സ്വര്‍ണ ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ദേവത! കണ്ടു മതിമറന്നു കാഴ്ചക്കാർ…

ഏഥൻസ്: അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ച് ഗ്രീസിലെ അക്രോപോളിസ് മ്യൂസിയത്തില്‍ ആരംഭിച്ച ശില്പ പ്രദര്‍ശനത്തിൽ “സ്വര്‍ണ ബിക്കിനി ധരിച്ച വീനസ് ദേവത’ യിലാണു കാഴ്ചക്കാരുടെ കണ്ണ്. നേപ്പിൾസിലെ നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽനിന്നു കൊണ്ടുവന്ന ഈ ശിൽപം എഡി 79 ലാണ് നിര്‍മിച്ചതെന്നു കരുതുന്നു. ഈ മാസം 28 വരെ ഇവിടെ ശിൽപം പ്രദർശനത്തിനുണ്ടായിരിക്കും. 1954ൽ പോംപൈയിലെ “ബിക്കിനി അണിഞ്ഞ വീനസിന്‍റെ വീട്’ എന്ന് വിളിക്കപ്പെടുന്ന മറ്റ് പുരാതന കലാസൃഷ്ടികൾക്കൊപ്പമാണ് ഈ പ്രതിമയും കണ്ടെത്തിയത്. സ്വര്‍ണ ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ദേവത തന്‍റെ ചെരിപ്പിന്‍റെ കെട്ടഴിക്കുന്നതായാണ് ശില്പത്തിന്‍റെ നിര്‍മാണം. വെണ്ണക്കല്ലില്‍ കൊത്തിയ ദേവതയ്ക്ക് സ്വര്‍ണത്തിന്‍റെ ബിക്കിനിയും മറ്റ് ആഭരണങ്ങളും വരച്ച് ചേര്‍ത്തതാണ്. ശില്പത്തിന്‍റെ അലങ്കാലപ്പണികളും ശക്തമായ ലൈംഗിക പ്രഭാവലയവുമാണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്. പൗരാണിക കാലത്തെ മികച്ച കലാസൃഷ്ടികളിലൊന്നായി ഈ ശില്പം കരുതപ്പെടുന്നു.

Read More

വിവാഹിതനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അടുത്തു! പ്ലേ ബോയ് ആണെന്ന് അറിഞ്ഞതോടെ പ്രഭുദേവയെ മീന ഒഴിവാക്കി…

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിലൊരാളാണ് മീന. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം മിന്നും താരമായിരുന്നു മീന. ശിവാജി ഗണേശന്‍റെ സിനിമയിൽ ബാലതാരമായി വെള്ളിത്തിരയിലെത്തിയ മീന, പിന്നീട് തന്‍റെ കഥാപാത്രങ്ങൾകൊണ്ട് വെള്ളിത്തിരയിലെ മഹാറാണിയായി മാറുകയായിരുന്നു. രജനികാന്തിന്‍റെയും കമൽഹാസന്‍റെയും ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മീന പിന്നീട് ഇവരുടെ നായികയായും അഭ്രപാളികളിൽ തിളങ്ങി. വിജയചിത്രങ്ങളുടെ അഭിഭാജ്യഘടകമായി മാറുകയായിരുന്നു ശാലീന സുന്ദരിയായ മീന. അടുത്തിടെയായി മീനയെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവമായി ഉള്ളത്. ഭർത്താവ് വിദ്യാസാഗറിന്‍റെ മരണശേഷം വൈകാതെ ചലച്ചിത്രലോകത്തേക്കു തിരിച്ചെത്തിയതു വലിയ ചർച്ചയായിരുന്നു. കുടുംബക്കാരുടെ ഇഷ്ടപ്രകാരമായിരുന്നു മീനയുടെ വിവാഹം. വിവാഹത്തിനു മുന്പ് ഗോസിപ്പുകളിലൊന്നും താരം പെട്ടിരുന്നില്ല. തന്നോട് ഇഷ്ടം തുറന്നുപറഞ്ഞവരെപോലും മീന തന്ത്രത്തിൽ ഒഴിവാക്കിയിരുന്നു. വർഷങ്ങൾക്കു മുന്പ് തമിഴിലെ പ്രമുഖനടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയോടു തോന്നിയ ഇഷ്ടവും അതിനെത്തുടർന്നുള്ള സംഭവങ്ങളുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പ്രഭുദേവ നായകനായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ്…

Read More

കിട്ടിയോ ? ഇല്ല… ചോദിച്ചുവാങ്ങി..! കടുവയുടെ വാലില്‍ കമ്പ് കൊണ്ട് കുത്തി; പ്രകോപിതനായ കടുവ യുവാവിനെ കൊലപ്പെടുത്തി

