വെറും അഞ്ച് മിനുറ്റ് കൊടുത്താല്‍ അഞ്ച് പേജ് ഡയലോഗ് കാണാതെ പഠിക്കും ! ആ മൂന്നു നടന്മാരെക്കുറിച്ച് തുറന്നു പറഞ്ഞ് മണിയന്‍പിള്ള രാജു

ഡയലോഗ് പഠിക്കുന്നതില്‍ അതിസമര്‍ഥരായ തന്റെ സഹപ്രവര്‍ത്തകരായ നടന്മാരെക്കുറിച്ച് തുറന്നു പറഞ്ഞ് മണിയന്‍ പിള്ള രാജു. മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ സുധീര്‍ കുമാര്‍ എന്ന സ്വന്തം പേരിനേക്കാള്‍ മണിയന്‍പിള്ള രാജു എന്നറിയപ്പെടുന്ന നടന്‍. രാജു എന്ന് വിളിക്കാമെങ്കിലും, മണിയന്‍പിള്ള എന്നല്ലാതെ ആരും ആ പേര് പറയാറില്ല. സിനിമയില്‍ ഒട്ടേറെ അനുഭവസമ്പത്തുള്ള നടന്‍ കൂടിയാണ് അദ്ദേഹം പിന്നില്‍ നിന്നും അഭിനേതാക്കള്‍ക്ക് ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ചില സിനിമയ്ക്കുള്ളിലെ സിനിമയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ കൊടുത്ത ഡയലോഗ് എത്ര നീളമുള്ളതായാലും അത് കാണാപാഠം പഠിച്ചു മാത്രം ലൊക്കേഷനില്‍ എത്തുന്ന നടന്മാരുണ്ട്. അത്തരത്തില്‍ മൂന്നു പേരെ കുറിച്ച് മണിയന്‍പിള്ള ഒരിക്കല്‍ ഒരു ടി.വി പരിപാടിയ്ക്കിടെ തുറന്നു പറഞ്ഞിരുന്നു. അഞ്ച് പേജ് ഡയലോഗ് കാണേണ്ട താമസം, അത് പഠിച്ചെടുക്കുന്ന മൂന്നു നടന്മാരെയാണ് താന്‍ ഇതുവരെ കണ്ടിട്ടുള്ളത് എന്നാണ് രാജു പറയുന്നത്.…

Read More

മോഹൻലാലിന്‍റെ മാത്യു അണിഞ്ഞപോലുള്ള ഷർട്ട് ഉണ്ടോ..! ഓണവിപണിയിൽ താരമാകാൻ “ജയിലർ” ഷർട്ടുകൾ

തൃശൂർ: ‘ജയിലർ’ സിനിമയിൽ മോഹൻലാൽ ധരിച്ച വ്യത്യസ്ത ഫാഷനിലുള്ള ഷർട്ടുകൾ വൈറൽ. സിനിമയിറങ്ങി ഒരാഴ്ച ആകുമ്പോഴേക്കും മോഹൻലാലിന്‍റെ മാത്യു അണിഞ്ഞപോലുള്ള ഷർട്ട് ഉണ്ടോ എന്ന് ആരാഞ്ഞ് യുവാക്കളും കുട്ടികളും അടക്കമുള്ളവർ എത്തുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. രണ്ടേ രണ്ട് സീനുകളിൽ മാത്രമാണ് മോഹൻലാൽ ഇത്തരം ഷർട്ട് ധരിച്ച് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ ഷർട്ടുകളുടെ മാസ് ലുക്കാണ് യുവാക്കളെ ആകർഷിക്കുന്നത്. ജയിലർ ഷർട്ടുകൾ തേടി കൂടുതൽ പേർ എത്തുന്നതിനാൽ ഇത്തവണ ഓണക്കോടി വിപണിയിൽ യുവതലമുറയെ ആകർഷിക്കാൻ ജയിലർ ഷർട്ടുകൾ അണിനിരത്താനുള്ള ഒരുക്കത്തിലാണ് പല ടെക്സ്റ്റൈൽ ഷോപ്പുകാരും. ജയിലറിൽ മാത്യു എന്ന കഥാപാത്രത്തിന്‍റെ ഇൻട്രൊഡക്ഷൻ സീനിൽ മോഹൻലാൽ ധരിക്കുന്ന ലെപെർഡ് ഡിസൈനോടു കൂടിയ ഷർട്ട് പുലിത്തോലിന്‍റെ ഡിസൈനിൽ ഉള്ളതാണ്. തൃശൂരിന്‍റെ തനത് കലയായ പുലിക്കളിയുടെ ഡ്രസ് ഡിസൈനിലുള്ള ഷർട്ടാണിത്. സിനിമയുടെ ക്ലൈമാക്സിൽ മോഹൻലാൽ അണിയുന്ന ഫ്ലോറൽ പ്രിന്‍റ് ഉള്ള കിടിലൻ ഷർട്ടും സിനിമയിറങ്ങി…

