കർണാടക ബസിൽനിന്ന് വെടിയുണ്ടകൾ പിടിച്ചെടുത്ത കേസ്; അന്വേഷണം വഴിമുട്ടി; ഒന്നും അറിയില്ലെന്ന നിലപാടിൽ ബസ് ജീവനക്കാർ

കണ്ണൂർ: ഇരിട്ടി കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍നിന്ന് 100 വെടിയുണ്ടകള്‍ എക്‌സൈസ് പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം വഴിമുട്ടി. വിരാജ്പേട്ട, മടിക്കേരി, മൈസൂരു തുടങ്ങി വെടിയുണ്ട വില്‍ക്കുന്ന കടകളില്‍ ഉള്‍പ്പെടെ ഇരിട്ടി പോലീസ് പോയി അന്വേഷണം നടത്തിയെങ്കിലും സൂചന പോലും ലഭിച്ചില്ല. ഇക്കഴിഞ്ഞ 16ന് രാവിലെ 11ന് കിളിയന്തറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആർടിസി ബസില്‍ നിന്ന് ഉടമസ്ഥനില്ലാത്ത നിലയില്‍ 10 പായ്ക്കറ്റുകളിലായി 100 നാടന്‍ തോക്ക് തിരകള്‍ എക്‌സൈസ് പിടികൂടിയത്. പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍നടപടികള്‍ക്കായി ഇരിട്ടി പോലീസിന് കൈമാറി.തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ബസ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും തങ്ങള്‍ക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. സംഭവം നടന്ന് ഏഴു മണിക്കൂര്‍ വൈകി വിവരം അറിയിച്ചതിനാല്‍ പോലീസിന് ബസില്‍ ഉള്ള യാത്രക്കാരെ ചോദ്യം ചെയ്യാനോ, ബസില്‍…

Read More

The Simple Best Strategy To Use For Eastern European Brides Unveiled

Indeed, there is no want to worry if you are an attractive Eastern European girl with many male followers. Thanks to the temperate climate and fertile lands, Eastern European wives have very enticing figures. Most of them go to the gym and follow a nutritious diet. But the reality that they eat natural products is the most important in phrases european mail order brides of women’s bodily situation. When visiting Ukraine, Poland, or Hungary, you’ll be impressed that so many women have curvy figures and they do not appear to…

Read More

മക്ഡൊണാള്‍ഡ്സിന്റെ വാഷ്റൂമില്‍ യുവതിയുടെ പ്രസവം ! കുഞ്ഞിന് ജീവനക്കാര്‍ നല്‍കിയത് കിടിലന്‍ പേര്…

കാറിലും വിമാനത്തിലും ട്രെയിനിലുമൊക്കെ സ്ത്രീകള്‍ പ്രസവിക്കുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്തു വരാറുണ്ട്. എന്നാല്‍ ഫാസ്റ്റ് ഫുഡ് ശൃഖലയായ മക്ഡൊണാള്‍ഡ്സിന്റെ വാഷ്റൂമില്‍ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ഒരു യുവതി. പ്രസവവേദനയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു അലാന്‍ഡ്രിയ വര്‍തി എന്ന യുവതിയും പങ്കാളിയും. അതിനിടെയാണ് വാഷ്റൂമില്‍ പോകണമെന്ന് യുവതിക്ക് തോന്നിയത്. തുടര്‍ന്ന് യുവതിയും പങ്കാളിയും തൊട്ടടുത്തുള്ള മക്ഡൊണാള്‍ഡ്സിന്റെ ഔട്ട്ലൗറ്റിലെത്തി. എന്നാല്‍, വാഷ്റൂമിലെത്തിയ യുവതിക്ക് പ്രസവസമയം അടുക്കുകയും അവിടെ വെച്ച്തന്നെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഔട്ട്ലെറ്റിലെ ജനറല്‍ മാനേജറാണ് യുവതിയെ പ്രസവമെടുക്കാന്‍ സഹായിച്ചതെന്ന് പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ”അവര്‍ തമാശപറയുകയാണെന്നാണ് ഞാന്‍ കരുതിയത്. വാഷ്റൂമിലെത്തി 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അലാന്‍ഡ്രിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കി”ജനറല്‍ മാനേജര്‍ പറഞ്ഞു. അപ്രതീക്ഷിതമായി തങ്ങളുടെ ഔട്ട്ലെറ്റില്‍ പിറന്നുവീണ കുഞ്ഞിന് ജീവനക്കാര്‍ നല്‍കിയ പേരും കൗതുകമായി. ‘ലിറ്റില്‍ നഗ്ഗറ്റ്’ എന്ന പേരാണ് അവര്‍ നല്‍കിയ…

