അപർണ മരണത്തിനു തൊട്ടു മുന്പും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ! ബന്ധുക്കളുടെ മൊഴിയെടുക്കും

തിരുവനന്തപുരം: സിനിമാ -സീരിയൽ നടി അപർണ നായരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തിയ സംഭവത്തിൽ ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നും പോലീസ് ഇന്ന് മൊഴിയെടുക്കും. ഇന്നലെ രാത്രി ഏഴരയോടെയാണ് അപർണയെ കരമനയിലെ തളിയിലെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെ ത്തിയത്. അപർണയെ ബന്ധുക്കൾ കരമനയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബാംഗങ്ങൾ വീട്ടിലുണ്ട ായിരുന്ന സമയത്തായിരുന്നു തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. കരമന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സിനിമാ സീരിയലുകളിൽ സജീവമായി അഭിനയിച്ച് വരികയായിരുന്നു അപർണ. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ അപർണ പോസ്റ്റുകൾ ഇട്ടിരുന്നു. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് മകളുടെ ചിത്രമുൾപ്പെടെയുള്ള റീലുകൾ പോസ്റ്റ് ചെയ്തത്. എന്‍റെ ഉണ്ണി കളി പെണ്ണ് എന്ന് കാപ്‌ഷൻ നൽകിയ ഇളയമകളുടെ ചിത്രമുള്ള പോസ്റ്റാണ് അപർണ…

Read More

സോഷ്യല്‍മീഡിയയിലൂടെ പ്രണയിക്കുമ്പോള്‍ നടിയാണെന്ന് അറിഞ്ഞിരുന്നില്ല ! ഇപ്പോള്‍ മറ്റൊരു പ്ലാനിംഗില്‍ ആണെന്ന് നടി രഞ്ജിനി

ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി നിറഞ്ഞാടിയ നടിയാണ് രഞ്ജിനി. ചിത്രം എന്ന ഒറ്റ സിനിമയിലൂടെത്തന്നെ മലയാളികളുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠ നേടാന്‍ താരത്തിനായി. ഈ സിനിമ രഞ്ജിനിക്ക് കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് എത്തിയത്. ഇതിന് ശേഷം നിരവധി സിനിമയകളില്‍ അഭിനയിച്ചു. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. പിയര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും സംസാരിക്കുകയാണ് രഞ്ജിനി. തങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടതെന്നും ഒരിക്കല്‍ അദ്ദേഹം തന്നെ പ്രൊപ്പോസ് ചെയ്തുവെന്നും അപ്പോഴും താനൊരു സിനിമാനടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും രഞ്ജിനി പറയുന്നു. തങ്ങളുടെ വിവാഹത്തിന് അമ്മ എതിര്‍പ്പൊന്നുമില്ലായിരുന്നു. വളരെ പക്വതയോടെയായിരുന്നു താന്‍ ആ തീരുമാനമെടുത്തതെന്നും അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ക്ക് മറ്റൊരു അഭിപ്രായമില്ലായിരുന്നുവെന്നും വളരെ ലേറ്റ് വിവാഹമായിരുന്നു തന്റേതെന്നും പിയറിന്റെ വീട്ടില്‍ അച്ഛനും അമ്മയും…

Read More

കൈയ്യില്‍ പണമില്ലാതെ മാസങ്ങളോളം വെറുതെയിരുന്നു ! സംഭവിച്ചത് താന്‍ പ്രതീക്ഷിക്കാത്ത കാര്യമെന്ന് കീര്‍ത്തി സുരേഷ്…

അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യന്‍ സിനിമയെ കീഴടക്കിയ നടിയാണ് കീര്‍ത്തി സുരേഷ്. മുന്‍ കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി ബാലതാരമായാണ് സിനിമയില്‍ എത്തുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങള്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ദസറ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മഹാനടി എന്ന ചിത്രത്തിന് താരത്തെ തേടി ഒത്തിരി അവാര്‍ഡുകള്‍ എത്തിയിരുന്നു. ഈ ചിത്രത്തിന് ശേഷം ഒത്തിരി സിനിമകള്‍ തേടിയെത്തുമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും കീര്‍ത്തി പറയുന്നു. മഹാനടിക്ക് ശേഷം തനിക്ക് കൊമേഷ്യല്‍ സിനിമകള്‍ ചെയ്യാനായിരുന്നു താത്പര്യമെന്നും എന്നാല്‍ വന്നതെല്ലാം സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നുവെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. കുറേ കാത്തിരുന്നു. മൂന്നുമാസങ്ങള്‍ക്ക് ശേഷം…