Read More

ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള കർമ്മധീരൻ; വിടവാങ്ങൽ വലിയ വേദനയെന്ന് മോഹൻലാൽ

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. സാധാരണക്കാരന്‍റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപര മായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികൾ കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. സാധാരണക്കാ രന്‍റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ…

Read More

അപ്പോഴാണ് സ്‌ത്രൈണഭാവമുള്ള, ബാല്യവും കൗമാരവും കൈവിടാത്ത മുഖവുമായി അയാള്‍ കയറിവരുന്നത് ! ഒരു ലേഡീസ് കുടയും പിടിച്ചിരുന്നു; ഫാസില്‍ പറയുന്നതിങ്ങനെ…

1980 ഡിസംബര്‍ മാസത്തില്‍ റിലീസ് ചെയ്ത ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഏറ്റവും വലിയ സംഭാവന മോഹന്‍ലാല്‍ എന്ന നടനായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ മഞ്ഞില്‍വിരിഞ്ഞപൂവ് സിനിമയിലേക്ക് വില്ലനായി തെരഞ്ഞെടുത്തതിനെ പറ്റി ഫാസില്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. നരേന്ദ്രന്‍ എന്ന വില്ലനാണ് കഥ എഴുതുമ്പോള്‍ തന്നെ അലട്ടിയിരുന്നതെന്നും വല്ലാത്തൊരു വില്ലനാണല്ലോയെന്ന് പല പ്രാവശ്യം താന്‍ മനസില്‍ പറഞ്ഞിരുന്നെന്നുമാണ് ഫാസില്‍ പറയുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഫാസില്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഫാസിലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ഞങ്ങള്‍ അഞ്ച് പേരാണ് അന്ന് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഞാനും ജിജോയും ജിജോയുടെ സഹോദരന്‍ ജോസും നവോദയയിലെ അമാനും മഞ്ഞില്‍വിരിഞ്ഞ പൂക്കളിന്റെ സഹസംവിധായകന്‍ ആയിരുന്ന സിബി മലയിലും ആയിരുന്നു അത്. അന്ന് മലയാള സിനിമയിലെ പ്രമുഖ വില്ലന്‍ കെപി ഉമ്മര്‍ ആയിരുന്നു. വില്ലനെ കുറിച്ച്…

Read More

രണ്ടുവട്ടം ആലോചിക്കണമെന്ന് പൃഥിരാജ് പറഞ്ഞുവെങ്കിലും അന്നത് കാര്യമാക്കിയില്ല ! എന്നാല്‍ പിന്നീട് അത് ശരിയാണെന്ന് മനസ്സിലായെന്ന് സാനിയ

