത്തി ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം താമസിച്ചു വരവേയാണ് മോഷണം;ചോദ്യം ചെയ്യലിൽ ഷാജിക്ക് പറ‍യാൻ മറ്റൊരു മോഷണ കഥയും

ഇരിട്ടി: വാടകയ്ക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റും റിട്ട. കായികാധ്യാപികയുമായ ഫിലോമിന കക്കട്ടിലിന്‍റെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ സൈനികനെ ഇരിട്ടി സിഐ കെ.ജെ. ബിനോയിയും സംഘവും അറസ്റ്റ് ചെയ്തു. ഉളിക്കല്‍ കേയാപറമ്പിലെ പരുന്ത്മലയില്‍ സെബാസ്റ്റ്യന്‍ ഷാജി (27) യെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 12.45ന് കിളിയന്തറക്ക് സമീപമുള്ള ഫിലോമിന ടീച്ചറിന്‍റെ വീടിന് സമീപം റോഡില്‍ കാര്‍ നിർത്തി സെബാസ്റ്റ്യൻ ഷാജി ഒരു മേല്‍വിലാസം അന്വേഷിക്കുകയും ടീച്ചര്‍ വളരെ അടുത്ത് നിന്ന് സംസാരിക്കുകയും ചെയ്തു. ഇതിനിടയില്‍ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാല കൈകൊണ്ട് പിടിച്ച് പറിച്ചു. ആരോഗ്യവതിയായ ടീച്ചറുമായുള്ള പിടിവലിക്കിടയില്‍ അഞ്ച് പവന്‍റെ മാല പൂര്‍ണമായും ടീച്ചറുടെ കൈവശം ഇരുന്നു. ഒരു പവനുള്ള സ്വര്‍ണക്കുരിശ് പ്രതിയുടെ കൈവശവുമായി. ടീച്ചര്‍ ബഹളം വെച്ചപ്പോഴേക്കും പ്രതി കാറില്‍ വള്ളിത്തോട് ഭാഗത്തേക്ക് ഓടിച്ച് പോയി. ഉടന്‍തന്നെ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം…

Read More

സീരിയസായി കണ്ടില്ല! ഒരുപാട് കാലത്തിന് ശേഷം സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്; ‘തോമസ് ചാക്കോയുടെ തുളസി പറയുന്നു…’

പഠനത്തിൽ ശ്രദ്ധിക്കണമെന്ന് കരുതിയതുകൊണ്ടാണ് സ്ഫടികത്തിനു ശേഷം ഞാൻ അഭിനയത്തിൽ നിന്നും മാറി നിന്നത്. ആ സമയം ഒരുപാട് അവസരങ്ങൾ വന്നെങ്കിലും അന്ന് സിനിമയെ ഞാൻ സീരിയസായി കണ്ടിരുന്നില്ല. ഐഎഫ്എഫ്കെയുടെ ആങ്കറിംഗ്, സ്റ്റേജ് ഷോ ആങ്കറിംഗ് പോലെയുള്ള ജോലികളുമായി മുന്നോട്ടുപോയിരുന്നു. സിനിമാ മേഖലയെന്നത് മറ്റെല്ലാ മേഖലയേയും പോലെ തന്നെ ഒരുപാട് ഡെഡിക്കേഷൻ വേണ്ട ഒന്നാണ്. ഒരു സിനിമയിൽ അഭിനയിക്കാൻ തയാറായാൽ ഒരുപാട് ദിവസങ്ങൾ അതിനായി മാറ്റി വയ്ക്കേണ്ടതായി വരും. പഠന കാലഘട്ടത്തിൽ അങ്ങനെ മാറി നിൽക്കാൻ എനിക്ക് തോന്നിയില്ല. പഠനം കഴിഞ്ഞ് നോക്കാമെന്ന് കരുതി. പക്ഷേ അത് കഴിഞ്ഞു ജോലി, കല്യാണം, കുടുംബവുമൊക്കെയായി മുന്നോട്ട് പോയി. ഒരുപാട് കാലത്തിന് ശേഷം വാശി എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. -ആര്യ

Read More

ഒട്ടും പ്രതീക്ഷിക്കാത്തൊരു അഭിനന്ദനമായിരുന്നു അത്…! ബംഗളൂരുവുലേക്ക് തിരികെ വന്നതോടെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്; അഭിരാമി പറയുന്നു..