Read More

എന്നെ അവര്‍ കണ്ടത് ഒരു ലൈംഗിക ഉപകരണമായി ! നടി മേഘ്‌നയുടെ വെളിപ്പെടുത്തല്‍…

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് മേഘ്‌ന നായിഡു. തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ ആണ് മേഘ്‌ന അഭിനയ രംഗത്ത് സജീവമാകുന്നത്. പിന്നീട് ബോളിവുഡില്‍ സജീവമായ താരത്തിന് ആരാധകരും ഏറെ ആയിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ഹവാസ് ആണ് ആദ്യ ബോളിവുഡ് ചിത്രം. ജാക്ക്‌പോട്ട്, ദ മണി ഗെയിം, ക്യാ കൂള്‍ ഹേ ഹം 3 തുടങ്ങി നിരവധി ചിത്രങ്ങള്‍ മേഘ്‌ന വേഷമിട്ടിട്ടുണ്ട്. അതേ സമയം ബിഗ്രേഡ് നടിയെന്ന വിളിപ്പേര് കിട്ടിയതോടെ താന്‍ പാര്‍ട്ടികളിലും പരിപാടികളിലും പങ്കെടുക്കുന്നത് വരെ നിര്‍ത്തിയെന്ന് തുറന്നു പറയുകയാണ് മേഘ്‌ന നായിഡു ഇപ്പോള്‍. കരിയറിന്റെ തുടക്കത്തില്‍ ഹോട്ട് എന്നും സെക്‌സി എന്നുമുള്ള ലേബലുകള്‍ ആസ്വദിച്ചിരുന്നു എങ്കിലും അത് എന്റെ കരിയറിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് പിന്നീടാണ് മനസിലായത് എന്നും മേഘ്‌ന പറയുന്നു. ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. മേഘ്ന നായിഡുവിന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ…

Read More

ആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ ആലോചിച്ചിരുന്നു ! തുറന്നു പറച്ചിലുമായി പ്രിയ വാര്യര്‍

അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് പ്രിയ വാര്യര്‍. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും ഹിന്ദിയിലുമെല്ലാം താരത്തെത്തേടി നിരവധി അവസരങ്ങള്‍ എത്തി. ഇപ്പോഴിതാ അഡാര്‍ ലവിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് നടി. പ്രിയ വാര്യരുടെ വാക്കുകള്‍ ഇങ്ങനെ…അഡാര്‍ ലവ് കഴിഞ്ഞ് തൊട്ടു പിന്നാലെ ചെയ്തത് വികെപിയോടൊപ്പം വിഷ്ണുപ്രിയ എന്ന ചിത്രമാണ്. ആ സമയത്ത് എവിടെ നോക്കിയാലും എനിക്കെതിരേ ഒരുപാട് നെഗറ്റിവിറ്റിയും ഹേറ്റ് കാമ്പയിനും മാത്രമായിരുന്നു. എനിക്ക് പറ്റിയ പണിയാണോ സിനിമ എന്നൊക്കെയുള്ള സെല്‍ഫ് ഡൗട്ട് വന്നിരുന്ന സമയമായിരുന്നു അത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ. സിനിമ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ കഴിയുമോ എന്ന് അറിയണമല്ലോ എന്ന ചിന്തയായിരുന്നു അഡാര്‍ ലവിന് ലഭിച്ച പ്രതികരണത്തിനുശേഷമെന്ന് പ്രിയ പറയുന്നു. ആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ…

Read More

ഐപിഎസ് ഉദ്യോസ്ഥന്റെ കാറില്‍ ചവിട്ടി ! നടി ഡിംപിളിനെതിരേ കേസ്…

തെന്നിന്ത്യന്‍ നടി ഡിംപിള്‍ ഹയാതിക്കും സുഹൃത്തിനുമെതിരേ ക്രിമിനല്‍ കേസെടുത്ത് പോലീസ്. ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ഹെഗ്‌ഡെയുടെ ഔദ്യോഗിക വാഹനം കേടുവരുത്തിയതിനാണ് കേസ്. ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നടിയുടെ സുഹൃത്തിന്റെ കാറും പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും തമ്മില്‍ അബദ്ധത്തില്‍ ഇടിച്ചിരുന്നു. കാറിന് കേടുപാടും പറ്റി. ഇതോടെ ഐപിഎസ് ഓഫീസറുടെ ഡ്രൈവര്‍ ചേതന്‍ കുമാര്‍ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി കേടുപാടുവരുത്തിയെന്നാണ് ഡ്രൈവറുടെ ആരോപണം. തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഡ്രൈവര്‍ ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നടി മനഃപൂര്‍വം കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ ആരോപണം. സംഭവുമായി ബന്ധപ്പെട്ട് നടിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. എന്നാല്‍ ഈ പോലീസ് ഡ്രൈവര്‍ ഇതിനു…

