അതെ ഞങ്ങള്‍ വേര്‍പിരിഞ്ഞു, വിവാഹമോചനം നേടിയിട്ടില്ല..! ഭാര്യയും നടിയുമായ വീണ നായരുമായി വേര്‍പിരിഞ്ഞുവെന്ന് ആര്‍ജെ അമന്‍

ഭാര്യയും നടിയുമായ വീണ നായരുമായി വേര്‍പിരിഞ്ഞുവെന്ന് ആര്‍ജെ അമന്‍. ഇതുവരെ വിവാഹമോചനം നേടിയില്ലെന്നും സമൂഹമാധ്യമത്തിലൂടെ അമന്‍ വ്യക്തമാക്കി. നിരവധി വാര്‍ത്തകളും ഊഹപോഹങ്ങളും വന്നതിനാലാണ് ഇത്തരത്തിലൊരു എഴുത്തിലൂടെ കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർജെ അമന്‍റെ വാക്കുകൾ കഴിഞ്ഞ അധ്യായം വായിച്ചുകൊണ്ടിരുന്നാല്‍ പുതിയ അധ്യായം തുടങ്ങുവാന്‍ സാധിക്കില്ല. എന്‍റെ വിവാഹമോചനം സംബന്ധിച്ച് ഒരുപാട് ഊഹപോഹങ്ങള്‍ വന്നിരുന്നു. കെട്ടുകഥകള്‍ ഉണ്ടാക്കുന്നതിലും നല്ലത് ഞാന്‍ തന്നെ അത് പറയുന്നതാകും എന്ന് തോന്നി. അതെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. എന്നാല്‍ ഞങ്ങളുടെ മകനെ ആലോചിച്ച് വിവാഹമോചനം നേടിയിട്ടില്ല. എന്നാല്‍ ഒരു അച്ഛന്‍ എന്ന ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടില്ല ഞാന്‍. എന്‍റെ മകന് വേണ്ടി എന്നും ഞാന്‍ അവനൊപ്പം ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുക എന്നത് അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോള്‍ കഠിനമാകും. നാം അതിനെ നേരിടണം. സാഹചര്യം മനസിലാക്കി മുന്നോട്ട് പോകാനുള്ള പിന്തുണ എനിക്ക്…

Read More

അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും! വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലിയും

തൃശൂർ: ചേലക്കര പാഞ്ഞാള്‍ തൊഴൂപ്പാടം 28ാം നമ്പര്‍ അങ്കണവാടിയിലെ കുടിവെള്ള വാട്ടര്‍ ടാങ്കില്‍ ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആരോഗ്യ വകുപ്പ് പരിശോധന നടത്തി. സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി അങ്കണവാടിയിൽ ഇന്നലെ രാവിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പരിപാടികൾക്കായി വന്നപ്പോഴാണ് സംഭവം. അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ പ്യൂരിഫയറിനുള്ളിൽ ചത്ത പല്ലിയെയും കണ്ടെത്തി. വാട്ടർ ടാങ്ക് മാസങ്ങളോളമായി വൃത്തിയാക്കാതെ കിടക്കുന്ന അവസ്ഥയിലാണെന്ന് പറയുന്നു. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പോലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചു. പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി. പരിശോധന നടത്തിയതായും വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ് തോമസ് പറഞ്ഞു.

