വിസ്മയമായി ‘റോക്ക് ആർട്ട്’; പൊതുവിശ്വാസ സന്പ്രദായത്തെ ബന്ധിപ്പിക്കുന്നതാണെന്നു ഗവേഷകർ

സാവോ പോളോ: ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ രണ്ടായിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ശിലയിൽ കൊത്തിയ കലാസൃഷ്ടികൾ അതിപുരാതനകാലത്തെ മനുഷ്യജീവിതത്തിന്‍റെ അറിയപ്പെടാത്ത ലോകം തുറന്നിടുന്നതായി. കൊത്തുപണികൾ മാത്രമല്ല, പെയിന്‍റിംഗുകളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ചിത്രങ്ങളിൽ മനുഷ്യന്‍റെ കാൽപ്പാടുകൾ, മാനുകളുടെയും കാട്ടുപന്നികളുടെയും രൂപങ്ങൾ, ആകാശ വസ്തുക്കളോട് സാമ്യമുള്ള രൂപങ്ങൾ എന്നിവ ഉണ്ടെന്നു ബ്രസീലിയൻ പുരാവസ്തു ഗവേഷകനായ റോമുലോ മാസിഡോ പറയുന്നു. ടോകാന്‍റിൻസ് സംസ്ഥാനത്താണ് പുരാതന ‘റോക്ക് ആർട്ട്’ കണ്ടെത്തിയത്. ഇവ കണ്ടെത്തിയ ജലപാവോ മേഖലകളിൽ 12,000 വർഷങ്ങൾക്കു മുൻപേ മനുഷ്യവാസമുള്ളതായി കണക്കാക്കുന്നു. യൂറോപ്യൻ കോളനിക്കാരുടെ വരവിനുമുമ്പ് രൂപംകൊണ്ട “പുരാവസ്തു സമുച്ചയ’ത്തിനുള്ളിലാണ് ഈ ശിലാവിസ്മയങ്ങൾ കണ്ടെത്തിയത്. അവയിൽ ചിലത് ഒരു പൊതുവിശ്വാസ സന്പ്രദായത്തെ ബന്ധിപ്പിക്കുന്നതാണെന്നു ഗവേഷകർ പറയുന്നു. എന്നാൽ, കലാകാരന്മാരിലേക്ക് എത്തുന്ന സൂചനകളൊന്നും റോക്ക് ആർട്ട് സൈറ്റുകളിൽനിന്നു കണ്ടെത്താനായിട്ടില്ലെന്നു ഗവേഷകർ വ്യക്തമാക്കി.

Read More

ഇനി ഒരുത്തനും ഒരു മനുഷ്യന്‍റേയും ജീവിതം വച്ച് സാഹിത്യം കളിക്കരുത്, ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്; ആടുജീവിതം വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു; ഹരീഷ് പേരടി

ആടുജീവിതം നോവലിനെതിരേ നടൻ ഹരീഷ് പേരടി. നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്‍റെ ജീവിതത്തെ കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണെന്നും നോവൽ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്‍റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക. എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്‍റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും..ആ നോവലിന്‍റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ “കഥയുടെ പൊടിപ്പും തൊങ്ങലും” വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക. ഈ സാഹിത്യ സർക്കസ്സ് കമ്പനി ഒരു മനുഷ്യന്‍റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ…

Read More

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു; വിവാഹ തിയതി പുറത്ത് വിട്ട് താരങ്ങൾ

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു. ഈ മാസം 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമാണ്. മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് അപർണ അഭിനയ രംഗത്ത് എത്തുന്നത്. ഈ ചിത്രത്തിൽ അപർണയ്ക്കൊപ്പം ദീപക് പറമ്പോലും അഭിനയിച്ചിരുന്നു. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി ടെക്ക്, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ദീപക് അഭിനയിച്ച ചിത്രങ്ങൾ. ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ തുടങ്ങിവർ അണിനിരക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് താരത്തിന്‍റെ പുതിയ റിലീസ്.  

