വാടകയ്ക്കെടുത്ത വാഹനം മറിച്ചു വിൽക്കുന്നു; സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് സൂചന

കൊച്ചി: വാഹനം വാടകയ്‌ക്കെടുത്ത് മറിച്ചു വില്‍ക്കുന്ന സംഘത്തെ സഹായിച്ച കേസില്‍ അറസ്റ്റിലായ ഷൗക്കത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് എറണാകുളം മലയിടംതുരുത്ത് എഴിപ്പുറം കണ്ണപ്പന്‍ചാലില്‍ ഷൗക്കത്തി(25)നെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ‘സൂംകാര്‍’ എന്ന ആപ്പ് വഴി കാര്‍ വാടകയ്‌ക്കെടുത്ത് ജിപിഎസ് സംവിധാനം തകര്‍ത്ത് കാര്‍ തിരികെ നല്‍കാതെ മുങ്ങുകയാണ് സംഘം ചെയ്യുന്നത്. പ്രതിക്ക് കോയമ്പത്തൂരില്‍ വാഹന വിൽപ്പന നടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭ്യമായ വിവരം. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം പോലീസ് സംഘം കോയമ്പത്തൂരില്‍ എത്തിയെങ്കിലും സംഘത്തില്‍പ്പെട്ടവരെ കണ്ടെത്താനായില്ല. കേസില്‍ ദമ്പതികളായ കോട്ടയം എടപ്പാടി ഭരണങ്ങാനം പാന്‍ങ്കോട്ടില്‍ അമല്‍ ജെയിന്‍, മുണ്ടക്കയം പറയില്‍പുരയിടം വിന്‍സിമോള്‍ എന്നിവരെ സൗത്ത് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രവിപുരം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. കാര്‍ വില്‍ക്കാന്‍ ദമ്പതികളെ സഹായിച്ചയാളാണ്…

Read More

പോഷക സമ്പന്നം ഓണസദ്യ

സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരം‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. ചോറ്ചെമ്പാവരി ചോറില്‍ ‘ബി’ വിറ്റാമിനുകളും മഗ്‌നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ – അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. പരിപ്പ്, പപ്പടം, നെയ്യ്ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്‍റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ , യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.…

Read More

ഇനി വീട് പൂട്ടി ധൈര്യമായി പൊക്കൊ…പോൽ ആപ്പിൽ രജിസ്റ്റർ ചെയ്താൽ മതി

കൊച്ചി: ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ഇനി കള്ളന്മാരെ ഭയക്കാതെ ധൈര്യമായി പോകാം. വീടു പൂട്ടി യാത്ര പോകുന്ന വിവരം പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലൂടെ അറിയിച്ചാല്‍ വീട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനായി പോല്‍ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്പെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കണം. പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് – https://play.google.com/store/apps/details…

Read More

സോഷ്യൽ മീഡിയവഴി പ്രണയം;പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് റിമാൻഡിൽ

ചെറായി: ബന്ധുവായ വിദ്യാർഥി വഴി പരിചയപ്പെട്ട പതിനാറു വയസുകാരിയെ സോഷ്യൽ മീഡിയ വഴി പ്രണയിച്ച് കടത്തിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുനമ്പം പോലീസ് അറസ്റ്റ് ചെയ്ത യുവാവ് റിമാൻഡിൽ. പറവൂർ കൈതാരം മാലിപ്പുറത്ത് നികത്തിൽ വീട്ടിൽ ശ്യാം – 19 ആണ് റിമാൻഡിലായത്. വെള്ളിയാഴ്ച രാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചെറായിലുള്ള വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയതിനെതുടർന്ന് പിതാവ് നൽകിയ പരാതിയിൽ രാത്രി തന്നെ പെൺകുട്ടിയെ ഇയാളൊടൊപ്പം മുനമ്പം പോലീസ് കണ്ടെത്തുകയും കേസ് എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയിൽനിന്ന് വനിതാ പോലീസുദ്യോഗസ്ഥ വിശദമായി കാര്യങ്ങൾ ചോദിച്ചു മൊഴിയെടുത്തപ്പോഴാണ് ഈ മാസം 18ന് ഇയാൾ കുട്ടിയെ കുഴുപ്പിള്ളി ബീച്ചിൽ കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ബലാൽസംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞത്. തുടർന്ന് പോക്സോ വകുപ്പ് കൂടിചേർത്ത് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കുകയായിരുന്നു.മുനമ്പം സിഐ എം. വിശ്വംഭരൻ, എസ്ഐ ടി.എസ്. സനീഷ്,…