Read More

Prime 6 Video Chat Sites To Speak With Strangers

And, now, this website has arrived on the place the place it deserves to be. As per sources, many of the users of this website are underneath 30. Expand your social network with this free website to do video chats with strangers. Depending upon the provision on the platform of your preference decide one of the best online video calling chat website free. Are you on the lookout for online video chat web sites to fulfill and make new friends? TinyChat is an various alternative to Omegle that, depending in…

Read More

‘പിണറായി സർക്കാരിനു രണ്ടാമൂഴം നൽകിയത് കിറ്റ്’..! റേഷൻ ഉടമകൾക്ക് കിറ്റിന്‍റെ കമ്മീഷൻ കിട്ടാൻ വേണ്ടിവന്നാൽ സുപ്രീം കോടതിവരെ പോകുമെന്ന് ജോണി നെല്ലൂർ

തൃശൂർ: കോവിഡ് കാലത്ത് ജനങ്ങൾക്കു കിറ്റ് നൽകിയതിന്‍റെ കമ്മീഷൻ റേഷൻ ഉടമകൾക്കു ലഭ്യമാക്കാൻ വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റും മുൻ എംഎൽഎയുമായ ജോണി നെല്ലൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ 23നകം കമ്മീഷൻ വിതരണം ചെയ്യണമെന്നു ഹൈക്കോടതി വിധിച്ചിരിക്കയാണ്. ഇതിനെ ചോദ്യം ചെയ്ത് സർക്കാർ അപ്പീലിനു പോകുന്നുവെന്നാണു പറയുന്നത്. അന്പതു കോടി മതി കമ്മീഷൻ കൊടുത്തു തീർക്കാൻ. അപ്പീലിനുപോയി വക്കീലിനു കൊടുക്കാൻ പണമുള്ളവർക്ക് കോവിഡ് കാലത്ത് റേഷൻ കടകൾ തുറന്നിരുന്ന് കിറ്റുകൾ വിതരണം ചെയ്തവരെ സഹായിക്കാൻ താല്പര്യമില്ലെന്നാണ് ഇതിലൂടെ തെളിയിക്കുന്നത്. പിണറായി സർക്കാരിനു രണ്ടാമൂഴം നൽകിയതിന്‍റെ പ്രധാന പങ്കുവഹിച്ചതു കിറ്റായിരുന്നു. അതിനുവേണ്ടി പ്രവർത്തിച്ച റേഷൻ കടക്കാരെ തള്ളിപ്പറയുന്ന നിലപാട് മര്യാദകേടാണെന്നും ജോണി നെല്ലൂർ പറഞ്ഞു. പ്രതിമാസ കമ്മീഷൻ ഒക്ടോബർ മാസത്തെ ഇതുവരെ കിട്ടിയിട്ടില്ല. ഓരോ മാസത്തെയും…

Read More

ഫിഫ ഇതും ട്വീറ്റ് ചെയ്തെങ്കിൽ…നാട്ടിലും റോഡിലും പുഴയിലുമല്ല സ്വന്തം വീട്ടിലാണീ കട്ടൗട്ട്…