Read More

ദുരൂഹത ബാക്കി; മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഒരാണ്ട്

കോഴിക്കോട് : സംസ്ഥാനത്തെ ആകെ പിടിച്ചുകുലുക്കിയ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന് ഇന്നേക്ക് ഒരു വര്‍ഷം. എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഏക പ്രതി ഷാറൂഖ് സെയ്ഫി വിചാരണ കാത്ത് ജയിലിലാണ്.ട്രെയിനിന് തീവെച്ചത് തീവ്രവാദ ലക്ഷ്യത്തോടെയാണെന്നാണ് എന്‍ഐഎ കുറ്റപത്രമെങ്കിലും ദുരൂഹത ബാക്കിയാണ്. ഭീതിമായാത്ത ഒരുവര്‍ഷം…കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‍പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനും കടന്ന് കണ്ണൂരിലേക്ക് യാത്ര തുടരുകയാണ്. സമയം രാത്രി 9.27 എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടതോടെ തീവണ്ടിയിലെ ഡിവണ്‍ ബോഗിയിലെ അന്തരീക്ഷം പൊടുന്നനെ മാറി.ഡി2 ബോഗിയില്‍ നിന്ന് വന്ന ഒരാള്‍ യാത്രക്കാര്‍ക്ക് മേല്‍ പെട്രോള്‍ കുടഞ്ഞ് തീകൊളുത്തുന്നു. ശാന്തമായിരുന്ന ഡി വണ്‍ ബോഗി പൊടുന്നനെ തീഗോളമായി മാറി. പരിഭ്രാന്തരായ യാത്രക്കാര്‍ ബോഗിക്കുള്ളില്‍ ചിതറിയോടി.യാത്രക്കാര്‍ തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പൊള്ളലേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക്…

Read More

പൊതുവഴിയിൽ ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞതല്ല്; നാട്ടുകാരും പോലീസും ഇടപെട്ടപ്പോൾ കുട്ടിയെ എടുക്കാൻ മറന്നു; സിനിമയെ വെല്ലുന്ന സംഭവം കോടഞ്ചേരിയിൽ

കോടഞ്ചേരി: ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്… ഒടുവില്‍ പോലീസ് എത്തി ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീട്ടിലേക്ക് പറഞ്ഞുവിട്ടു..പക്ഷെ ഇവരുടെ കുട്ടിയെവിടെ…അടിപിടി നടക്കുന്ന സമയത്ത് ഇവര്‍ക്കൊപ്പം കുഞ്ഞുണ്ടായിരുന്നു.തല്ലുകഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോള്‍ കുട്ടിയെ കൂട്ടാന്‍ മറന്നുപോയിപോലും… പറഞ്ഞുവരുന്നത് സിനിമാ കഥയല്ല കോടഞ്ചേരി അങ്ങാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണ്. കഥയിങ്ങനെ… രാത്രിയാണ് സംഭവം. തെയ്യപ്പാറ സ്വദേശികളായ ഭർത്താവും ഭാര്യയും മദ്യപിച്ചതിന് ശേഷം കോടഞ്ചേരി അങ്ങാടിയിൽ കിടന്ന് തമ്മിൽ തല്ലുന്നത് നിത്യ സംഭവമാണ്.പതിവ് പോലെ ഇന്നലെയും ഇവർ തമ്മിൽ അങ്ങാടിയിൽ കിടന്ന് രാത്രിയിൽ തല്ലു കൂടി.പോലീസെത്തി ഇവരെ തല്ല് കൂടുന്നതിൽ നിന്ന് ഒഴിവാക്കി വിട്ടു.വീണ്ടും ഇവർ തമ്മിൽ വഴക്കായി നാട്ടുകാർ ഇടപെട്ട് വീണ്ടും പിരിച്ചു വിട്ടു. പോകുന്നതിനിടയിൽ ഇവരുടെ കൂടെ ഉണ്ടായിരുന്ന ഏകദേശം മൂന്ന് വയസ് പ്രായം വരുന്ന കുട്ടിയെ കൂട്ടാൻ ഇവർ മറന്ന് പോയി. ഒറ്റക്കായ കുട്ടി അങ്ങാടിയിൽ കൂടി…

Read More

സ­ന്തോ­ഷ­ക­ര­മാ­യി ഞ­ങ്ങള്‍ ജീ­വി­ച്ചു ഇ­നി പോ­വു­ക­യാ­ണ്; മ­ല­യാ­ളി ദ­മ്പ­തി­കളും സു­ഹൃത്താ­യ അ­ധ്യാ­പി­കയും അരുണാചലിൽ മരിച്ച നിലയിൽ