ഭോപ്പാൽ: കടുവയുടെ വാലിൽ കമ്പ് കൊണ്ട് കുത്തി പ്രകോപിപ്പിച്ച യുവാവിനെ കടുവ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാർഗോൺ സ്വദേശിയായ സന്തോഷ്(35) ആണ് മരിച്ചത്. ഖുഷിയാല ഗ്രാമത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. 100 കിലോമീറ്റർ അകലെയുള്ള ചിരിയാല വനമേഖലയിൽ നിന്ന് തങ്ങളുടെ ഗ്രാമത്തിലെത്തിയ കടുവയെ തുരത്തിയോടിക്കാൻ എത്തിയ സംഘത്തിൽപ്പെട്ടയാളാണ് സന്തോഷ്. ജനങ്ങളുടെ സാന്നിധ്യത്തിൽ നിന്ന് മാറാനായി വയൽക്കരയിലൂടെ ഓടിനീങ്ങിയ കടുവയെ സന്തോഷ് ഉൾപ്പെടെയുള്ള ഗ്രാമീണർ പിന്തുടർന്നിരുന്നു. കടുവയുടെ അടുത്തെത്തിയ വേളയിൽ, സന്തോഷ് കടുവയുടെ വാലിൽ കമ്പ് കൊണ്ട് കുത്തി. പ്രകോപിതനായ കടുവ പൊടുന്നനേ സന്തോഷിന്‍റെ കഴുത്തിന് പിൻവശത്ത് മുറിവേൽപ്പിക്കുകയായിരുന്നു. ഗ്രാമീണർ ചേർന്ന് സന്തോഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ട്രൂത്ത് ഓർ ഡെയർ ചലഞ്ച്..! ഏറ്റവും കൂടുതൽ അയൺ ടാബ്‌ലെറ്റുകൾ കഴിക്കുന്ന വ്യക്തിയാകാനുള്ള മത്സരത്തില്‍ വിദ്യാര്‍ഥിനി മരിച്ചു

ചെന്നൈ: സഹപാഠികൾക്കൊപ്പം “ട്രൂത്ത് ഓർ ഡെയർ’ മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക് ദാരുണാന്ത്യം. ഏറ്റവും കൂടുതൽ അയൺ ടാബ്‌ലെറ്റുകൾ കഴിക്കുന്ന വ്യക്തിയാകാനുള്ള മത്സരത്തിനിടെയാണ് ഊട്ടി സ്വദേശിയായ വിദ്യാർഥിനി മരിച്ചത്. ഊട്ടി കാൻഡൽ മേഖലയിലെ മുനിസിപ്പൽ ഉർദു മിഡിൽ സ്കൂൾ വിദ്യാർഥിയായ ജൈബ ഫാത്തിമ(13) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. സ്കൂളിലെ പ്രധാനാധ്യാപകന്‍റെ മുറിയിൽ സൂക്ഷിച്ചിരുന്ന അയൺ ടാബ്‌‌ലെറ്റുകൾ കണ്ടെത്തിയ കുട്ടികൾ, ഏറ്റവും കൂടുതൽ എണ്ണം കഴിക്കുന്നത് ആരാകുമെന്നറിയാൻ പരസ്പരം വെല്ലുവിളിച്ചു. മത്സരത്തിൽ പങ്കെടുത്ത ആൺകുട്ടികൾ രണ്ട് ഗുളികകൾ വീതം കഴിച്ച ശേഷം പിന്മാറിയപ്പോൾ, ഫാത്തിമയുടെ സുഹൃത്തുക്കളായ പെൺകുട്ടികൾ പത്ത് ഗുളികകൾ വീതം കഴിച്ചു. ഇവരെ പരാജയപ്പെടുത്താനായി മൂന്ന് സ്ട്രിപ്പുകളിൽ നിന്ന് 15 ഗുളികകൾ വീതം എടുത്ത് കഴിച്ച ഫാത്തിമ ഉടൻതന്നെ ബോധരഹിതയായി. സംഭവമറിഞ്ഞ അധ്യാപകർ ഫാത്തിമയെയും മറ്റ് കുട്ടികളെയും ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായ ഫാത്തിമയെ…

Read More

മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ !! സ്വപ്നയുടെ തിരക്കഥയോ ? വിജേഷിന്‍റെയും എം.വി.ഗോവിന്ദന്‍റെയും പ്രതികരണങ്ങൾ പുറത്തുവരുമ്പോള്‍…