Read More

രാത്രിയില്‍ മുറിയില്‍ നിന്ന് കൊട്ടല്‍ കേള്‍ക്കാം ! അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ആരോ പിറകിലൂടെ നടക്കും;ഭയപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് നടി വരദ

സിനിമയിലൂടെ വന്ന് സീരിയലില്‍ താരമായ അപൂര്‍വം നടിമാരിലൊരാളാണ് വരദ. സോഷ്യല്‍ മീഡിയയിലും സജീവമാണ് വരദ. സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍ ആണ് വരദയുടെ ഭര്‍ത്താവ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജിഷിന്‍ മോഹനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് രണ്ടുപേരും തമ്മില് പ്രണയത്തിലാകുന്നത്. പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. തങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും രംഗത്തെത്തുകയും ചെയ്തിരുന്നു. അതേ സമയം താന്‍ താമസിച്ചിരുന്ന വീട്ടില്‍ പ്രേതബാധ ഇണ്ടെന്ന് തോന്നിയതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വരദ ഇപ്പോള്‍. വരദയുടെ വാക്കുകള്‍ ഇങ്ങനെ…ഞാനവിടെ ഒറ്റയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്. എനിക്കവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങി.…

Read More

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിലെത്തിച്ച് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച സംഭവം ! രണ്ടു പേര്‍ പിടിയില്‍…

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം പരപ്പനങ്ങാടി, തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. കോഴിക്കോട് എത്തിച്ചത് സീരിയില്‍ നടിയാണെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയിലുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. തങ്ങളെ കെണിയില്‍പ്പെടുത്തിയതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്. ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. കോട്ടയം സ്വദേശിനിയായ യുവതിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കാരപ്പറമ്പിലെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് സ്വദേശിനിയായ നടിയാണ് യുവതിയെ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് സമീപിക്കുന്നത്. പിന്നീട് സിനിമയുടെ സ്‌ക്രീനിംഗ് ഉണ്ടെന്ന് പറഞ്ഞ് കാരപ്പറമ്പിലെ ഫ്ളാറ്റിലെത്തിച്ചു. ഫ്ളാറ്റു വരെ സീരിയല്‍ നടി തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. ഫ്ളാറ്റിലുണ്ടായിരുന്ന…

Read More

ലൊക്കേഷനില്‍ അപമര്യാദയായി പെരുമാറി ! അപ്പോള്‍ തന്നെ സംവിധായകന്റെ ‘കരണം പുകച്ച്’ നടി ചിലങ്ക; അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍…

സീരിയലുകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ചിലങ്ക. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ കൂടെവിടെ ഉള്‍പ്പെടെ നിരവധി സീരിയലുകളിലാണ് താരം വേഷമിട്ടിട്ടുള്ളത്. വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ചിലങ്ക അഭിനയരംഗത്ത് അരങ്ങേറിയത്. പിന്നീട് മിനിസ്‌ക്രീനിലേക്ക് കൂടുമാറുകയായിരുന്നു. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചിലങ്ക പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സോഷ്യല്‍മീഡിയയില്‍ സജീവസന്നിധ്യമാണ് ചിലങ്ക. ഇപ്പോഴിതാ സീരിയല്‍ ലൊക്കേഷനില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച നടിയുടെ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. കനല്‍പ്പൂവ് എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ച് ടിഎസ് സജിക്കാണ് ചിലങ്കയുടെ കൈയ്യില്‍ നിന്ന് അടികിട്ടിയത്. പല തവണ ലൊക്കേഷനില്‍ വെച്ച് അപമര്യാദയായി പെരുമാറിയ സംവിധായകനെ തല്ലേണ്ട അവസ്ഥയില്‍ വരെ എത്തുകയായിരുന്നു താരം എന്നാണ്…

Read More

ലഹരി വില്‍പ്പനക്കേസില്‍ നടി അറസ്റ്റില്‍ ! കൂടെ താമസിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു; ഇരുവരും താമസിച്ചിരുന്നത് ദമ്പതികളെന്ന വ്യാജേന…

ലഹരി വില്‍പ്പന നടത്തി വന്ന നാടകനടിയായ യുവതി പോലീസിന്റെ പിടിയിലായി. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. എറണാകുളം തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു ലഹരിവില്‍പന. 56 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി ഷമീര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്‌ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്‌ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പോലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു. ഇതോടെ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ വീട് വാടകയ്‌ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു, കൃഷ്ണ…

Read More