Read More

പുതുപ്പള്ളിയിൽ ആര്? സര്‍വതന്ത്രങ്ങളും പയറ്റി മുന്നണികൾ

ജോമി കുര്യാക്കോസ്കോട്ടയം: പുതുപ്പള്ളിയുടെ അമരത്തേക്കെത്താന്‍ ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും ലിജിന്‍ ലാലും സര്‍വതന്ത്രങ്ങളും പയറ്റുകയാണ്. കൊട്ടിഘോഷിച്ച പ്രചാരണങ്ങളിലും ശാന്തതവിടാതെ ആരെയും വ്യക്തിഹത്യ നടത്താതെ ഒന്നു നോവിക്കുക പോലും ചെയ്യാതെ നിലകൊണ്ട പാറിപ്പറക്കുന്ന തലമുടിക്കാരന്‍ പുതുപ്പള്ളിയുടെ മുടിചൂടാമന്നനായിരുന്നു. അര നൂറ്റാണ്ട് കാലം ഉമ്മന്‍ ചാണ്ടിക്കപ്പുറം മറ്റൊരുപേരും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത പുതുപ്പള്ളി മണ്ഡലത്തിന്‍റെ മുക്കും മൂലയും കൈവെള്ളപോലെ അറിയുന്ന ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി 12 തവണയാണു തെരഞ്ഞെടുപ്പ് നേരിട്ടത്. അതിലെല്ലാം വിജയിച്ച് നിയമസഭാംഗമായിരുന്നത് 19,078 ദിവസം (52 വര്‍ഷം രണ്ടു മാസം 25 ദിവസം). 1970ല്‍ സിപിഎമ്മിലെ ഇ.എം. ജോര്‍ജിനെ യൂത്ത് കോണ്‍ഗ്രസുകാരനായിരുന്ന ഉമ്മന്‍ ചാണ്ടിയെന്ന കന്നിക്കാരന്‍ അട്ടിമറിച്ചു. ഇടതു സ്വഭാവമുണ്ടെങ്കിലും പുതുപ്പള്ളി അന്നുമുതലിന്നുവരെ ഉമ്മന്‍ ചാണ്ടിക്കപ്പുറം മറ്റൊരു പേരിനെയും പ്രണയിച്ചില്ല, പരിഗണിച്ചില്ല. പുതുപ്പള്ളിയുടെ ഗ്രാമവും നഗരവും ശാന്തമാണ്. കര്‍ഷകരും ചെറുകച്ചവടക്കാരും പ്രവാസികളും അവനവനിലേക്ക് ഒതുങ്ങി ജീവിക്കുന്ന…

Read More

ഓണത്തിന് സംസ്ഥാനത്ത് കനത്ത സുരക്ഷ; പട്രോളിംഗ് ശക്തമാക്കാൻ നിർദേശം

തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. നിരവധി സാംസ്കാരിക സംഘടനകളും ക്ലബുകളും ഉൾപ്പെടെ ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്. മദ്യലഹരിയിൽ അക്രമങ്ങൾ നടത്തുന്നവരെ പിടികൂടാൻ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഉന്നതതലത്തിൽ എല്ലാം പോലീസ് സ്റ്റേഷനുകൾക്കും സന്ദേശം നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും ഈ അടുത്തകാലത്തായി പോലീസ് പട്രോളിംഗ് സംഘത്തെ അക്രമി സംഘം ആക്രമിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട നഗരങ്ങളിലും മാളുകളുടെ പരിസരങ്ങളിലും തീയേറ്ററുകളുടെ സമീപത്തും ഷോപ്പിംഗ് കോംപ്ലക്സ് പരിസരം, ആരാധനലയങ്ങളുടെ പരിസരത്തും ഉൾപ്പെടെ പോലീസിന്‍റെ സാന്നിധ്യം ഉണ്ടാകണമെന്നും പട്രോളിംഗ് ശക്തമാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിരുന്നു. ‌ രാത്രികാല പട്രോളിംഗ് വാഹനങ്ങളിൽ ചെറുപ്പക്കാരായ പോലീസുകാരെ ഉൾപ്പെടെ നിയോഗിച്ചിട്ടുണ്ട്. എവിടെയെങ്കിലും അക്രമ സംഭവങ്ങൾ ഉണ്ടായാൽ നിയന്ത്രിക്കുന്നതിന് ക്യാമ്പിൽ നിന്നും കുടുതൽ പോലീസിനെ വിന്യസിക്കാനും നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത്…