Read More

എനിക്ക് ഓക്‌സിജനാണ് അറിവ്! തോൽക്കാൻ മനസില്ലാതെ സിമിമോൾ പരീക്ഷയ്ക്കെത്തി

കടുത്തുരുത്തി: ജീവിക്കാൻ ഓക്സിജൻ സിലിണ്ടറിന്‍റെയും ഓക്സിജൻ കോണ്‍സ്ട്രേറ്ററിന്‍റെയും സഹായം ആവശ്യമുള്ള വീട്ടമ്മ കാൽനൂറ്റാണ്ടിലേറേയായുള്ള സ്വപ്നം പൂർത്തിയാക്കാൻ പ്ലസ്ടു തുല്യത പരീക്ഷയെഴുതാനെത്തി. വൈക്കപ്രയാർ മനയിൽ വീട്ടിൽ പി.പി. സിമിമോളാ (50)ണു കടുത്തുരുത്തി സെന്‍റ് മൈക്കിൾസ് സ്കൂളിൽ നടക്കുന്ന തുല്യതാ പരീക്ഷയിൽ ഓക്സിജൻ സിലിണ്ടറിന്‍റെയും ഓക്സിജൻ കോണ്‍സ്ട്രേറ്ററിന്‍റെയും സഹായത്തോടെ പങ്കെടുത്തത്. പ്ലസ്ടു ഹ്യുമാനിറ്റീസ് വിഭാഗത്തിലെ പരീക്ഷയാണ് കഴിഞ്ഞ ദിവസം സിമിമോൾ എഴുതിയത്. അമ്മ സരോജിനിക്കും സഹോദരി സിനിമോൾക്കുമൊപ്പമാണ് സിമിമോൾ പരീക്ഷയെഴുതാനെത്തിയത്. രാവിലെ 9.30ന് ആരംഭിക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ എട്ടിനു തന്നെ ഇവർ സ്കൂളിലെത്തിയിരുന്നു. ഇങ്ങനെയൊരു ബുദ്ധിമുട്ടുള്ളതിനാൽ മറ്റു വിദ്യാർഥികൾക്കൊപ്പമല്ലാതെ സ്റ്റാഫ് റൂമിൽ തനിച്ചിരുത്തിയാണ് അധികൃതർ പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കിയത്. സാക്ഷരതാ മിഷന്‍റെ വൈക്കത്തെ സെന്‍ററിൽ പഠിച്ചാണ് സിമി സെന്‍റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതാനെത്തിയത്. 157 പേരാണ് ഇവിടെ ഹയർ സെക്കൻഡറി ബോർഡ് നടത്തുന്ന പ്ലസ്ടു പരീക്ഷയെഴുതുന്നത്. ശനിയാഴ്ച ആരംഭിച്ച…

Read More

കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ചികിത്സാപിഴവുമൂലം മരിച്ചു; ഡോക്ടർക്കെതിരെ കേസ്

കണ്ണൂർ: ഫയർഫോഴ്സ് ഓഫീസിന് മുന്നിൽ വാഹനപകടത്തിൽ പരിക്കേറ്റ യുവതി മരിച്ച സംഭവത്തിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്. ചികിത്സ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണ് പോലീസിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച യുവതിക്ക് ഓപറേഷൻ നടത്തുന്നതിനിടെ അബദ്ധത്തിൽ ഞരന്പ് മുറിഞ്ഞാണ് മരിച്ചതെന്നാണ് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പരാതിയിൽ പറയുന്നത്. മൃതദേഹം പരിയാരത്ത് കൊണ്ടുവന്ന് പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ ചികിത്സ പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീട്ടുകാരുടെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്.

Read More

വേദന അനുഭവിച്ചു പ്രസവിച്ചാല്‍ പ്രത്യേക പ്രയോജനം‍ ഉണ്ടോ ?

ഗര്‍ഭധാരണവും പ്രസവവും സസ്തനികളുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണല്ലോ. പ്രസവവേദനയെന്നത് ഇതിനോട് ചേര്‍ന്നുള്ള മറ്റൊരു ഘടകമാണ്. പ്രസവത്തില്‍ വേദനയുടെ പങ്കെന്താണ്? ഒരു സ്ത്രീ വേദന അനുഭവിച്ചു പ്രസവിക്കുന്നതു കൊണ്ട് അമ്മയ്‌ക്കോ കുഞ്ഞിനോ പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ? സുഖപ്രസവം സുഖപ്രസവം അമ്മയ്ക്കും കുഞ്ഞിനും ഗുണം ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല തന്നെ. പക്ഷേ, വേദന അനുഭവിച്ചു പ്രസവിച്ചാല്‍ എന്തെങ്കിലും പ്രത്യേക പ്രയോജനങ്ങള്‍ ഉണ്ടോ – തീര്‍ച്ചയായും ഇല്ല. പില്‍ക്കാലത്ത് 10 മാസം ചുമന്ന കണക്കിന്‍റെ കൂടെ നൊന്തു പ്രസവിച്ചതിന്‍റെ അവകാശവാദവും കൂടി കൂട്ടാം എന്നു മാത്രം. അതിതീവ്ര വേദന പറഞ്ഞു വരുന്നത് ഈ പ്രസവ വേദനയ്ക്ക് ശാരീരികമായി, ശാസ്ത്രീയമായി ഒരു പങ്കും പ്രസവ പ്രക്രിയയിലില്ല എന്നാണ്. പിന്ന,െ എന്തിന് സ്ത്രീകള്‍ അത് അനുഭവിക്കണം? അതും ചെറിയ വേദനയൊന്നുമല്ല അനുഭവിക്കേണ്ടി വരുന്നത്. വേദനയുടെ അളവുകോലില്‍ അതീവ തീവ്രത 10 ആണെ ങ്കില്‍ പ്രസവവേദനയ്ക്ക്…