ഇ­റ്റാ­നഗര്‍: മ­ല­യാ­ളി ദ­മ്പ­തി­കളും സു­ഹൃത്താ­യ അ­ധ്യാ­പി­കയും അ­രു­ണാ­ച­ൽ പ്രദേശിലെ ഇ­റ്റാ­ന­ഗ­റി­ലു­ള്ള ഹോ­ട്ടല്‍ മു­റി­യില്‍ മ­രി­ച്ച നി­ല­യില്‍. കോട്ട­യം മീനടം സ്വ­ദേ­ശി­കളാ­യ ന­വീന്‍, ഭാ­ര്യ ദേവി ഇ­വ­രു­ടെ സു­ഹൃ­ത്തായ വട്ടിയൂർകാവ് സ്വദേശി ആ­ര്യ എ­ന്നി­വ­രാ­ണ് മ­രി­ച്ചത്. ദേഹ­ത്ത് മു­റി­വു­കള്‍ വ­രു­ത്തി ര­ക്തം വാര്‍­ന്ന നി­ല­യി­ലാ­ണ് മൃ­ത­ദേ­ഹ­ങ്ങള്‍ ക­ണ്ടെ­ത്തി­യത്. മൃ­ത­ദേ­ഹ­ത്തി­ന് സ­മീ­പ­ത്തു­നി­ന്ന് ആ­ത്മ­ഹ­ത്യാ­ക്കു­റിപ്പും ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. സ­ന്തോ­ഷ­ക­ര­മാ­യി ഞ­ങ്ങള്‍ ജീ­വി­ച്ചു ഇ­നി പോ­വു­ക­യാ­ണ് എ­ന്നാ­ണ് കു­റി­പ്പി­ലു­ള്ളത്. തി­രു­വ­ന­ന്ത­പുര­ത്തെ സ്വ­കാ­ര്യ സ്­കൂ­ളി­ലെ അ­ധ്യാ­പി­ക­യാ­യി­രു­ന്നു മ­രി­ച്ച ആര്യ. ഇവ­രെ കാ­ണാ­താ­യ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട് വ­ട്ടി­യൂര്‍­കാ­വ് പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം തു­ട­ങ്ങി­യി­രുന്നു. ഇ­തി­നി­ടെ ഇ­തേ സ്­കൂ­ളില്‍ ആര്യ­യൊ­ടൊപ്പം നേര­ത്തേ പഠി­പ്പി­ച്ചി­രു­ന്ന ദേ­വി­യെയും ഭര്‍­ത്താ­വി­നെയും കാ­ണാതാ­യ വിവ­രം പോ­ലീ­സി­ന് കിട്ടി. ഇ­വര്‍ മൂ­വരും ഒരുമിച്ച് വി­മാ­ന­ത്തില്‍ ഗോ­ഹ­ട്ടി­യി­ലേ­ക്ക് പോ­യ­താ­യി പി­ന്നീ­ട് വിവ­രം ല­ഭി­ച്ചി­രുന്നു. അ­ന്വേഷ­ണം ന­ട­ത്തി­വ­രു­ന്ന­തി­നിടെയാ­ണ് ഇ­റ്റാ­ന­ഗ­റില്‍ ഇവ­രെ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. ന­വീ­നും ദേ­വി­യും ടൂര്‍ പോ­വു­ക­യാ­ണെ­ന്ന്…

Read More

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്‍റെ സംസ്‌കാരം ബുധനാഴ്ച

എരുമേലി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തുലാപ്പള്ളി സ്വദേശി ബിജുവിന്‍റെ സംസ്‌കാരം നാളെ. രാവിലെ ഏഴു മുതല്‍ എട്ടുവരെ പിആര്‍സി മലയിലുള്ള വീട്ടിലും തുടര്‍ന്ന് തുലാപ്പള്ളി സെന്‍റ് തോമസ് മാര്‍ത്തോമാ പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സംസ്‌കാര ശ്രൂഷകള്‍ നടക്കും. പമ്പാവാലി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അനുശോചന സമ്മേളനം മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ നടക്കും. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു കാട്ടാന ആക്രമണത്തില്‍ ബിജു കൊല്ലപ്പെട്ടത്. രാത്രി ആന കൃഷി നശിപ്പിക്കുന്നതറിഞ്ഞു ഭാര്യ ഡെയ്സിയോടൊപ്പം ടോര്‍ച്ച് വെളിച്ചത്തില്‍ ഇറങ്ങിച്ചെന്ന ബിജുവിനെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. പിന്തിരിഞ്ഞോടിയ ഡെയ്സി അയല്‍വാസികളുമായി എത്തിയപ്പോഴാണു ബിജുവിനെ മരിച്ച നിലയില്‍ പുരയിടത്തോടു ചേര്‍ന്ന റോഡില്‍ കണ്ടെത്തിയത്. ആന തുമ്പിക്കൈ ഉയര്‍ത്തി അടിച്ചതിന്‍റെയും ചവിട്ടിയതിന്‍റെയും ക്ഷതം മൃതദേഹത്തിലുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പത്തനംതിട്ട ജില്ലാ…