വിരുമാണ്ടിയാണ് അന്നും ഇന്നും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ. കമൽ സാറിനൊപ്പം സിനിമ ചെയ്യാൻ സാധിച്ചതും വലിയ അനുഭവമാണ്. ഒരിക്കൽ സീനിലൊരു സജഷൻ പറഞ്ഞപ്പോൾ കമൽസർ അത് പരിഗണിച്ച് സീൻ റീ ഷൂട്ട് ചെയ്യുകയൊക്കെ ചെയ്തിട്ടുണ്ട്. മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച കാർമേഘം എന്ന സിനിമ കണ്ട‍് രജനികാന്ത് നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു അഭിനന്ദനമായിരുന്നു അത്. തമിഴിലാണ് കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. മുമ്പ് അമേരിക്കയിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. അതിനാൽ തന്നെ അവസരങ്ങൾ കുറവായിരുന്നു. ഇപ്പോൾ ബംഗളൂരുവുലേക്ക് തിരികെ വന്നതോടെ അവസരങ്ങളും ലഭിക്കുന്നുണ്ട്. മലയാളത്തിലും സിനിമകൾ ചെയ്യാൻ അവസരങ്ങൾ വരുന്നുണ്ട്. ഇപ്പോഴൊരു തമിഴ് വെബ്സീരിസാണ് ചെയ്യുന്നത്.

Read More

41 ദിവസം നീണ്ട ഷെഡ്യൂള്‍, ആറുകോടി ചെലവ്! പുതുമയുടെ കരുത്തില്‍ ‘പന്ത്രണ്ട്‌’

പന്ത്രണ്ട്… പേരില്‍ തന്നെയുണ്ട് ഒരു പ്രത്യേകത. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പന്ത്രണ്ട് എന്ന സിനിമ 24-ന് തിയറ്ററുകളില്‍ എത്തും. സംസ്ഥാനത്തൊട്ടുക്കും നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുക. ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പതിനഞ്ചോളം പുതുമുഖ താരങ്ങളാണ് വേഷമിടുന്നത്. പ്രമേയത്തിലെ വ്യത്യസ്തകൊണ്ടും പുറത്തിറങ്ങിയ കാരക്ടര്‍ -മോഷന്‍ പോസ്റ്റുകള്‍ക്ക് ലഭിച്ച സ്വീകാര്യതയും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. കടല്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട കാലാതിവര്‍ത്തിയായ ചില സംഭവങ്ങളെ സമകാലിക ജീവിത പരിസരങ്ങളിലേക്ക് പറിച്ചു നട്ട് അവതരിപ്പിക്കുകയാണ് സംവിധായകന്‍. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഡബ്ബിംഗിനിടയിലെ ഷൈന്‍ ടോമിന്‍റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സിനിമയ്ക്കായി ഡബ്ബ് ചെയ്യുന്ന സമയത്ത് ആ രംഗങ്ങള്‍അഭിനയിക്കുന്നതു പോലെ…

Read More

പേവിഷം അതിമാരകം; മുഖത്തും കഴുത്തിലും കടിയേറ്റാൽ

മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്‌ പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ്‌ (Rabies). പേവിഷബാധ ഉണ്ടാക്കുന്നത്‌ ഒരു ആര്‍.എന്‍.എ. വൈറസാണ് ലിസ വൈറസ്‌. ഉഷ്‌ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്‌ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല. ഏതൊക്കെ മൃഗങ്ങളിൽ?നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്‍, ചെന്നായ, കുരങ്ങന്‍, അണ്ണാന്‍ എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്‌. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും. രോഗപ്പകര്‍ച്ചരോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച്‌ തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു. നായ, പൂച്ച,…

