പുള്ളിക്കാനം സ്റ്റാറാ..!പുളളിക്കാനം-കോട്ടയം പത്രവണ്ടി വീണ്ടും ഓടിത്തുടങ്ങി

ജിബിൻ കുര്യൻകോട്ടയം: മൊട്ടക്കുന്നും പൈൻമരക്കാടും കോടമഞ്ഞും തേയിലത്തോട്ടവും വിരുന്നൊരുക്കുന്ന വാഗമണ്‍ താഴ്‌വരയിലേക്കുള്ള പുള്ളിക്കാനം ബസ് വീണ്ടും സർവീസ് ആരംഭിച്ചു. “പത്രവണ്ടി’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈരാറ്റുപേട്ട -കോട്ടയം-പുളളിക്കാനം ബസ് ഇപ്പോൾ കെഎസ്ആർടിസിയുടെ സ്റ്റാർ സർവീസാണ്. കോവിഡ് കാലത്ത് മുടങ്ങിയ ബസ് കഴിഞ്ഞ ദിവസമാണ് വീണ്ടും സർവീസ് തുടങ്ങിയത്. 52-ാം വർഷത്തിലേക്കു കടക്കുന്ന സർവീസ് പാലാ, ഈരാറ്റുപേട്ടയിലൂടെ കടന്നുപോവുന്ന ഏറ്റവും പഴക്കമുള്ള ബസ് സർവീസുകളിൽ ഒന്നാണ്. 1971ലാണ് കോട്ടയം-വാഗമണ്‍ എന്ന പേരിൽ ബസ് സർവീസ് ആരംഭിക്കുന്നത്. അക്കാലത്ത് വാഗമണ്‍ റൂട്ടിൽ സർവീസ് നടത്തിയിരുന്ന പിടിഎംഎസ് എന്ന സ്വകാര്യ ബസ് വിദ്യാർഥികളെ കയറ്റാൻ കഴിയാത്തതിനാൽ രാവിലെ 8.30ന് വാഗമണിൽനിന്ന് ഈരാറ്റുപേട്ടയിലെക്കുള്ള ട്രിപ്പ് നിർത്തലാക്കുകയുണ്ടായി. ഇതു മൂലം വെള്ളികുളം സ്കൂളിലെ കുട്ടികൾക്കടക്കം യാത്രാസൗകര്യം ഇല്ലാതായി. ഇതോടെ വെള്ളികുളം സ്കൂളിലെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ കെഎസ്ആർടിസി സർവീസിനായി തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു.…

Read More

Web Live Chat Software Program & Online Customer Assist

Easily monitor customer engagement, conduct quality management, and supervise brokers. Add a brand new communication channel utilized by over 2 billion month-to-month lively customers. Route chats to a devoted group of brokers and handle excessive site visitors with ease right in the LiveChat app. Get access to customers’ screens with just some clicks. Provide your prospects with a prime quality assistance – each time they need it. Provide customer support with highest safety requirements in place and ensure all customer knowledge is secure. Gather buyer information and provide purchasers with…

Read More

ജഡ്ജിയുടെ പേരില്‍ 25 ലക്ഷം രൂപ കൈക്കൂലി; സൈബി ജോസിനെ ചോദ്യം ചെയ്യും;ധനിക കുടുംബാംഗമല്ലാത്ത സൈബിയുടേത് ആഡംബര ജീവിതം…

കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ സിനിമാ നിര്‍മാതാവില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ആരോപണവിധേയനായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സൈബിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പണം നൽകിയ കക്ഷികളിൽ ഒരാളായ സിനിമ നിർമാതാവിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദുബായിലായിരുന്ന സിനിമാ നിർമാതാവ് ഇന്നലെ തിരിച്ചെത്തി സിറ്റി പോലീസ് കമ്മീഷണർക്കാണ് മൊഴി നൽകിയത്. സംഭവത്തിൽ അഭിഭാഷകർ ഉൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഈയാഴ്ച തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് നൽകാനാണ് പോലീസ് നീക്കം. തെളിവുണ്ടെന്ന് റിപ്പോർട്ട്സൈബി ജോസ് കിടങ്ങൂർ തന്‍റെ കക്ഷികളിൽ നിന്ന് വൻ തുകകൾ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മൂന്നു ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ ഇയാൾ പണം വാങ്ങിയതായി…