നൃത്ത റിയാലിറ്റിഷോയിലൂടെ എത്തി മലയാള സിനിമയില്‍ താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. അഭിനേത്രിയും മികച്ചൊരു നര്‍ത്തകിയുമായ താരം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം അഭിനയിച്ചു. താരരാജാവ് മോഹന്‍ലാലിന്റെ ലൂസിഫറിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സാനിയ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പാഴും താരം സൈബര്‍ ആക്രമണങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ ലൂസിഫര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നേരിട്ട പ്രതിസന്ധികളെപ്പറ്റി സംസാരിക്കുകയാണ് സാനിയ. ജാന്‍വി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഇത് അഭിനയിക്കാന്‍ വളരെ…

Read More

എന്റെ സിനിമകള്‍ തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് മമ്മൂട്ടി ! മോഹന്‍ലാലും മോശമായിരുന്നില്ല; വെളിപ്പെടുത്തലുമായി ഷക്കീല…

ഒരുകാലത്ത് ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തില്‍ സൂപ്പര്‍താര ചിത്രങ്ങളേക്കാള്‍ വിജയം ഷക്കീല ചിത്രങ്ങള്‍ നേടിയിരുന്നു. ബിഗ്രേഡ് ചിത്രങ്ങളുടെ പ്രചാരം അവസാനിച്ചപ്പോള്‍ കളം വിട്ട ഷക്കീല പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോഴും തമിഴ് സീരിയലുകളിലും സിനിമകളിലും ഒക്കെ സജീവമാണ് താരം. ഇടയ്ക്ക് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പം ഛോട്ടാമുംബൈ എന്ന സിനിമയിലും ഷക്കീല എത്തിയിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചുള്ള ഷക്കീലയുടെ ചില വെളിപ്പെടുത്തലുകള്‍ ആണ് ചര്‍ച്ചയായി മാറുന്നത്. മലയാളത്തില്‍ തന്റെ സിനിമകള്‍ വരാതിരിക്കാന്‍ ഇരുവരും കഠിനമായി പരിശ്രമിച്ചു എന്നാണ് ഷക്കീല പറയുന്നത്. ഗലാട്ട തമിഴ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഷക്കീലയുടെ തുറന്നു പറച്ചില്‍. തന്റെ സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയത് മമ്മൂട്ടിയാണെന്നും…

Read More

‘എ’ സിനിമകള്‍ ഇഷ്ടമല്ല ! കിന്നാരത്തുമ്പി മാത്രം വീണ്ടും കണ്ടു; മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമെന്ന് ഷക്കീല…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ മിന്നും താരമായിരുന്നു ഷക്കീല. സൂപ്പര്‍താരങ്ങളെപ്പോലും കവച്ചു വയ്ക്കുന്ന രീതിയിലായിരുന്നു ഷക്കീലച്ചിത്രങ്ങള്‍ തീയറ്ററുകള്‍ കീഴടക്കി മുന്നേറിയിരുന്നത്. ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്ന താരം ഇപ്പോള്‍ സിനിമയില്‍ നിന്ന് അകന്ന് ചെന്നൈയില്‍ താമസിച്ച് വരികയാണ്. ഇപ്പോഴിതാ താന്‍ അഭിനയിച്ച സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഷക്കീല. തന്റെ സിനിമകളൊന്നും താന്‍ കാണാറില്ലെന്ന് ഷക്കീല പറഞ്ഞു. ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കിന്നാരത്തുമ്പികള്‍ മാത്രമേ താന്‍ പിന്നീട് കണ്ടിട്ടുള്ളൂവെന്നും അതും ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും തനിക്ക് സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഷക്കീല പറഞ്ഞു. മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് താന്നെന്നും അദ്ദേഹം നായകനായ ഛോട്ടാമുംബൈ എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ചത് ഫാന്‍ ഗേള്‍ മൊമന്റ് ആയിരുന്നുവെന്നും എ ഫിലുമുകളൊന്നും തനിക്ക് ഇഷ്ടമില്ലെന്നും ഷക്കീല പറയുന്നു. ഒരു സിനിമയിലും തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.…