 കെ കെ അർജുനൻ എൽത്തുരുത്ത്: ലോകകപ്പിന്‍റെ ആവേശംമൂത്ത് നാട്ടിലും പുഴയിലുമൊക്കെ തങ്ങളുടെ പ്രിയ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ആരാധകർ സ്ഥാപിക്കുമ്പോൾ ഇഷ്ടതാരത്തോടുള്ള ആരാധനമൂത്ത് സ്വന്തം വീട്ടുമുറ്റത്ത് പടുകൂറ്റൻ കട്ടൗട്ട് ഉയർത്തിയിരിക്കുകയാണ് ഒളരി എൽത്തുരുത്തിലെ മൂവർ സഹോദരങ്ങൾ. ഒളരി എൽത്തുരുത്ത് കോളജ് റോഡിൽ ചിറ്റിലപ്പിള്ളി വീട്ടിൽ കുഞ്ഞാപ്പുവിനന്‍റെ മക്കളായ ആന്‍റണി, റോണി, റോബിൻ എന്നിവരാണ് തങ്ങളുടെ പ്രിയങ്കരനായ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് സ്വന്തം വീടിനു മുന്നിൽ ഉയർത്തിയത്.  30 അടി ഉയരത്തിലാണ് കട്ടൗട്ട്. പൂർണമായും പ്ലൈവുഡ് ഉപയോഗിച്ചാണ് ഇത് നിർമിച്ചിട്ടുള്ളത്. 30,000 രൂപ ചെലവായി. മൂന്നു ദിവസമാണ് ഇതു തയാറാക്കാൻ വേണ്ടിവന്നത്. ഫുട്ബോൾ ആരാധകരും വിദ്യാർഥികളുമെല്ലാം ഈ കട്ട് ഔട്ടിനു മുന്നിൽനിന്ന് സെൽഫി എടുക്കാൻ എത്തുന്നുണ്ട്.

Read More

വേദനയോടെ ഒരുഗ്രാമം… ജിതിന്‍റെ വിയോഗം പുതിയ ഭവനത്തിലേക്കു പ്രവേശിക്കാനിരിക്കെ; നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് മൃതദേഹത്തിനരികിലിരുന്ന് നിലവിളിക്കുന്ന കുട്ടികളെ…

ചേർപ്പ്: വല്ലച്ചിറയിൽ സ്വന്തമായി വാങ്ങിയ സ്ഥലത്ത് അടുത്ത മാസം പുതിയ വീടിന്‍റെ ഗ്രഹപ്രവേശനത്തിന് ഒരുങ്ങവെ പല്ലിശേരിയിൽ കുത്തേറ്റ് മരിച്ച ജിതിൻ കുമാറിന്‍റെ വിയോഗം കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. വാടക വീട്ടിൽ നിന്ന് പുതിയ ഭവനത്തിലേക്കു മാറി താമസിക്കുകയെന്ന പ്രതീക്ഷയാണു തെറ്റിയത്.വീടിനടുത്ത് കുത്തേറ്റ് 20 മിനിറ്റോളം വഴിയിൽ കിടന്ന മുത്തച്ഛൻ ചന്ദ്രന്‍റെയും പിതാവ് ജിതിന്‍റെയും മൃതദേഹത്തിനരികിൽ സംഭവമറിഞ്ഞ് എത്തിയ ജിതിന്‍റെ മക്കളായ സായന്തും സംസ്കൃതയും വാവിട്ട് നിലവിളിച്ചിരുന്ന കാഴ്ചയാണ് വിങ്ങലോടെ നാട്ടുകാർക്കു കാണാനായത്. കത്തിക്കുത്തേറ്റ് രക്തം വാർന്ന് കിടക്കുന്ന ദയനീയകാഴ്ച കൊച്ചുമക്കൾക്കു കാണേണ്ടിവന്നതും ദൃക്സാക്ഷികളിലും വേദനയായി. ചേർപ്പ്: വഴിയിൽ കാർ നിറുത്തിയിട്ടതിനെ ചൊല്ലിയുളള തർക്കത്തിനിടെ അയൽവാസിയായ ഗുണ്ടയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ച സംഭവത്തിൽ പ്രതി പല്ലിശേരി കിഴക്കൂടൻ വേലപ്പൻ (59) നെ അറസ്റ്റ് ചെയ്തു. പല്ലിശേരി ക്ഷേത്രത്തിനു സമീപം പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62) മകൻ ജിതിൻ (32)…

Read More

Fastflirting Review: What Is It And Why Choose This Relationship Website?