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരേ സരിത നായർ പണ്ട് രണ്ടും കൽപ്പിച്ച് ഇറങ്ങിയപ്പോൾ കോൺഗ്രസിന് സംഭവിച്ചത് ഭരണ നഷ്‌ടമായിരുന്നു. ഇപ്പോൾ സ്വപ്ന ഇടതുപക്ഷത്തെ ഞെക്കി ഞെരുക്കി കൊണ്ടിരിക്കുന്പോൾ കോൺഗ്രസുകാരുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കംതന്നെ പൊട്ടിയിട്ടുണ്ടാവാം. എം.ശിവശങ്കറിന്‍റെ ആത്മകഥ വരുത്തിയ പൊല്ലാപ്പാണ് ഇപ്പോൾ ഇടതുപക്ഷം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും തെളിവുകൾ നിരത്തി സ്വപ്ന ഇന്നലെ ആഞ്ഞടിച്ചപ്പോൾ ഇതൊക്കെ വെറും അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന മട്ടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് മറുപടി കൊടുത്തത്. പേരിൽ പോലും പാളിച്ച‍യെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. സ്വപ്ന ആരോപണം ഉന്നയിച്ച വിജേഷ് പിള്ളയാകട്ടെ ഇന്ന് മാധ്യമങ്ങളുടെ മുന്നിലെത്തി ഇതെല്ലാം സ്വപ്നയുടെ തിരക്കഥയാണെന്ന് തുറന്നടിച്ചു. സ്വപ്നയുടെ തിരക്കഥയോ കഥ‍യ്ക്ക് വേണ്ടി കഥ ഉണ്ടാക്കുന്ന മട്ടിലാണോ കാര്യങ്ങളുടെ പോക്കെന്നാണ് വിജേഷിന്‍റെയും എം.വി.ഗോവിന്ദന്‍റെയും പ്രതികരണങ്ങൾ പുറത്ത് വരുന്പോൾ മനസിലാക്കേണ്ടത്. ബിസിനസ്…

Read More

ഒന്ന് തൊട്ടപ്പോള്‍ ഒരുലക്ഷം പോയി..! സൈബര്‍ തട്ടിപ്പിനിരയായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ

നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ സൈബര്‍ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപയാണു താരത്തിനു നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ (കെവൈസി) അപ്‌ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈല്‍ ഫോണിന്റെ റിമോട്ട് ആക്‌സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയായിരുന്നുവെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത തട്ടിപ്പുകാര്‍ ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്നിലധികം ഒടിപികള്‍ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ലെന്ന് നടി പറയുന്നു. സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക്ക് ചെയ്തത്. അപരിചിത നമ്പറില്‍ നിന്നല്ല, സാധാരണ ബാങ്കുകള്‍ അയയ്ക്കുന്ന രീതിയിലായിരുന്നു മെസേജ്. ക്ലിക്ക് ചെയ്തുകഴിഞ്ഞ് പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി പറഞ്ഞു. നടി മാളവിക (ശ്വേത മേനോന്‍) തട്ടിപ്പിനിരയായ വാര്‍ത്ത വന്നതിന് പിന്നാലെയാണ് നഗ്മയും പരാതി നല്‍കിയത്.…

Read More

നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ ? സിന്ദൂരം അണിയാത്തതിൽ യുവതിയെ ശകാരിച്ച് ബിജെപി എം പി; വിവാദം

ബംഗളൂരു: അന്താരാഷ്ട്ര വനിതാദിനത്തിനിടെ സിന്ദൂരം അണിയാതെ നിന്ന യുവതിയെ ശകാരിച്ച് ബിജെപി എം പി. കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംപി കെ മുനിസ്വാമിയാണ് സിന്ദൂരം അണിയാത്തതിന് യുവതിയെ ശകാരിച്ചത്. കോലാറില്‍ നടന്ന മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം പി. വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കച്ചവടക്കാരിയെ ശകാരിച്ചത്. നിങ്ങളുടെ പേരെന്താണ്.. എന്തുകൊണ്ട് നെറ്റിയില്‍ സിന്ദൂരം അണിഞ്ഞില്ല, സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നു. നെറ്റിയില്‍ സിന്ദൂരം അണിയൂ.. നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ – എംപി ചോദിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ബിജെപി ഇന്ത്യയെ ‘ഹിന്ദുത്വ ഇറാന്‍’ ആക്കുമെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.

