ധനവകുപ്പ് ജീവനക്കാർ ഇനി “മിണ്ടരുത്’..! സർക്കാർ നയങ്ങൾക്കെതിരേ പരസ്യമായും രഹസ്യമായും പ്രതികരിക്കുന്നവരുടെ വായടപ്പിക്കാൻ സർക്കാർ ചെയ്ത തന്ത്രം കണ്ടോ!

നിശാന്ത് ഘോഷ്കണ്ണൂർ: ധനവകുപ്പ് ജീവനക്കാരുടെ വായടപ്പിച്ച് സർക്കാർ. ജീവനക്കാരിൽ പലരും സർക്കാർ നയങ്ങൾക്കെതിരേ പരസ്യമായും രഹസ്യമായും പ്രതികരിക്കുന്നതാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയോ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്താൻ പാടില്ലെന്ന കർശന നിർദേശമാണ് ഉത്തരവിലൂടെ പുറപ്പെടുവിച്ചത്. ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തുന്നതായി ശ്രദ്ധയിൽപെട്ടാലോ പരാതി ലഭിച്ചാലോ മേലധികാരികൾ കർശന നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം 60 (എ) പൊടിതട്ടിയെടുത്താണ് ഇതു സംബന്ധിച്ച കർശന നിർദേശം ഉത്തരവായി പുറപ്പെടുവിച്ചത്. സർക്കാർ ജീവനക്കാർ ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റു രീതിയിലോ സർക്കാർ അനുവർത്തിക്കുന്ന നയത്തെയോ, സർക്കാർ നടപടികളെയോ പൊതുജന മധ്യത്തിലോ, അസോസിയേഷനിലോ സംഘത്തിലോ ചർച്ച ചെയ്യാനോ വിമർശിക്കാനോ പാടില്ലെന്ന ചട്ടമാണ് ഒന്നുകൂടി പുതുക്കി കർശനമാക്കിയത്. സർക്കാരിന്‍റെ സാന്പത്തിക സ്ഥിതികൾ പൊതുജനങ്ങളുമായും പങ്കുവയ്ക്കുന്നതും ജീവനക്കാർക്ക് അർഹമായും ലഭിക്കേണ്ട ആനുകൂല്യങ്ങൾ…

Read More

International Video Chat App Chathub Evaluation

Create a free account to obtain new coupons on your favorites apps every week. Ultimate Guitar is our favorite from over 600 apps for music lyrics and chords. With a music library of greater than 800,000 songs, you will easily find the chords and lyrics to all of your favourite songs. Notation Pad is our runner-up as you’ll find a way to simply write and share your unique song creations, complete with lyrics and chords. FourChords can be nice as it listens to you play and provides you feedback on…

Read More

ഇവിടെ നിന്നൊന്നും പോയിസൺ ആയിട്ടില്ലെന്ന ശ്രീഷ്മയുടെ വാദം പൊളിഞ്ഞു; ഷാരോണ്‍ വധക്കേസിൽ  എൺപത്തിയഞ്ചാം ദിവസം കുറ്റപത്രം

  തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മറ്റൊരു വിവാഹത്തിനായി കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ജില്ലാ ക്രൈം ബ്രാഞ്ചിൻെറ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകുന്നത്. ഷാരോണ്‍ കേസിൻെറ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറ്റപത്രം നൽകുന്നത്. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടായി അഡ്വ.വിനീത് കുമാറിനെ നിയമിച്ചിട്ടുണ്ട്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകുന്നത്. 2022 ഒക്ടോബർ 14ന് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. ഒക്ടോബർ 25ന് ഷാരോൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആദ്യം പാറശാല പോലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.…

Read More

മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗവും എത്തി;കാഷ്മീരിനെക്കുറിച്ചും പരാമർശം; കേരളത്തിൽ ഇന്നും പ്രദർശനം

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം. കാഷ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്‍റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതും ഡോക്യുമെന്‍ററിയിൽ പരാമർശിക്കുന്നുണ്ട്. അതേസമയം വൻ പ്രതിഷേധങ്ങൾക്കിടെ ഡോക്യുമെന്‍ററി പ്രദർശനം ഇടത് സംഘടനകളുടെയും കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ കേരളത്തിൽ ഇന്നും തുടരും. ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദർശനം തടയാൻ ബിജെപി, യുവമോർച്ച പ്രവർത്തകരെത്തിയത് സംഘർഷത്തിനിടയാക്കിയിരുന്നു. പ്രദർശനത്തെച്ചൊല്ലി ഡൽഹി ജെഎൻയു കാന്പസിൽ വലിയ സംഘർഷമുണ്ടായിരുന്നു. ഇന്നലെ രാത്രി ഒന്പതിനാണ് ഡോക്യുമെന്‍ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടരയോടെ കാന്പസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടർന്നു ലാപ്പ്ടോപ്പിലും…

Read More

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ 15കാരി ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടില്‍ ! നേഹയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തണം…

അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ 15കാരിയുടെ കുടുംബം വമ്പിച്ച ആശുപത്രി ബില്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടില്‍. ഇടുക്കി കട്ടപ്പന സ്വദേശിയായ പതിനഞ്ചുകാരി നേഹ റോസിന്റെ ഹൃദയവും ശ്വാസകോശവുമാണ് കഴിഞ്ഞ 15ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മാറ്റിവച്ചത്. ഉള്ള സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയിട്ടും ആശുപത്രി ബില്ലില്‍ ബാക്കിയായ 20 ലക്ഷം രൂപ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ഓട്ടോഡ്രൈവറായ പിതാവ് തോമസ്. ജന്മനാ ഹൃദയപേശികള്‍ക്ക് ബലക്ഷയമുള്ള ഡിലേറ്റഡ് കാര്‍ഡിയോ മയോപ്പതിയെന്ന രോഗമാണ് നേഹ റോസിന്. കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണു ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കുന്നതിനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. 40 ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സ ഓട്ടോ ഡ്രൈവറായ തോമസിനു മുന്നില്‍ വന്‍ വെല്ലുവിളിയായപ്പോള്‍ നന്മ വറ്റാത്ത നിരവധി പേര്‍ മുന്നോട്ടുവന്നു. അനുയോജ്യമായ ഹൃദയവും ശ്വാസകോശവും കാത്തിരിക്കുന്നതിനിടെ നേഹയുടെ ആരോഗ്യം വഷളായി. ജീവന്‍ നിലനിര്‍ത്താനായി ദിവസം ഒന്നരമുതല്‍ രണ്ടുലക്ഷം ചെലവ് വരുന്ന എക്‌മോ മെഷീനിലേക്ക്…

Read More

ദീപസ്തംഭം മഹാശ്ചര്യം..! എരുമേലിയിൽ പുണ്യം പൂങ്കാവനത്തിന്‍റെ മറവിൽ അഴിമതി; അന്വേഷണം പാലാ ഡിവൈഎസ്പിക്ക്

എരുമേലി: ഇക്കഴിഞ്ഞ ശബരിമല സീസണിൽ എരുമേലിയിൽ നടത്തിയ പുണ്യം പൂങ്കാവനം പദ്ധതിയിൽ ക്രമക്കേടും അഴിമതിയും നടന്നെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. പാലാ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്‍റെ ചുമതല. കഴിഞ്ഞ ദിവസം പദ്ധതിയുടെ സമാപന ഭാഗമായി നടന്ന ആദരിക്കൽ പരിപാടിയിൽ എംഎൽഎയും ഐജിയും പങ്കെടുത്തിരുന്നില്ല. പദ്ധതി നടത്തിപ്പുകാരിൽ ചിലർക്കെതിരേ അഴിമതി ആരോപണം ഉയർന്നതിനെത്തുടർന്നാണ് ഇവർ പരിപാടിയിൽ പങ്കെടുക്കാതെ വിട്ടു നിന്നതെന്ന് പറയപ്പെടുന്നു. റിട്ടയേഡ് എസ്ഐ സൗജന്യ തുണിസഞ്ചി മറിച്ചുവിറ്റെന്നും സീനിയർ സിവിൽ പോലീസ് ഓഫീസർ അനധികൃത പണപ്പിരിവ് നടത്തിയെന്നുമുള്ള പരാതിയിലാണ് അന്വേഷണം. പുണ്യം പൂങ്കാവനത്തിന്‍റെ എരുമേലി കോ-ഓർഡിനേറ്റർ ചുമതലയിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് സ്വന്തം ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ഒരു പരാതി. കോട്ടയത്തെ പ്രമുഖ ജ്വല്ലറിയിൽനിന്നു സൗജന്യമായി പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ അയ്യപ്പഭക്തർക്ക് വിതരണം ചെയ്യാൻ നൽകിയ ഒരു ലക്ഷം തുണി…

Read More

Online Relationship Web Site For Flirty Native Singles

Download the app using your favourite browser and click Install to put in the appliance. Please note that we offer both primary and pure APK recordsdata and sooner obtain speeds than APK Mirror. You can even obtain com.tabooapp.courting APK and run it with the popular Android Emulators. Yboo’s innovative options make it the proper place for exploring what you’re in search of in a romantic connection. Overall, Fast Flirting is a great relationship web site for individuals on the lookout for something informal and enjoyable. The site is straightforward to…

Read More

ഭാര്യയുടെ ആദ്യഗർഭവുമായെത്തിയ യുവാവ്  അറിഞ്ഞത് യുവതി നേരത്തേയും ഗർഭിണിയായെന്ന വിവരം; കാരണക്കാരൻ ആരെന്നറിഞ്ഞ് ഞെട്ടി ഭർത്താവ്; ഞെട്ടിക്കുന്ന വിവരം ഇങ്ങനെ…