Read More

മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി! വാഗ്ദാനം നാലുമാസം പിന്നിട്ടിട്ടും നടപ്പിലായില്ല; അസൗകര്യങ്ങളിൽ വലഞ്ഞ് ആലുവ ആശുപത്രി

ആലുവ: ജില്ലാ ആശുപത്രിയിൽ ഒഴിവുള്ള എല്ലാ തസ്തികകളിലും രണ്ടാഴ്ചയ്ക്കുള്ളിൽ അടിയന്തര നിയമനം നടത്തുമെന്ന മന്ത്രി വീണ ജോർജിന്‍റെ വാഗ്ദാനം നാലുമാസം പിന്നിട്ടിട്ടും നടപ്പിലായില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന ഉറപ്പും പാഴ് വാക്കായി. സംസ്ഥാനത്തെ ഏറ്റവും മികച്ച ഡയാലിസിസ് സെന്‍റർ, ബ്ലഡ് ബാങ്ക് തുടങ്ങി ഏറെ സൗകര്യങ്ങൾ ഇവിടെയുണ്ടെങ്കിലും അനുബന്ധ ചികിത്സകൾക്കു വേണ്ടത്ര ജീവനക്കാരോ ഡോക്ടർമാരോ ഇവിടെയില്ലാത്തത് രോഗികളെ വലയ്ക്കുകയാണ്. ഡോക്ടർമാരുടേതടക്കം 13 ഒഴിവുകളാണ് നിലവിൽ ജില്ലാ ആശുപത്രിയിലുള്ളത്. ഒമ്പത് വർഷം മുമ്പ് ജില്ലാ ആശുപത്രിയായി പദവി ഉയർത്തിയിട്ടും സ്റ്റാഫ് പാറ്റേൺ ആനുപാതികമായി വർധിപ്പിച്ചില്ലെന്ന പരാതി വർഷങ്ങളായുണ്ട്. യഥാർത്ഥത്തിൽ183 പോസ്റ്റുകളാണ് പുതിയതായി ജില്ലാ ആശുപത്രിയിൽ വേണ്ടത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിൽ ആവശ്യാനുസരം ഡോക്ടർമാരില്ല. മൂന്നു സർജന്മാരുടെ തസ്തികയിൽ ഒരാൾ മാത്രമാണുള്ളത്. ജനറൽ മെഡിസിനിൽ മൂന്ന് ഡോക്ടർമാരുടെ തസ്തിക വേണ്ടിടത്ത് ഒരാളേയുള്ളൂ.…

Read More

ഒരാൾ കാറിന്‍റെ സണ്‍റൂഫ് തുറന്നിരിക്കുന്നതു കണ്ടു നോക്കിയപ്പോൾ..! വെയിലത്ത് കുട്ടികളിലെ കാറിനുള്ളിൽ തനിച്ചാക്കി പുറത്തുപോയി; മാതാവ് അറസ്റ്റിൽ

ഒക്ലഹോമ: പുറത്തു ചുട്ടുപൊള്ളുന്ന വെയിലുളളപ്പോൾ രണ്ടു വയസുള്ള രണ്ടു കുട്ടികളെ കാറിനകത്തു തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു. ഞായറാഴ്ച വാൾമാർട്ടിന്‍റെ കാർ പാർക്കിംഗിലായിരുന്നു സംഭവം. എലിസബത്ത് ബാബ്(29) എന്ന യുവതിയെയാണു പോലീസ് അറസ്റ്റ് ചെയ്തത്. അലസമായി കുട്ടികളെ കാറിൽ തനിച്ചാക്കി ഡോർ ലോക്ക് ചെയ്തതിനാണ് കേസ്. ഉച്ചതിരിഞ്ഞു 2.22 ന് പാർക്കിംഗ് ലോട്ടിൽ കാർ ഇട്ടശേഷം മാതാവ് പുറത്തു പോകുന്നതും 2.28ന് തിരിച്ചു വരുന്നതും അവിടെ സ്ഥാപിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇവർ പുറത്തുപോയ ഉടനെ അതുവഴി വന്ന ഒരാൾ കാറിന്‍റെ സണ്‍റൂഫ് തുറന്നിരിക്കുന്നതു കണ്ടു നോക്കിയപ്പോൾ അകത്തു രണ്ടു കുട്ടികൾ ചൂടേറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടെത്തുകയായിരുന്നു. ഇയാൾ ഉടൻ തന്നെ റൂഫിനുള്ളിലൂടെ കടന്നു കാറിന്‍റെ പിൻസീറ്റിൽ ബെൽറ്റിട്ട് ഇരുത്തിയിരുന്ന രണ്ടു കുട്ടികളേയും പുറത്തെടുത്തു തന്‍റെ കാറിലേക്കു കൊണ്ടുവന്നു. കാർ ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നു എന്നാണ്…

