യുവതിയെ പട്ടാപ്പകൽ ക്രൂരമായി വെട്ടിക്കൊന്നു; ആക്രമിക്കപ്പെട്ട യുവതിയുടെ കൈയും ചെവിയും മാറിടവും മുറിച്ചു മാറ്റി;പ്രതികരിക്കാതെ ഭയന്ന് ജനക്കൂട്ടം

പാറ്റ്ന: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവതിയെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തി. ബിഹാറിലെ ഭഗൽപുരിലാണ് സംഭവം. നീലം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മകളുടെ വിവാഹാവശ്യത്തിനായി ഷക്കീൽ മിയാൻ എന്നയാളിൽ നിന്നും നീലം പണം കടം വാങ്ങിയിരുന്നു. എന്നാൽ പണം മടക്കി നൽകാൻ നീലത്തിന് സാധിച്ചില്ല. ഇതേതുടർന്നാണ് കൊലപാതകം നടന്നത്. ജുദിന്‍ മിയാന്‍ എന്നയാളുമായി ചേര്‍ന്നാണ് ഷക്കീല്‍ കൃത്യം നടത്തിയത്. വലിയ ജനക്കൂട്ടത്തിന്‍റെ നടുവില്‍ വച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികള്‍ ഇവരെ കൊന്നത്. ഇവര്‍ നീലത്തിന്‍റെ കൈയും ചെവിയും മാറിടവും ഇവർ മുറിച്ചു മാറ്റി. എന്നാല്‍ സംഭവത്തില്‍ ആരും ഇടപെടുകയും പ്രതികളെ തടയുകയോ ചെയ്തില്ല. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുന്‍പ് കൊലപാതകികളുടെ പേര് നീലം പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതികളെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

Read More

Chatropolis: Adult Chatrooms For Cybersex & Sites Like Chatropolis Com

Pages that can’t be crawled by search engines like google like google and yahoo like google and yahoo can’t be listed or included of their search outcomes. Accessing the situation through your cellular browser isn’t one of the best expertise and due to this fact chats on the go are sometimes limited/non-enjoyable. Chatropolis has some severe flaws, principally associated to their extraordinarily outdated design. You can reserve your display name and telegraph moderators if you want to, to not level out be a half of a quantity of rooms at…

Read More

ദക്ഷിണകൊറിയന്‍ സിനിമ കണ്ടത് കുറ്റമായി ! രണ്ടു കൗമാരക്കാരുടെ ജീവനെടുത്ത് ഉത്തര കൊറിയന്‍ ഭരണകൂടം…

ദക്ഷിണ കൊറിയന്‍ സിനിമ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ട് ആണ്‍കുട്ടികളെ ഉത്തര കൊറിയന്‍ ഭരണകൂടം വെടിവെച്ചു കൊന്നതായി ആരോപണം. 16, 17 വയസ്സുള്ള കുട്ടികളെയാണ് ഉത്തര കൊറിയയിലെ ഫയറിങ് സ്‌ക്വാഡ് വെടിവച്ചു കൊന്നതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റിയാങ്ഗാങ് പ്രവിശ്യയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളാണിവര്‍. പൊതുജന മധ്യത്തിലാണു ശിക്ഷ നടപ്പിലാക്കിയത്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഭരണകൂടം സ്വീകരിക്കുന്നുണ്ട്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഷോകള്‍ക്കും വര്‍ധിച്ചു വരുന്ന ജനപ്രീതി കാരണമാണ് ഇവ കിം ജോങ് ഉന്‍ ഭരണകൂടം 2020ല്‍ നിരോധിച്ചത്. കിം ജോങ് ഉന്‍ മകളുമായി പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ക്രൂരമായ വധശിക്ഷയുടെ വാര്‍ത്ത വരുന്നത്. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനാണ്…

Read More

ഇന്ത്യന്‍ വനിതാ ടീമിന്‍റെ ബാറ്റിംഗ് കോച്ചായി കനിത്കര്‍ എത്തുന്നു

മുംബൈ: ഇന്ത്യന്‍ വനിതാ ടീമിന്‍റെ ബാറ്റിംഗ് കോച്ചായി മുന്‍ താരം ഋഷികേഷ് കനിത്കറെ നിയമിച്ചു. ഡിസംബര്‍ ഒമ്പതിന് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയ്ക്ക് മുമ്പ് കനിത്കര്‍ സ്ഥാനമേല്‍ക്കും. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 10,000ല്‍ അധികം റണ്‍സ് നേടിയ താരം നേരത്തെയും പരിശീലക റോളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റും 34 ഏകദിനങ്ങളും കളിച്ച താരത്തിന്‍റെ പാക്കിസ്ഥാനെതിരായ ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനലിലെ പ്രകടനം ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മകളിലൊന്നാണ്. അവസാന രണ്ട് പന്തുകളില്‍ മൂന്ന് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ അഞ്ചാം പന്ത് ഫോറിന് പറത്തി ഇന്ത്യക്ക് താരം സ്വപ്നജയം സമ്മാനിച്ചിരുന്നു. കനിത്കര്‍ ചുമതലയേല്‍ക്കുന്നതോടെ ടീമിന്‍റെ മുഖ്യപരിശീലകനായ രമേഷ് പവാർ സ്ഥാനമൊഴിയും.