Read More

റെനീസും യുവതിയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു..! പോലീസ് ക്വാട്ടേഴ്സിൽ യുവതിയും മക്കളും മരിച്ച സംഭവം; ഭർത്താവിന്‍റെ ‘ഗേൾഫ്രണ്ട്’ അറസ്റ്റിൽ

ആലപ്പുഴ: പോലീസ് ക്വാട്ടേഴ്‌സില്‍ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് റെനീസിന്‍റെ സുഹൃത്തായ യുവതി അറസ്റ്റില്‍. പോലീസ് ഉദ്യോഗസ്ഥന്‍ റെനീസിന്‍റെ സുഹൃത്ത് ഷഹാനയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. കേസില്‍ കഴിഞ്ഞ ദിവസം ഷഹാനയെ പ്രതി ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. റെനീസും യുവതിയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുണ്ട്. ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിലായിരുന്നു റെനീസിന് ജോലി. സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടിന് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ…

Read More

മൂലം ജലോത്സവം ജൂലൈ 12ന്, നെഹ്‌റുട്രോഫി സെപ്റ്റംബര്‍ നാലിന് ; കോർപറേറ്റ് കടന്നുകയറ്റം വള്ളംകളി തന്നെ ഇല്ലാതാക്കുമോ?

ടോം ജോര്‍ജ് ആലപ്പുഴ: ആലപ്പുഴ വീണ്ടും ജലോത്സവതാളങ്ങള്‍ക്ക് കാതോര്‍ക്കുമ്പോള്‍ ആശങ്കകളും പെയ്തിറങ്ങുന്നു. രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്ന നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബര്‍ നാലിന് നടത്താന്‍ സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുകാണ്. 2019 ഓഗസ്റ്റ് 31നാണ് ഏറ്റവും ഒടുവില്‍ നെഹ്‌റുട്രോഫി വള്ളംകളി നടന്നത്. കോവിഡായതിനാല്‍ 2020ലും 2021ലും നെഹ്റുട്രോഫി സംഘടിപ്പിച്ചിരുന്നില്ല. ഓണക്കാലത്തിനു മുന്നോടിയായി വള്ളംകളികള്‍ക്ക് ആരംഭംകുറിച്ചു നടത്തുന്ന ചമ്പക്കുളം മൂലം ജലോത്സവം ജൂലൈ 12 ന് ചമ്പക്കുളം പമ്പയാറ്റിലും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. തീയതി മാറ്റുമ്പോള്‍എന്നാല്‍ വള്ളംകളി മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഒരു ദേശത്തിന്‍റെ ഉത്സവമെന്ന പെരുമ നഷ്ടപ്പെടുത്തുമോയെന്ന ആശങ്കയിലാണ് വള്ളംകളി പ്രേമികള്‍. നെഹ്‌റുട്രോഫി എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് പുന്നമടക്കായിലില്‍ അരങ്ങേറിയിരുന്നത്. എന്നാല്‍ വെള്ളപ്പൊക്കത്തിന്‍റെ പേരില്‍ തീയതി മാറ്റുമ്പോള്‍ ആ തീയതിയില്‍ എല്ലാവര്‍ഷവും നടന്നില്ലെങ്കില്‍ വള്ളമുടമകള്‍ക്കും വള്ള സമിതികള്‍ക്കും ബോട്ട്ക്ലബുകള്‍ക്കും അത് വലിയ സാമ്പത്തിക ബാധ്യയുണ്ടാക്കും.…

Read More

മരണത്തിന് കാരണക്കാർ ഇവർ..! ആറ്റിങ്ങലിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ വെളിപ്പെടുത്തൽ; അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ…