Read More

ട്രാവൽ ഏജൻസി ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; യുവതിക്ക് രക്ഷകനായി പോലീസ് ഡ്രൈവർ തിലകൻ

കൊച്ചി: വീസക്കായി നൽകിയ പണം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് ട്രാവൽ ഏജൻസിയിൽ കയറി യുവാവ് ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പള്ളുരുത്തി പെരുന്പടപ്പ് ചക്കനാട്ട്പറന്വ് വീട്ടിൽ ജോളി (46)യെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കഴുത്തിന് ആഴത്തിൽ മുറിവേറ്റ ഇടുക്കി തൊടുപുഴ സ്വദേശിനിയായ സൂര്യ (27) ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആക്രമണം തടയാൻ ശ്രമിച്ചതിനെ തുടർന്ന് കൈയ്ക്കും സാരമായി മുറിവേറ്റിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചക്ക് 12 ന് എറണാകുളം രവിപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റെയ്സ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. അതേസമയം ജോളിയുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസൽ പറഞ്ഞു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെങ്കിലും മുന്പ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ…

Read More

വധശ്രമക്കേസ് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷയ്ക്ക് സ്റ്റേ

കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നാലു പ്രതികൾക്കും ഉടൻ ജയിൽ മോചിതരാകാം. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. വധശ്രമക്കേസിൽ വിചാരണക്കോടതി പത്തുവർഷം തടവുശിക്ഷ വിധിച്ചതു സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ അപ്പീൽ നൽകിയിരുന്നു. മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്‍റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണ സമയത്ത് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കവരത്തി സെഷൻസ് കോടതിയാണ് മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർക്ക് പത്തു വർഷം തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

Read More

എന്തിന് കല്യാണം കഴിക്കണം ! തനിച്ചുള്ള ജീവിതമാണ് സുഖപ്രദമെന്ന് ഭൂരിഭാഗം ഇന്ത്യന്‍ പെണ്‍കുട്ടികളും പറയുന്നു; സര്‍വേ ഫലം പുറത്ത്…

പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ തിടുക്കം കൂട്ടുന്ന ഒരു സമൂഹമാണ് നമ്മുടേത്. പെണ്‍കുട്ടിയ്ക്ക് 18 വയസു കഴിയുമ്പോള്‍ മുതല്‍ ബന്ധുക്കളും നാട്ടുകാരുമെല്ലാം മാതാപിതാക്കളെക്കാള്‍ ഇക്കാര്യത്തില്‍ ഉത്സാഹം കാട്ടുന്നതായി കാണാം. കല്യാണമായില്ലേ ? എന്ന അനാവശ്യചോദ്യം ആണ്‍കുട്ടികളും നേരിടുന്നുണ്ടെങ്കിലും പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദമനുഭവിക്കുന്നത്. സമൂഹം കല്‍പ്പിച്ചിരിക്കുന്ന വിവാഹപ്രായം പിന്നിട്ടിട്ടും കുടുംബജീവിതത്തിലേക്ക് കടക്കാത്ത പെണ്‍കുട്ടികള്‍ക്ക് ചുറ്റുമുള്ള ബന്ധുക്കളും നാട്ടുകാരും സമ്മാനിക്കുന്ന മാനസിക സമ്മര്‍ദം അത്ര ചെറുതല്ല. സമ്മര്‍ദ്ദങ്ങള്‍ക്കപ്പുറം സ്വന്തമായി തീരുമാനമെടുക്കാന്‍ അവസരം ലഭിച്ചാല്‍ ഒറ്റയ്ക്കുള്ള ജീവിതം നയിക്കാനാണു താല്‍പര്യമെന്നാണ് ഇന്ത്യയിലെ 81 ശതമാനം പെണ്‍കുട്ടികളും പറയുന്നത്. പ്രമുഖ ഡേറ്റിംഗ് ആപ്പായ ബംബിള്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. വിവാഹപ്രായമെന്ന് കരുതപ്പെടുന്ന പ്രായത്തില്‍ ദീര്‍ഘകാല ദാമ്പത്യത്തിലേക്ക് കടക്കാന്‍ നാലുവശത്തു നിന്നും നിര്‍ബന്ധമുണ്ടെന്ന് 33 ശതമാനം പേരും പ്രതികരിച്ചു. ഡേറ്റിങ് നടത്തുന്ന ഇന്ത്യക്കാരില്‍ അഞ്ചില്‍ രണ്ടുപേരും പരമ്പരാഗത രീതിയില്‍ ജീവിതപങ്കാളികളെ കണ്ടെത്താന്‍ വീട്ടുകാര്‍…