Read More

അവര്‍തമ്മില്‍ പ്രണയത്തിലായിരുന്നു, പക്ഷേ..! വനിതാ ഡോക്ടറെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒടുവില്‍…

ജമ്മുവില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദമ്പതികള്‍ പരസ്പരം വഴക്കിടുകയും ഇതില്‍ പ്രകോപിതനായ യുവാവ് അടുക്കളയിലെ കത്തി ഉപയോഗിച്ച് യുവതിയെ കുത്തുകയുമായിരുന്നു. അതേ കത്തി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഇപ്പോള്‍ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജമ്മുവിലെ തല്ലാബ് തിലോയില്‍ താമസിക്കുന്ന ഡോക്ടര്‍ സുമേധ ശര്‍മ്മയാണ് മരണപ്പെട്ടത്. പാംപോഷ് കോളനിയില്‍ താമസിക്കുന്ന ജോഹര്‍ ഗനായ് യാണ് പ്രതി. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കാരണം ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് ജോഹര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതായി പ്രതിയുടെ ബന്ധു പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് പോലീസ് ജമ്മുവിലെ ജാനിപൂരിലുള്ള ജോഹറിന്റെ വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ പൂട്ട് പൊളിച്ചാണ് പോലീസ് വീടിനുള്ളില്‍ കയറിയത്. തുടര്‍ന്നാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സുമേധയെ കണ്ടെത്തിയത്. പ്രതിയുടെ വയറിനും പരിക്കേറ്റിരുന്നു. പോലീസ് ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍…

Read More

മദ്യപരിൽ മാത്രമല്ല ഫാറ്റി ലിവർ… ഭക്ഷണ ക്രമത്തിലൂടെ ഫാറ്റിലിവർ സാധ്യത കുറയ്ക്കാം

മദ്യപിക്കുന്നവരിൽ മാത്രമാണ് ഫാറ്റിലിവർ കാണുന്നതെന്ന് പലരും കരുതുന്നുണ്ട്. മദ്യപിക്കുന്നവരിലും മദ്യപിക്കുന്നതിനൊപ്പം കൊഴുപ്പ് കൂടിയ വസ്തുക്കളായ മാംസം, മുട്ട, നിലക്കടല, കാഷ്യൂനട്ട്, എണ്ണയിൽ വറുത്തത് തുടങ്ങിയവ കഴിക്കുന്നവരിലും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൊഴുപ്പിന്‍റെ അംശം മദ്യത്തിന്‍റെ സാന്നിധ്യത്തിൽ പരമാവധി ആഗിരണം ചെയ്യപ്പെടുന്നു എന്നതാണു കാരണം. ഫാറ്റിലിവർ ഉള്ളവരിലും ഇത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കും. ഇത്തരമാൾക്കാരിൽ ഫാറ്റിലിവറിനൊപ്പം ട്രൈ ഗ്ലിസറൈഡ്, എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോൾ എന്നിവയും വർധിച്ചുവരാം. മദ്യം കഴിക്കാത്തവരിലും ഇപ്പോൾ ഫാറ്റിലിവർ വർധിച്ചു കാണുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഫുഡ് സപ്ലിമെന്‍റുുകളും മരുന്നുകളുമുൾപ്പെടെ പ്രതിക്കൂട്ടിലാകും എന്ന കാര്യത്തിൽ സംശയമില്ല. ജനിതക തകരാറുകളും ചില ജനിതക തകരാറുകൾകൊണ്ടും ഫാറ്റിലിവർ സംഭവിക്കാം. വ്യായാമം തീരെ കുറവുള്ളവർക്കും അമിതമായി ഭക്ഷണം കഴിക്കുന്നവർക്കും ഹോട്ടൽ ഭക്ഷണം ശീലമാക്കിയവർക്കും പ്രഭാത ഭക്ഷണം കഴിക്കാത്തവർക്കും വളരെ വൈകി കഴിക്കുന്നവർക്കും…

Read More

“തെളിവ് പുറത്തുവിട് ‘… സ്വപ്ന പറയുന്നതു പച്ചക്കള്ളമെന്നു വിജേഷ് പിള്ള; ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല

സ്വന്തം ലേഖികകൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് ആരോപിതനായ വിജേഷ് പിള്ള. താൻ മുപ്പതുകോടി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ അതിന്‍റെ തെളിവുകൾ സ്വപ്ന പുറത്തുവിടട്ടെ. തന്‍റെ മുന്നിലും പിന്നിലും താൻ അല്ലാതെ വേറെ ആരുമില്ല. ഒരാളെക്കുറിച്ച് വായിൽ തോന്നുന്നതെന്തും പറയാൻ പാടില്ലല്ലോ. കൂടിക്കാഴ്ച സ്വപ്ന വളച്ചൊടിച്ചു. അവർ കഥ പ്ലാൻ ചെയ്ത് തന്നെ അതിലേക്ക് വലിച്ചിട്ടതാണെന്ന് ഇപ്പോൾ സംശയിക്കുന്നുവെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വർണക്കടത്തു കേസിൽ ഒത്തു തീർപ്പിനായി വിജയ് പിള്ള എന്നയാൾ സിപിഎം നേതാക്കൾക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാർഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഫെബ്രുവരി 27നായിരുന്നു താൻ സ്വപ്നയെ വിളിച്ചതെന്ന് വിജേഷ് പിള്ള കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.…

Read More