തിരുവനന്തപുരം: ആറ്റിങ്ങലിൽ ടാങ്കർ ലോറിയിൽ കാർ ഇടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് മുൻപ് പ്രകാശ് ദേവരാജൻ തന്‍റെയും മകന്‍റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഉണ്ണി പ്ലാവിലായ, പ്രസന്ന ജയൻ, അനീഷ്, മുനീർ എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. ഈ കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പേര് വ്യക്തമല്ല. എന്‍റെ‌യും എന്‍റെ മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്ന് അപേക്ഷിക്കുന്നുവെന്ന് പ്രകാശ് ദേവരാജ് ഫേസ്ബുക്കിൽ പങ്കുവച്ചു.  നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകൻ ശിവദേവും (12) ആണ് മരിച്ചത്. അപകടത്തിനു മുന്പായി സമൂഹമാധ്യമങ്ങളിൽ പ്രകാശ് ദേവരാജൻ പോസ്റ്റിട്ടിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ടാങ്കർ ലോറിയിൽ എതിർ…

Read More

രണ്ട് ദശാബ്ധങ്ങള്‍ക്ക് മുന്‍പൊരു ഇന്നിലാണ് ഞങ്ങള്‍ ഒന്നെന്നറിഞ്ഞത്; ഞങ്ങളുടെ സംയോഗം, ഞങ്ങളെന്ന സംഗീതം..! വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയുടെ ഓര്‍മകളുമായി ബിജിപാല്‍

ഭാര്യയോടുളള തന്‍റെ സ്നേഹവും ഓര്‍മ്മയും പ്രണയവും ഹൃദ്യമായ വാക്കുകളിലൂടെ പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകന്‍ ബിജിപാല്‍. ബിജിപാലിന്‍റെയും ഭാര്യ ശാന്തിയുടെയും ഇരുപതാം വിവാഹവാര്‍ഷികമാണ് ഇന്ന്. ശാന്തിക്കൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു ഹൃദയ സ്പര്‍ശിയായ വരികള്‍ അദ്ദേഹം കുറിച്ചത്. “രണ്ട് ദശാബ്ധങ്ങള്‍ക്ക് മുന്‍പൊരു ഇന്നിലാണ് ഞങ്ങള്‍ ഒന്നെന്നറിഞ്ഞത്. ഞങ്ങളുടെ സംയോഗം. ഞങ്ങളെന്ന സംഗീതം. ബിജിപാല്‍ കുറിച്ചു. 2002 ജൂണ്‍ 21 നായിരുന്നു ഇരുവരുടേയും വിവാഹം. 2017 ഓഗസ്റ്റ് 29-ന് 36-ാം വയസിലാണ് ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് ബിജിപാലിനേയും രണ്ട് മക്കളേയും വിട്ട് ശാന്തി ലോകത്തോട് വിടപറഞ്ഞത്.

Read More

പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം, നിങ്ങള്‍ക്കൊക്കെ ഒന്ന് പക്വത വച്ചുകൂടെ നാഗചൈതന്യ-ശോഭിത പ്രണയവാര്‍ത്ത; പ്രതികരണവുമായി സമാന്ത

തെലുങ്ക് നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി നാഗചൈതന്യയുടെ മുന്‍ ഭാര്യയും നടിയുമായ സമാന്ത. മുന്‍ ഭര്‍ത്താവിനെതിരെ ഗോസിപ്പ് ഉണ്ടാക്കലല്ല തന്റെ പണിയെന്ന് സമാന്ത ട്വിറ്ററിലൂടെ പ്രതികരിച്ചു. പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്, ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ”. എന്നാണ് സമാന്ത കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. നടന്‍റെ പ്രതിച്ഛായ തകര്‍ക്കാനായി സമാന്തയുടെ പിആര്‍ ടീം ആണ് ഈ വാര്‍ത്ത പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2017 ഒക്ടോബറിലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. പിങ്ക് വില്ല എന്ന ബോളിവുഡ് മാധ്യമത്തിലാണ് ശോഭത ധൂലിപാലയും നാഗചൈതന്യയും പ്രണയത്തിലാണെന്ന വാര്‍ത്ത ആദ്യം വരുന്നത്.

Read More