Read More

Live Streaming Webcams Like Never Seen Before

Dr. Jobes and his particular visitor professional Dr. Yeates Conwell focus on suicide among older adults with an eye fixed to research and proof for effective approaches to its prevention. World Cams was created as means to deliver these live streams right into a single place on your viewing pleasure. No yet, but with the wide range of wonderful live movies from around the globe, it’s going to only be a matter of time. We actively search the web bringing you only user vouched feeds in a broad range of…

Read More

Chatib Test January 2023 Fun For Chatting Or Waste Of Time?

In the Google Chat Rooms, all the members have entry to a number of threshold discussions, which might be all searchable. Always maintain the following advice in mind in order to have a protected video chat expertise. So, guarantee to maintain the following ideas in your mind and be safe while get pleasure from talking with totally different adults. The Chatib app needs a minimal of an android 2.2+ version to run with all its choices and functionalities. The app is energetic all around the globe, precisely like its websites.…

Read More

കസേര കൊണ്ടുവരാന്‍ വൈകി ! പുളിച്ച തെറി വിളിച്ച ശേഷം പ്രവര്‍ത്തകര്‍ക്കു നേരെ കല്ലെറിഞ്ഞ് മന്ത്രി; വീഡിയോ വൈറല്‍

ഇരിക്കാന്‍ കസേര കൊണ്ടുവരാന്‍ വൈകിയതില്‍ പ്രകോപിതനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ മന്ത്രിയുടെ കല്ലേറ്. ഡിഎംകെ നേതാവും തമിഴ്നാട് ക്ഷീര വികസന മന്ത്രിയുമായ എസ്എം നാസറാണ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കെടുക്കുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് മന്ത്രിയുടെ അപ്രതീക്ഷിത പെരുമാറ്റം. തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്. ദേഷ്യം പിടിച്ച മന്ത്രി നിലത്തു നിന്ന് കല്ലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുന്നതും ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം. വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം ;നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു

നെടുങ്കണ്ടം: മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രതികള്‍ക്ക് എസ്‌കോര്‍ട്ടു പോയ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാനു എം.വാഹിദ്, ഷമീര്‍ എന്നിവരെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്‌പെന്‍ഡ് ചെയ്തത്. നെടുങ്കണ്ടം എസ്എച്ച്ഒയ്‌ക്കെതിരേ വകുപ്പുതല നടപടിയും ഉണ്ടായേക്കും. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി കട്ടപ്പന ഡിവൈഎസ്പിയോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുലഭിച്ചതിനു ശേഷം കൂടുതല്‍ വകുപ്പുതല നപടിയുണ്ടാകുമെന്നാണ് സൂചന. മതിയായ സുരക്ഷയില്ലാതെ പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായി കൊണ്ടുപോയത് പോലീസിന്‍റെ വലിയവീഴ്ചയായാണ് വിലയിരുത്തല്‍. രണ്ടു പ്രതികളെ കൊണ്ടുപോകുമ്പോള്‍ അഞ്ചു പോലീസുകാര്‍ എങ്കിലും സുരക്ഷക്കായി വേണമെന്നിരിക്കെയാണ് രണ്ടു പോലീസുകാരെ സുരക്ഷാ ചുമതലയ്ക്കായി അയച്ചത്. ഇതിനിടെ പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപെട്ട പ്രതിയെ ഇനിയും കണ്ടെത്താനായില്ല. പ്രതിയ്ക്കായി രണ്ടു ദിവസമായി വന്‍ പോലീസ്…

Read More