An Unbiased View of Hot Japanese Girls

Here are two ways males can educate themselves to raised assist their feminine coworkers—in Japan or anywhere. Luckily, increasingly more men are coming to see the advantages of diversity and feminism. Becoming an efficient ally, nonetheless, often requires a change of perspective. We’re seeing a rising number of ladies who reside proactively. As that continues, society will come to acknowledge diversity in the true sense of the word and make probably the most of every individual’s variations. Eventually, we won’t lump all women collectively and encourage them to work in…

Read More

ഒരു ഒന്നൊന്നര പീഡന കഥ..! ഒന്നും ഓര്‍മയില്ലെന്ന് പ്രതികള്‍, ഓര്‍മിപ്പിച്ചു തരാമെന്ന് പോലീസ്; ഉപയോഗിച്ചത് 12 സിമ്മുകള്‍

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാക്കൾ കളിച്ചത് വലിയ കളിയെന്ന് പോലീസ്ചെറുവണ്ണൂർ, കൊളത്തറ നിഹാദ് ഷാൻ (24),മലപ്പുറം വാഴയൂർ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് പിടിയിലായത്. കന്യാകുമാരി സ്വദേശിനിയായ യുവതിയെയാണ് കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്തത്. ഒരു ഒന്നൊന്നര പീഡന കഥ… സോഷ്യൽ മീഡിയ വഴിയാണ് നിഹാദ് ഷാൻ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ഇവർ അടുത്തു. വിവിധ സ്ഥലത്ത് താമസിക്കുകയും ചെയ്തു. വിവാഹ ആവശ്യം മുന്നോട്ട് വെച്ച യുവതിയോട് മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് ഷാൻ ആവശ്യപ്പെടുകയായിരുന്നു. യുവതി വിസമ്മതിച്ചതിനെ തുടർന്ന് ബന്ധത്തിൽ നിന്ന് ഒഴിയാൻ നിർബന്ധിച്ചു. എന്നാൽ ഇതിന് യുവതി തയ്യാറായില്ല. തുടർന്നാണ് പ്രേമം സിനിമ കഥ അനുകരിച്ചു തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടത്. പ്രതിയ്ക്ക് അപകടത്തിൽ ഗുരുതരമായ പരിക്ക്…

Read More

10 Greatest Free Chat Rooms To Speak Anonymously With Strangers

The best place for folks who wish to speak to random strangers is a public free chat room. If you are not a real-life enthusiast relating to connections, then these chatting websites are the commonest methods to get rid of the monotony and plainness of life. You can start making new friends on the internet and get together with new friends very easily. Inside the chat room, there is a record of the individuals presently online who are also advised on the alert that one other person has entered the…

Read More

Luckycrush Evaluation: One Of The Best Video Random Chat Web Site Corart Group

Of course, it’s possible that the women on the other end of the display screen could show you ANYTHING, so it’s most likely greatest not to use it within the office. Better yet, AFF is presently working a free trial, so there’s no higher time to see for your self what all of the fuss is about. After getting into a number of fundamental particulars, such as my e-mail handle and my gender, I was related to a horny lady masturbating. Our opinion of how engaging the everyday woman is…

Read More

മുപ്പതില്‍ താഴെയുള്ളവര്‍ സൂക്ഷിക്കുക…! ആദ്യം മയക്കുമരുന്ന്, സ്വവര്‍ഗരതി, പിന്നാലെ എച്ച്‌ഐവി !!!!!

സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം വന്‍തോതില്‍ കുറയുന്നുണ്ടെങ്കിലും പതിനഞ്ചിനും മുപ്പതിനുമിടയില്‍ പ്രായമുള്ളവരില്‍ എച്ച്‌ഐവി ബാധിതര്‍ കൂടിവരികയാണെന്നു കണ്ടെത്തല്‍. സ്വവര്‍ഗരതിയും മയക്കുമരുന്ന് ഉപയോഗവുമാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. എച്ച്‌ഐവി ചികില്‍സാ കേന്ദ്രങ്ങളില്‍ എത്തുന്ന യുവാക്കളുടെ എണ്ണം കണക്കാക്കിയാണ് ഈ നിഗമനം. മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ 20 മടങ്ങ് സാധ്യതയാണ് എച്ച്‌ഐവി ബാധക്കുള്ളത്.കുത്തിവച്ച സൂചി കൊണ്ട് മറ്റൊരാള്‍ കുത്തിവയ്ക്കുന്നത് റിസ്‌ക് സാധ്യത വര്‍ധിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ എയ്ഡ്‌സ് കണ്‍േട്രാള്‍ സൊസൈറ്റി മുഖേന സിറിഞ്ചും ഗര്‍ഭനിരോധന ഉറകളും വിതരണം ചെയ്ത് രോഗ പകര്‍ച്ച തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എന്നാല്‍, സംസ്ഥാനത്ത് മുപ്പതില്‍ താഴെ പ്രായമുള്ളവരില്‍ എച്ച്‌ഐവി ബാധ വര്‍ധിക്കുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഈ വര്‍ഷം 106-ല്‍ 20 പേരും മുപ്പതില്‍ താഴെയുള്ളവര്‍ ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഇത്തരം കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന്…