Read More

സ്റ്റൈല്‍ മന്നന്‍ രജനികാന്തും മോഹന്‍ലാലും ഒന്നിക്കുന്നു ! സംഭവമറിഞ്ഞ്‌ ത്രില്ലടിച്ച് ആരാധകര്‍…

രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിന്റേതായി പുറത്തു വരുന്ന വാര്‍ത്തകളെല്ലാം ആരാധകരെ ആവേശത്തിലാറാടിക്കുകയാണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് വന്ന ഏറ്റവും പുതിയ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയെ ഒന്നാകെ പ്രകമ്പനം കൊള്ളിക്കുകയാണ്. ജയിലറില്‍ സാക്ഷാല്‍ മോഹന്‍ലാലും എത്തുന്നു എന്നതാണാ റിപ്പോര്‍ട്ട്. കാമിയോ വേഷമായിരിക്കും മോഹന്‍ലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ രണ്ട് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നാണ് ആരാധകരുടെ പക്ഷം. മോഹന്‍ലാലും രജനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാവും ജയിലര്‍ എന്നതാണ് ആദ്യത്തേത്. മൂന്ന് ഭാഷകളിലെ സൂപ്പര്‍ താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന ഖ്യാതി ജയിലറിന് സ്വന്തമാവും എന്നതാണ് രണ്ടാമത്തേത്. കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാര്‍ ജയിലറില്‍ നിര്‍ണായകവേഷത്തിലുണ്ട്. 2022 ഡിസംബറില്‍ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. ചിത്രത്തിന്റെ തിരക്കഥയും…

Read More

ചായ ഊതി ഊതി കുടിക്കുന്ന ഗുപ്തനെ ഇഷ്ടപ്പെട്ട മീരയെ ആർക്കും കിട്ടിയില്ല; ഹരികൃഷ്ണണൻസിൽ സംഭവിച്ച അബദ്ധത്തെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി

ഹരികൃഷ്ണൻസിലെ ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു. ആ പെണ്‍കുട്ടി ആരെ തെരഞ്ഞെടുക്കുന്നു എന്നുള്ളതാണ് കഥയുടെ അവസാന ഭാഗം. അത് അന്നത്തെ കാലത്ത് ഈ സിനിമയുടെ ഒരു പ്രചാരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്സ് വച്ചിരുന്നു. ഒന്ന് കൃഷ്ണനു പെൺകുട്ടിയെ കിട്ടുന്നതും മറ്റൊന്ന് ഹരിക്കു കിട്ടുന്നതുമായിരുന്നു. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഒരു നഗരത്തില്‍തന്നെ രണ്ട് തിയറ്ററുകളില്‍ രണ്ടുതരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോള്‍, രണ്ട് തരം കാണുവാനും ആളുകള്‍ വരും എന്നുള്ള ദുര്‍ബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്ത ഒരു കാര്യമാണ്. പക്ഷേ ഈ പ്രിന്‍റുകള്‍ അയയ്ക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലര്‍ക്ക് പറ്റിയ അബദ്ധമാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്. അതിന്‍റെ ഉദ്ദ്യേശം വളരെ നല്ലതായിരുന്നു. പക്ഷേ, എന്നാലും രണ്ട് പേര്‍ക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, അല്ലെങ്കില്‍ വിഷമമില്ലാത്ത, സന്തോഷിക്കുന്ന ഒരു…

Read More

ലാൽസലാം ലാലിസത്തിന് കനത്ത പ്രഹരം; മോഹന്‍ലാല്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍; സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ അകത്തെന്ന് കോടതി

കൊച്ചി: ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹന്‍ലാലിന്‍റെ കൈവശം ഉണ്ടായിരുന്നത്. ആനക്കൊമ്പ് കേസില്‍ നടൻ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാൽ സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോയെന്ന് കോടതി ചോദിച്ചു. കേസില്‍ പ്രതിയായ ശേഷമാണ് മോഹൻലാലിന് ആനക്കൊമ്പിൽ ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കോടതി വിമർശിച്ചു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്‍റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.

Read More