Read More

ഷെയ്ൻ വോണുമായി ഡേറ്റിങ്ങിലായിരുന്നു! രഹസ്യ ബന്ധം പരസ്യമാക്കി ലോകത്തിലെ ‘ഹോട്ടസ്റ്റ്’ അമ്മൂമ്മ

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണുമായുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തി സമൂഹമാധ്യമമായ ഓസ്ട്രേലിയ ഓണ്‍ലി ഫാൻസ് താരം ഗിന സ്റ്റെവാർട്ട്. ഷെയ്ൻ വോൺ മരിക്കുന്നതുവരെ അദ്ദേഹവുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി അവർ അവകാശപ്പെട്ടു. ‘വേൾഡ്സ് ഹോട്ടെസ്റ്റ് ഗ്രാൻഡ്മാ’ എന്നാണ് ഗിന സ്റ്റെവാർട്ട് സമൂഹമാധ്യമ ഹാൻഡിലുകളില്‍ സ്വയം വിശേഷിപ്പിക്കുന്നത്. താരത്തിന്റെ മരണത്തിനു ശേഷം മാസങ്ങളോളം താൻ തകർന്നു പോയ അവസ്ഥയിലായിരുന്നെന്നും വോൺ തന്റെ സുഹൃത്തും മനസ്സാക്ഷിസൂക്ഷിപ്പുകാരനും ആയിരുന്നെന്നുമൊക്കെയാണ് 51 വയസ്സുകാരി പറയുന്നത്. ‘‘ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു. ലോകത്തിന് ഒരു ഇതിഹാസത്തെയാണു നഷ്ടമായത്, എനിക്ക് ഒരു സുഹൃത്തിനെയും മനസ്സാക്ഷിസൂക്ഷിപ്പുകാരനെയുമാണു നഷ്ടമായത്. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണു സംഭവിച്ചത്. ഞാനും ഷെയ്നും ഡേറ്റിങ്ങിലായിരുന്നു, പക്ഷേ അധികമാർക്കും അക്കാര്യം അറിയില്ല. അദ്ദേഹം അക്കാര്യം രഹസ്യമാക്കി വയ്ക്കാൻ ആഗ്രഹിച്ചു‌– സ്റ്റെവാര്‍ട്ട് ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. 2018ലാണ് ഷെയ്ൻ വോണുമായി…

Read More

A Background In Root Factors In Is Varsity Tutors Legit

Spending a few years as a classroom Teacher I’ve seen the advantages of finding the best math websites for teenagers. This can be a spatial and mathematical logic puzzle game the place you have to cover an entire grid in rectangles. Determine whether the reply varsity tutors reviews to the mathematics query is right by choosing the yes or no buttons on the bottom of the display. To vary subjects, please exit out of this live knowledgeable session and select the suitable subject from the menu positioned in the upper…

Read More

പുന്നയൂർക്കുളം പീഡനക്കേസ്! മാതാപിതാക്കളും പ്രതിപട്ടികയിലേക്ക്; രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതം

സ്വന്തം ലേഖകൻ തൃശൂർ: വടക്കേക്കാട് പ്ലസ് ടു വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ മാതാപിതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താനുള്ള നീക്കവുമായി പോലീസ്. കുറ്റകൃത്യം അറിഞ്ഞിട്ടും ഇവർ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്താണ് പെൺകുട്ടിയെ സംഘം ചേർന്ന് ബലാത്സംഗം ചെയ്തത്. ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിൽ അറിയിക്കാൻ മാതാപിതാക്കൾ തയാറായില്ല. പോക്സോ നിയമപ്രകാരം ആണ് ഇവർക്കെതിരെ കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . മറ്റു രണ്ടു പേർക്കായി അന്വേഷണം തുടരുകയാണ്. കഞ്ചാവ് വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. പ്രതികൾ കഞ്ചാവ് വാങ്ങാൻ ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. രണ്ട് മാസം മുന്പാണ് പെൺകുട്ടിയുടെ വീട്ടിൽ വച്ച് പീഡനം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ…

Read More