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന യുവതിയുടെ പരാതിയില്‍ കടയുടമയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. കരൂർ മാളിയേക്കൽ നൈസാമി (44)നെതിരേയാണ് പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ഇയാളുടെ കടയില്‍  ജോലി ചെയ്തു വന്നിരുന്ന പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പും പീഡിപ്പിച്ചിരുന്നെന്ന യുവതിയുടെ പരാതിയിലാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.  കഴിഞ്ഞ മാസം  വിവാഹിതയായ യുവതി ഗർഭിണിയായതിനെത്തുടർന്ന് ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ്  വിവാഹത്തിനു മുമ്പേ യുവതി ഗർഭിണിയായിരുന്നവെന്ന് ഭർതൃവീട്ടുകാർ അറിയുന്നത്. പെൺകുട്ടിക്ക് 16 വയസുള്ളപ്പോൾ തുടങ്ങിയ പീഡനമാണ് വിവാഹ ശേഷം പുറത്തുവന്നത്.  എതിർപ്പു പ്രകടിപ്പിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ നൈസാം ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.  വീണ്ടും  ജോലിയിൽ പ്രവേശിച്ച പെൺകുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കാൻ ശ്രമിച്ചതായും   പെൺകുട്ടി പോലീസിനോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് നടന്ന പീഡനത്തെക്കുറിച്ചുള്ള പെൺകുട്ടിയുടെ മൊഴി പ്രകാരമാണ്…

Read More

നാട്ടുകാരിയെ കല്യാണം കഴിച്ച ഇന്ത്യക്കാരന് ബെലാറസ് ഗവണ്‍മെന്റ് നല്‍കിയത് 1.28 ലക്ഷം രൂപ ! ഇതിനു പിന്നിലെ കാരണം…

ജീവിതത്തില്‍ പലര്‍ക്കും സൗഭാഗ്യങ്ങള്‍ പലവിധത്തിലാണ് വരുന്നത്. അത്തരത്തിലൊരു സൗഭാഗ്യം ജീവിതത്തില്‍ കടന്നു വന്നതിന്റെ കഥയാണ് മുംബൈ സ്വദേശിയായ ട്രാവല്‍ ബ്ലോഗര്‍ മിഥിലേഷിന് പറയാനുള്ളത്. കുറച്ചുകാലം മുമ്പാണ് മിഥിലേഷ് ബെലാറസുകാരിയായ ലിസയെ പ്രേമിച്ചു വിവാഹം കഴിക്കുന്നത്. അതിനു ശേഷം ബെലാറസില്‍ താമസമാക്കിയ ഇവര്‍ക്ക് അടുത്തിടെ ഒരു കുഞ്ഞു ജനിക്കുകയും ചെയ്തു. ഇപ്പോഴിതാ കുഞ്ഞു ജനിച്ചതിനു ശേഷം ബെലാറസ് ഗവണ്‍മെന്റില്‍ നിന്നു കിട്ടിയ ആനുകൂല്യങ്ങളുടെ കണക്കുകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുകയാണ് മിഥിലേഷ്. കുഞ്ഞു ജനിച്ച ഉടന്‍ തന്നെ തനിക്ക് 128000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുല്യമായ തുക ലഭിച്ചുവെന്നാണ് മിഥിലേഷ് പറയുന്നത്. ഇതു കൂടാതെ വരുന്ന മൂന്നു വര്‍ഷത്തേക്ക് ഓരോ മാസവും 18000 രൂപ വീതം അക്കൗണ്ടിലേക്ക് വരികയും ചെയ്യും. എന്നാല്‍ ബെലാറസില്‍ താമസിച്ചാല്‍ മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ. തന്റെ ഭാര്യ ലിസയുടെയും കുഞ്ഞിന്റെയും വിശേഷങ്ങളും മിഥിലേഷ്…

Read More

സിവില്‍ സര്‍വീസ് വധൂവരന്മാര്‍ മാതൃകയാകുന്നു; വിവാഹ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി 20 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കും

കോട്ടയം: ലളിതവിവാഹത്തിലൂടെ മാതൃക കാട്ടി മലയാളി ഐആര്‍എസ് ഓഫീസറായ കോട്ടയം സ്വദേശിനി ആര്യ ആര്‍. നായരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ഡല്‍ഹി സ്വദേശി ശിവം ത്യാഗിയും. 27ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം. ദമ്പതികള്‍ വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന സന്തോഷം പങ്കുവയ്ക്കുന്നത് അര്‍ഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുത്തിട്ടായിരിക്കും. ഇക്കാര്യം ആര്യ ആര്‍. നായര്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.സിവില്‍ സര്‍വീസില്‍ ആര്യ ആര്‍. നായര്‍ക്ക് രണ്ടാം ഊഴത്തില്‍ മികച്ച നേട്ടമാണുണ്ടായത്. 113-ാം റാങ്ക് നേടിയാണ് നേട്ടം കൈവരിച്ചത്. 2019-ല്‍ 301-ാം റാങ്ക് നേടിയിരുന്നു. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് രണ്ടാമതും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടുന്നത്. മധ്യപ്രദേശില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ആദ്യം സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. വിദ്യാഭ്യാസം മുഴുവനും കോട്ടയത്താണ്…

Read More