There isn’t any technique of consumer verification in Fast Flirting. Once you addContent a photograph, other members will have the facility to see it on their Hot Photos tab. You are capable of see who appreciated your photograph on your Who Liked Me report. You can’t take this out as that is most likely the a technique the relationship web site earns financial compensation. Made packs tend to be moderately priced, and speaking decisions are helpful. This relationship service doesn’t intend to get any money from customers; due to this…

Read More

സർക്കാർ കണ്ടുകെട്ടിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ സ്ഥലം സ്വകാര്യവ്യക്തി കൈയേറി; അയൽവാസിക്ക് പറയാനുള്ളത് മറ്റൊന്ന്…

  അമ്പലപ്പുഴ: പ്രമാദമായ ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യവ്യക്തി കൈയേറി വഴിയിട്ടു. വണ്ടാനം മെഡിക്കൽ കോളജിനു കിഴക്കുള്ള സുകുമാരക്കുറുപ്പ് പണികഴിപ്പിച്ച വീടിന്‍റെ കിഴക്കേ അതിരാണ് സമീപവാസി കൈയേറിയത്. തുടർന്ന് പ്രദേശത്തെ വണ്ടാനം റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർക്കും അമ്പലപ്പുഴ സിഐക്കും പരാതി നൽകി. ഇയാൾ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്ക് നാലടി വീതിയിലാണ് വഴിയുണ്ടായിരുന്നത്. വഴിയുടെ വീതികൂട്ടാനായി സർക്കാർ കണ്ടുകെട്ടിയ സ്ഥലത്തിന്‍റെ കിഴക്കേ അതിരു കൈയേറി ലോറി കയറാൻ സൗകര്യത്തിൽ ഗ്രാവൽ വിരിക്കുകയായിരുന്നു. നൂറുമീറ്ററോളം നീളത്തിലാണ് വഴിയുടെ വീതികൂട്ടിയത്.വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ കൈയേറിയ സ്ഥലത്ത് കുറ്റിയടിച്ചു. ഇതിനോട് ചേർന്ന് പ്രദേശത്തെ യുവാക്കൾ വായനശാല പണിയാനും തീരുമാനിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ, സർക്കാർ അധീനതയിലുള്ള സ്ഥലത്തിന്‍റെ തെക്കേ അതിരിൽ പ്രധാനറോഡിനോട് ചേർന്ന് വേലിക്കല്ലുകൾ സ്ഥാപിച്ചതും വിവാദത്തിനു വഴിയൊരുക്കി. പ്രദേശവാസികളായ ചിലർ ഇവിടെയാണ് വാഹനങ്ങൾ പാർക്ക്…

Read More

പെൺകുട്ടിയേയും സുഹൃത്തുക്കളെയും സംഘം ചേർന്ന് മർദിക്കുന്നത് നാട്ടുകാർ നോക്കിനിൽക്കുന്നു; കൺട്രോൾ റൂമിലെ സിസിടിവിയിൽ  മർദനദൃശ്യം കണ്ട് പോലീസ് ഞെട്ടി; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കോട്ടയം/ ഗാന്ധിനഗര്‍: കോട്ടയം നഗരമധ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരേ ആക്രമണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍. കോട്ടയം താഴത്തങ്ങാടി വേളൂര്‍, വേളൂര്‍ത്തറ മുഹമ്മദ് അസം (24), മാണിക്കുന്നം തഫീഖ് അഷറഫ് (22), കുമ്മനം ക്രസന്‍റ് വില്ലയില്‍ ഷബീര്‍ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയും സുഹൃത്തും നഗരമധ്യത്തിലെ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. രാത്രിയില്‍ വിദ്യാര്‍ഥിനിയുമായി കറങ്ങി നടക്കുന്നത് എന്തിനാണെന്ന് ചോദിച്ചും വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥി ചോദ്യം ചെയ്തതിനെ തുടര്‍ന്നും അക്രമി സംഘം പിന്തുടര്‍ന്നെത്തി ക്രൂരമായി വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവങ്ങളുടെ തുടക്കം. കോളജ് ഇലക്‌ഷന്‍ വര്‍ക്കിനുശേഷം, ഭക്ഷണം കഴിയ്ക്കുന്നതിനായി വിദ്യാര്‍ഥിനിയും സുഹൃത്തും തിരുനക്കര തെക്കുംഗോപുരത്തിനു സമീപത്തെ തട്ടുകടയിലെത്തി. ഈ സമയം ഇവിടെ, പ്രതികളായ അക്രമി സംഘവുമുണ്ടായിരുന്നു. ഭക്ഷണം കഴിയ്ക്കുന്നതിനിടെ വിദ്യാര്‍ഥിനിയോട്…

Read More