Read More

പ്രണയം നടിച്ച് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവം; മയക്കുമരുന്നിന് അടിമയെന്നു പ്രതിയുടെ കുറ്റസമ്മതം

കോഴിക്കോട്: കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രയാക്കി വീടിനുള്ളിൽ തടങ്കലിലാക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. തൊട്ടിൽപാലം കുണ്ടുതോട് ഉണ്ണ്യത്താൻകണ്ടി യു.കെ. ജുനൈദി(26)നെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനും വിശദമായി ചോദ്യം ചെയ്യാനുമാണ് പോലീസിന്‍റെ നീക്കം. ജുനൈദിനെതിരേ ബലാത്സംഗത്തിനും എൻഡിപിഎസ് ആക്ട് പ്രകാരവും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിനിയെ ഉപദ്രവിച്ച വീട്ടിൽനിന്ന് കഞ്ചാവും എംഡിഎംഎയും പോലീസ് കണ്ടെടുത്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജുനൈദ് മയക്കുമരുന്നിന് അടിമയാണെന്ന വിവരം പോലീസിന് ലഭിച്ചത്. താൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ജുനൈദ് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പ്രണയം നടിച്ച് കോളജിൽ നിന്ന് വിദ്യാർഥിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ജുനൈദ് ശാരീരികമായി ഉപദ്രവിച്ചത്. ജുനൈദിന്‍റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിദേശത്താണുള്ളത്. ജുനൈദ് ഒറ്റയ്ക്കാണ് താമസം. മോശം കൂട്ടുകെട്ടും മയക്കുമരുന്ന് ഉപയോഗവുമാണ് ജുനൈദിനെ വഴിതെറ്റിച്ചതെന്ന് പോലീസ്…

Read More

ഉറക്കത്തിൽ മയക്കു മരുന്ന് സ്പ്രേ ചെയ്ത് കവർച്ച; മിനിലോറിയിൽ ഉറങ്ങിയ ഡ്രൈവർക്ക് പതിനായിരങ്ങൾ നഷ്ടമായി

ചാത്തന്നൂർ: രാത്രിയിൽ ദേശീയ പാതക്കരുകിൽ നിർത്തിയിട്ടിരുന്ന മിനിലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ മയക്കുമരുന്ന് സ്പ്രേ ചെയ്ത് മയക്കിയ ശേഷം മോഷണം. പതിനായിരത്തിലധികം രൂപയും രേഖകളും നഷ്ടപ്പെട്ടു. ദേശീയ പാതയിൽ ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് എതിർവശം വാഹനം നിർത്തിയിട്ട് ഉറങ്ങുമ്പോഴായിരുന്നു മോഷണം. ഇന്നലെ പുലർച്ചേ മൂന്ന് മണിയോടെയായിരുന്നു സംഭവം.ഡ്രൈവർ ചാലക്കുടി സ്വദേശി സുനേഷിന്‍റെ ലൈസൻസ്, എടിഎം കാർഡ്, ആധാർ കാർഡ്, പതിനായിരത്തി അഞ്ഞൂറു രൂപ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. നിലമ്പൂരിൽ നിന്നും ഫർണിച്ചറുകളുമായി തിരുവനന്തപുരത്ത് പോയ ശേഷം തിരികെ വരുമ്പോഴായിരുന്നു സംഭവം. പുലർച്ചേ 12.45 ന് ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് എതിർവശം വാഹനം നിറുത്തി ഡോർ ലോക്ക് ചെയ്യുകയുംഡോറിൻ്റെ ഗ്ലാസ് ഉയർത്തിവച്ച ശേഷം ഉറങ്ങുകയായിരുന്ന ഡ്രൈവർ 2.30 ന് മൊബൈലിൽ അലാറം കേട്ടതിനെ തുടർന്ന് ഉണരുകയും ഒരു മണിക്കൂർ കഴിഞ്ഞ് പോകാമെന്ന ഉദ്ദേശത്തിൽ അലാറം ഓഫാക്കി വീണ്ടും ഉറങ്ങുകയായിരുന്നു. ഈ സമയത്തെല്ലാം…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ശശി തരൂരിന്‍റെ റോഡ് ഷോ, ജയ്ക്കിനായി മുഖ്യമന്ത്രി വീണ്ടുമെത്തുന്നു; ലിജിന്‍റെ അവസാനവട്ട പ്രചാരണത്തിന് മുരളീധരനും പുതുപ്പള്ളിയിലേക്ക്….