Read More

തത്ത്വമസി..!  ശബരിമലയിൽ എല്ലാവരും സാധാരണ തീര്‍ഥാടകർ, വിഐപി ദര്‍ശനം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല നിലയ്ക്കലില്‍ താത്കാലിക ഹെലിപാഡാണ് നിലവിലുള്ളതെന്നും ഇവിടെ റെഗുലര്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും ഹൈക്കോടതി.  അടിയന്തര ആവശ്യങ്ങള്‍ക്കാണ് നിലയ്ക്കലിലെ താത്കാലിക ഹെലിപാഡ് ഉപയോഗിക്കുന്നത്. മണ്ഡല മകരവിളക്കു സീസണില്‍ ഇത് ഉപയോഗിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.  നിലയ്ക്കലിൽ എത്തിയാല്‍ പിന്നെ എല്ലാവരും സാധാരണ തീര്‍ഥാടകരാണ്. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാനാകില്ല. ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.  ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നുവെന്നു വ്യക്തമാക്കി എന്‍ഹാന്‍സ് ഏവിയേഷന്‍ സര്‍വീസസ് എന്ന കമ്പനി ഒരു വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്വമേധയാ പരിഗണിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് ഇതു പറഞ്ഞത്. കേരള പോലീസ് ആക്ട് പ്രകാരമുള്ള പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് നിലയ്ക്കലെന്ന് കോടതി പറഞ്ഞു. പെരിയാര്‍ ടൈഗര്‍…

Read More

രണ്ടാം വിവാഹത്തിനൊരുങ്ങി പോലീസ്; ഉദ്യോഗസ്ഥന്‍റെ സ്ഥാനക്കയറ്റവും ശമ്പളവർധനവും തടഞ്ഞു; നടപടിയെടുക്കാൻ ചൂണ്ടിക്കാട്ടിയ രണ്ട് കാരണം ഇങ്ങനെ…

ശ്രീനഗർ: ജമ്മുകാഷ്മീരിൽ രണ്ടാം വിവാഹം കഴിച്ചതിന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ സ്ഥാനക്കയറ്റം തടഞ്ഞു. ബഷാരത് ഹുസൈൻ ദാറിന്‍റെ പ്രമോഷനാണ് രണ്ട് വർഷത്തേക്ക് തടഞ്ഞുവച്ചത്. നിയമാനുസൃതമല്ലാതെയാണ് ഇദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജ് കുമാർ ഗോയൽ ഉത്തരവിറക്കി. ജമ്മു കാഷ്മീർ ഡിജിപിയുടെ ഉത്തരവിനെ തുടർന്നാണ് ബഷാരത് ഹുസൈന്‍റെ പ്രമോഷൻ തടഞ്ഞുവയ്‌ക്കാൻ തീരുമാനമായത്. ജമ്മുകഷ്മീർ തൊഴിലാളി ചട്ടവും, ജമ്മുകഷ്മീർ സിവിൽ സർവീസ് ചട്ടവും ഉദ്യോഗസ്ഥൻ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രമോഷന് പുറമേ രണ്ട് വർഷത്തെ ശമ്പള വർധനവും തടഞ്ഞുവെച്ചിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ ബഷാരത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംഗതി സത്യമാണെന്ന് വ്യക്തമാകുകയായിരുന്നു. അതേസമയം, തനിക്കെതിരെ ഉയർന്നത് വെറും ആരോപണം മാത്രമാണെന്ന് ബഷാരത്…

Read More

ലാൽസലാം ലാലിസത്തിന് കനത്ത പ്രഹരം; മോഹന്‍ലാല്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍; സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ അകത്തെന്ന് കോടതി

കൊച്ചി: ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹന്‍ലാലിന്‍റെ കൈവശം ഉണ്ടായിരുന്നത്. ആനക്കൊമ്പ് കേസില്‍ നടൻ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാൽ സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോയെന്ന് കോടതി ചോദിച്ചു. കേസില്‍ പ്രതിയായ ശേഷമാണ് മോഹൻലാലിന് ആനക്കൊമ്പിൽ ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കോടതി വിമർശിച്ചു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്‍റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.

Read More

Bongacams Evaluate December 2022: Simply Fakes Or Real Scorching Dates?

In truth, the world of online adult leisure could be the only place the place the girls routinely outearn the fellows. BongaCams fashions can choose to be paid by way of direct deposit or paper verify, providing comfort in addition to quick and safe funds. The payout minimum for the BongaCams fashions is $50 USD, so performers must wait till they attain that threshold to get the cash they are owed. Payments are processed each Friday, and they’re based on the quantity the BongaCams mannequin earned over the previous seven…

Read More

Website Malware Guide: How To Fix The WordPress Redirect Hack

Join our Talent Community to obtain e mail job alerts and uncover good career alternate options near you! Use our knowledge visualization software program to create a visible overview of numerous IPs. Test our data accuracy by viewing insights out of your IP handle. Inquire about the prolonged warranties linked to any new components starting your vehicle. If one thing fails with this part after the upkeep, you’ll be taken care of for the replacement. Know how prolonged the warrantee is sweet for and if you will find any stipulations…

Read More

Dirtyroulette Secrets Uncovered A Detailed Review

If you’re not glad together with your present partner, you possibly can simply click on the “Next” button to search for someone else to chat with. Even non-techy individuals can simply observe and won’t get lost right here. If you want to video chat however disguise your identification, don’t cover your digicam. What you can do as a substitute is point the digicam beneath your neck or wear a masks. Whatever your sexual orientation, body form, or ethnicity, you might be welcome right here. Even couples can meet and have…

Read More