Read More

Free Chat Now Critiques And Fraud And Rip-off Stories Is Freechatnow Legit And Safe? Freechatnowcom Evaluate

Many individuals are involved about whether or not the oldsters they’re chatting with are real. Video chat is among the many many ways to get extra particulars about an individual in real-time. This openness and the group being welcoming are two issues that help folks to open up more rapidly and get to sexual playtime. Regardless of whether or not you could be in your desktop computer or are on a cellphone or tablet, FreeChatNow options well and will get the job completed. Also, on this web site, it is…

Read More

കോര്‍പറേഷന്‍ പണം ബാങ്ക് മനേജര്‍ തട്ടിയെടുത്ത സംഭവം! പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം; ഒറ്റമാസം, തട്ടിയത് 98 ലക്ഷം; “കത്തിക്കാന്‍’ യുഡിഎഫ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോര്‍പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജര്‍ രണ്ടരക്കോടിയിലേറെ രൂപ തിരിമറി നടത്തിയസംഭവത്തില്‍ ബാങ്ക് രേഖകള്‍ പരിേശാധിക്കാന്‍ പോലീസ്. നിലവില്‍ പരാതി ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം സംഭവത്തില്‍ കോര്‍പറേഷനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. കോര്‍പറേഷന്‍ ഫണ്ട് വന്‍തോതില്‍ കവര്‍ന്നിട്ടും ഭരണസമിതിയും സെക്രട്ടറിയും അറിയാതെ പോയത് ഞെട്ടിപ്പിക്കുന്നതാണെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി. കോര്‍പറേഷന്‍ ഫണ്ട് വിനിയോഗവും നിത്യ വരവ് കൈകാര്യവും സംബന്ധിച്ച് സെക്രട്ടറിക്കും ഭരണസമിതിക്കും യാതൊരു ധാരണയും ഇല്ലെന്നാണ് പുതിയ സംഭവവികാസം തെളിയിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോര്‍പറേഷന്‍ ഫണ്ട് ഫണ്ട് കൈകാര്യം ചെയ്തതില്‍ ഉണ്ടായ വീഴ്ച മാപ്പര്‍ഹിക്കാത്തതാണെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ട് കുറിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. കോര്‍പറേഷന്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം…

Read More

സംസ്ഥാനത്ത് കുട്ടികളുടെ പ്രത്യേകിച്ച് കൗമാരക്കാരുടെ ആത്മഹത്യ ആശങ്കാജനകമായി വർധിക്കുന്നു! സർക്കാർ നിയോഗിച്ച സമതിയുടെ കണ്ടെത്തല്‍

റിച്ചാർഡ് ജോസഫ് സംസ്ഥാനത്ത് കുട്ടികളുടെ പ്രത്യേകിച്ച് കൗമാരക്കാരുടെ ആത്മഹത്യ ആശങ്കാജനകമായി വർധിക്കുന്നുവെന്ന് സർക്കാർ നിയോഗിച്ച സമതി കണ്ടെത്തിയിരുന്നു. ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും പെണ്‍കുട്ടികളാണെന്നും നിസാരപ്രശ്നങ്ങൾ പോലും നേരിടാൻ കുട്ടികൾക്കു കഴിയുന്നില്ലെന്നും സമിതി തയാറാക്കിയ റിപ്പോർട്ടിൽ വിശദമാക്കുന്നു. കോവിഡ് മാഹാമാരിയെത്തുടർന്നുണ്ടായ ലോക്ഡൗണ്‍ സമയത്തു മാത്രം കേരളത്തിൽ 173 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 90 പേരും പെണ്‍കുട്ടികളായിരുന്നു. ആത്മഹത്യ ചെയ്തവരിൽ 148 പേരും 15-18 വയസിനിടയിലുള്ളവരായിരുന്നു. ഇവരിലും പെൺകുട്ടികളാണ് കൂടുതൽ. 71 പേർ. നിസാര പ്രശ്നങ്ങൾപോലും നേരിടാൻ കഴിയാത്ത മാനസികാവസ്ഥയിലേക്ക് എത്തുകയാണ് കുട്ടികളെന്നു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലൈംഗികാതിക്രമം മുതൽ പ്രണയ നൈരാശ്യം വരെ ജീവനൊടുക്കാൻ പെണ്‍കുട്ടികളെ പേരിപ്പിക്കുന്നു. മാതാപിതാക്കൾ വഴക്കു പറഞ്ഞതിന് ആത്മഹത്യ ചെയ്തവരും കുറവല്ല. കോവിഡ് കാലത്തെ ആത്മഹത്യകൾ കോവിഡ് നിയന്ത്രണങ്ങൾ വന്ന ശേഷം കുട്ടികൾ വീടിനുള്ളിലായപ്പോഴാണ് ആത്മഹത്യ ഏറ്റവും അധികം വർധിച്ചത്. വീടിനു പുറത്തേക്കു പോകാതെ…