പുതുപ്പള്ളി: അവധിദിനങ്ങള്‍ തുടങ്ങിയതോടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇനി ഇടവേളകള്‍. യുഡിഎഫിനും എന്‍ഡിഎയ്ക്കും 29, 30, 31നു പരസ്യപ്രചാരണമില്ല. ഇടതുമുന്നണി 28, 29, 31 നാണ് ഒഴിവുനല്‍കിയത്. ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തി എന്നിവ പ്രമാണിച്ചാണു മുന്നണികള്‍ അവധി നല്‍കിയിരിക്കുന്നത്. ഇത്തരമൊരു ഇടവേള തെരഞ്ഞെടുപ്പുകാലത്തു സംസ്ഥാനത്ത് അത്യപൂര്‍വമാണ്. ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പുകളില്‍ പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍ പ്രമാണിച്ച് അവധി നല്‍കാറുണ്ടെങ്കിലും ഓണാവധി നല്‍കുന്നത് ആദ്യമാണ്. അഞ്ചിനാണു വോട്ടെടുപ്പ്. പരസ്യപ്രചാരണമില്ലെങ്കിലും ആഘോഷദിനങ്ങളില്‍ മുന്നണികള്‍ക്കു വിശ്രമമില്ല. സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ വോട്ടുതേടല്‍ തുടരും. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സംഘടനകളെയും കൂടെനിര്‍ത്താനുള്ള ശ്രമങ്ങളുണ്ടാകും. വോട്ടര്‍പ്പട്ടിക പരിശോധിച്ച് സാധ്യതാവോട്ടുകള്‍ വിലയിരുത്താനുള്ള നീക്കത്തിലാകും പ്രവര്‍ത്തകര്‍. സാധാരണ ഈ ജോലി പരസ്യപ്രചാരണം തീരുന്ന സമയത്താകും നടത്തുക. പുതുപ്പള്ളിയിലെത്തിയ പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം ഞായറാഴ്ചയോടെ മടങ്ങി. മന്ത്രിമാരുടെ വികസനസദസ് ശനിയാഴ്ച പൂര്‍ത്തിയായി. യുഡിഎഫിനുവേണ്ടി കെ. മുരളീധരന്‍ ഞായറാഴ്ച പ്രചാരണത്തിന്…

Read More

കെഎസ്ആർടിസി സ്വകാര്യസുരക്ഷാ ജീവനക്കാരെ നിയമിക്കും; പ്രതിഫലത്തിനൊപ്പം ജിഎസ്ടിയും

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസി രജിസ്ട്രേഡ്‌ സെക്യൂരിറ്റി ഏജൻസികളിൽ നിന്ന് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു. യൂണിറ്റ് അടിസ്ഥാനത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ച് നിയമനം നടത്താൻ യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നല്കി. നൂറു കണക്കിന് ബസുകൾ പാർക്ക് ചെയ്യുന്ന ജില്ലാ കോമൺ പൂളു (ഡി സി പി) കളിൽ പോലും സുരക്ഷാ ജീവനക്കാരില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. യാത്രക്കാരുടെ സുരക്ഷയ്ക്കും കെഎസ്ആർടിസിയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ സംരക്ഷണത്തിനും സുരക്ഷാ ജീവനക്കാരില്ലാത്തത് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. എന്നാൽ സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം ജീവനക്കാരുടെ അനുപാതം കൂടുതലാണ്. അതിനാൽ പുതിയ നിയമനം പറ്റില്ലെന്നും സി എം ഡിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. യൂണിറ്റ് തലത്തിൽ പ്രാദേശികമായി രജിസ്ട്രേഡ് സെക്യൂരിറ്റി സേവന ദാതാക്കളിൽ നിന്നും സുരക്ഷാ ജീവനക്കാരെ നിയമിക്കാം. 12 മണിക്കൂർ ഡ്യൂട്ടിയ്ക്ക് 495 രൂപയും ജി എസ് ടി യുമാണ്…

Read More