Read More

ബോട്ടിൽ ആർട്ടിൽ സ്ഥാനാർഥി ചിത്രങ്ങളുമായി പൂജയും പുണ്യയും; ഇരുവരും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും സ്വന്തമാക്കിയിട്ടുണ്ട്

മൂവാറ്റുപുഴ: ബോട്ടിൽ ആർട്ടിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ ഒരുക്കി പൂജയും പുണ്യയും. വീട്ടൂർ എബനൈസർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളും മുളവൂർ ഒലിയപ്പുറത്ത് രമേശന്‍റെയും രാധികയുടെയും ഇരട്ടകുട്ടികളായ പൂജ രമേശും പുണ്യ രമേശുമാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്, യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ എന്നിവരുടെ ചിത്രങ്ങൾ ബോട്ടിൽ ആർട്ടിൽ തീർത്തത്.    രാജ്യത്ത് നടക്കുന്ന ഏതൊരു സംഭവ വികാസങ്ങളും കായിക മത്സരങ്ങളുമെല്ലാം നടക്കുന്പോൾ പ്രധാന താരങ്ങളുടെയും രാജ്യങ്ങളുമെല്ലാം ബോട്ടിൽ ആർട്ടിൽ വരയ്ക്കുന്നത് ഇവരുടെ പതിവാണ്. പരീക്ഷ കഴിഞ്ഞ് ലഭിച്ച ഇടവേളകളിലാണ് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചിത്രം ഇവർ വരച്ചത്. കഴിഞ്ഞ വർഷം ഓണ്‍ലൈനിൽ ലൈവായിട്ട് നടന്ന മത്സരത്തിൽ ഒരു മണിക്കൂറിൽ ഇരുവരും ചേർന്ന് 40 രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക ചലച്ചിത്ര രംഗത്തെ…

Read More

തോമസ് ചാഴികാടനും തുഷാര്‍ വെള്ളാപ്പള്ളിയും ബുധനാഴ്ച പത്രിക നല്‍കും; വ്യാഴാഴ്ച ഫ്രാൻസിസ് ജോർജും

കോട്ടയം: കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും നാളെ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് നാലിനും പത്രിക നല്‍കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന റോഡ് ഷോയോടെയാണ് പത്രിക സമര്‍പ്പണത്തിനായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ എത്തുക. കേരള കോണ്‍ഗ്രസ് എം ഓഫീസില്‍ നിന്ന് ഇടതുമുന്നണി ഘടകകക്ഷി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡ് ഷോയായി കളക്ടറേറ്റിലെത്തി വരാണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെ രാവിലെ 10.30ന് പത്രിക സമര്‍പ്പിക്കും. കെകെ റോഡ് വഴിയാണ് റോഡ് ഷോ ക്രമീകരിച്ചിട്ടുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് നാലിനു രാവിലെ പത്രിക സമര്‍പ്പിക്കും. പത്രികാ സമര്‍പ്പണത്തിനു ശേഷം ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴു വരെ കോട്ടയം നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി റോഡ് ഷോ നടത്തും. നാളെ രാവിലെ വൈക്കത്തും…

Read More

ആഡംബര വാഹനവും 21 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയില്ല; യുവതിയെ ഭർത്താവും വീട്ടുകാരും മർദിച്ച് കൊലപ്പെടുത്തി

നോയിഡ: ആഡംബരവാഹനവും 21 ലക്ഷം രൂപയും സ്ത്രീധനമായി നൽകാത്തതിന്‍റെ പേരിൽ യുവതിയെ ഭർത്താവും കുടുംബവും ചേർന്ന്  മർദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കരിഷ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കരിഷ്മയുടെ സഹോദരൻ ദീപക് നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് തന്നെ മർദിച്ചതായി കരിഷ്മ സ്വന്തം വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു. തുടർന്ന് സഹോദരനും മറ്റ് ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 ൽ ആണ് കരിഷ്മയുടെയും വികാസിന്‍റെയും വിവാഹം നടന്നത്. തുടർന്ന് വികാസിന്‍റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കരിഷ്മയുടെ കുടുംബം വിവാഹ സമയത്ത് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്.യു.വിയും വരന്‍റെ കുടുംബത്തിന് സ്ത്രീധനമായി നൽകിയിരുന്നു.  എന്നാൽ സ്ത്രീധനമായി ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയും കൂടി വേണമെന്ന്…

Read More