Read More

നാട്ടിൽ ട്രോളായി, തമിഴിൽ ഭാഗ്യമായി..! മഞ്ജിമ പറയുന്നു…

ഒരു വടക്കൻ സെൽഫിയിൽ ചാൻസ് ചോദിച്ച് വാങ്ങിയതാണ്. ഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമകളിലേക്ക് അവസരങ്ങൾ വന്നിരുന്നെങ്കിലും അതെല്ലാം വേണ്ടെന്ന് വച്ചു. എന്നാൽ അവസാനം ഇതുതന്നെയാണ് എനിക്ക് വേണ്ടതെന്ന് തോന്നിയപ്പോൾ വിനീതിനോട് അവസരം ചോദിച്ചു വാങ്ങുകയായിരുന്നു. സിനിമയിലെ കരച്ചിൽസീൻ ട്രോളായെങ്കിലും എനിക്ക് ഗുണം ചെയ്‌തു. വളരെ ആത്മാർഥമായിട്ടാണ് അത് ചെയ്തത്. ഒരുപക്ഷേ, കുട്ടിമഞ്ജിമയുടെ ഇമേജ് ഉള്ളതുകൊണ്ടാകും അതു ട്രോളായത്. സിനിമ റിലീസായശേഷം തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരം ആ സീൻ നീക്കാമോ എന്നു വിനീതിനോട് ചിലർ ചോദിച്ചിരുന്നു. നാട്ടിൽ അങ്ങനെയാണെങ്കിലും തമിഴിൽ ആ സീനാണ് ഭാഗ്യം തന്നത്. സിനിമയുടെ ട്രെയ്‌ലർ കണ്ട് ഗൗതം മേനോൻ എന്‍റെ നമ്പർ വാങ്ങിയെന്ന് വിനീതേട്ടൻ പറഞ്ഞപ്പോൾ പറ്റിക്കുകയാണെന്നാണ് കരുതിയത്. പിന്നെയൊരു ദിവസം മാളിൽ നിൽക്കുമ്പോൾ സാറിന്‍റെ കോൾ വന്നു. ഓഡിഷനു വേണ്ടി ചെല്ലാൻ. നാട്ടിൽ കരച്ചിൽ ട്രോളായെങ്കിലും അതാണ് തമിഴിൽ ഭാഗ്യമായത്. -മഞ്ജിമ

Read More

ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക, ഇങ്ങനെയുള്ള പാട്ടുകള്‍ പ്രക്ഷേപണം ചെയ്യരുത്..! എഫ്എം റേഡിയോ ചാനലുകൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: മദ്യം, മയക്കുമരുന്ന്, ആയുധം, ഗുണ്ടാസംഘം, തോക്ക് സംസ്‌കാരം എന്നിവയെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ പ്രക്ഷേപണം ചെയ്യരുതെന്ന് എഫ്എം റേഡിയോ ചാനലുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. നിർദേശം ലംഘിച്ചാൽ ഉചിതമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. ചില എഫ്എം ചാനലുകൾ മദ്യം, മയക്കുമരുന്ന്, ആയുധം, ഗുണ്ടാസംഘം, തോക്ക് സംസ്‌കാരം എന്നിവയെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നതായി മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അത്തരം ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് എയർ പ്രോഗ്രാം കോഡിന്‍റെ ലംഘനമാണെന്നും അനുമതി താൽക്കാലികമായി നിഷേധിക്കുന്നതിനും ചാനൽ നിരോധിക്കുന്നതിനും കാരണമായേക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Read More