‘ട്രംപിനെയും മസ്‌കിനെയും വധിക്കണം’: ആഹ്വാനവുമായി അല്‍ ഖ്വയ്ദ നേതാവ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്. വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍ ഖ്വയ്ദ നേതാവ് സയീദ് ബിന്‍ ആതിഫ് അല്‍ അവ്‌ലാകിയുടെ ഭീഷണി. ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും വീഡിയോയില്‍ പറയുന്നു. ശനിയാഴ്ച പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2024ല്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തശേഷം ആദ്യമായാണ് ഇയാള്‍ പൊതുഇടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാസയിലെ ഞങ്ങളുടെ ജനങ്ങള്‍ക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീര്‍പ്പില്ലെന്നും പ്രതികാര ആക്രമണങ്ങള്‍ നടത്തണമെന്നും ഈജിപ്ത്, ജോര്‍ദാന്‍, ഗള്‍ഫ്-അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കണമെന്നും വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ആറ് മില്യണ്‍ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.

Read More

അരൂര്‍-തുറവൂര്‍ ദേശീയപാതയിൽ വീണ്ടും അപകടം; വെള്ളക്കെട്ടിൽ വീണ് സ്കൂൾ വിദ്യാര്‍ഥിക്ക് പരിക്ക്

തുറവൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണമേഖലയില്‍ വീണ്ടും അപകടം. ദേശീയപാതയിലെ വെള്ളക്കെട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥി വീണു. ദേശീയപാതയില്‍ ചന്തിരൂരിലാണ് വിദ്യാര്‍ഥി റോഡിലെ വെള്ളക്കെട്ടില്‍ വീണത്. അമ്മയുടെ കൂടെ സ്‌കൂളിലേക്കു പോകുമ്പോഴാണ് അപകടം. വെള്ളക്കെട്ടില്‍ പാതിയോളം മുങ്ങിയ കുട്ടിയെ അമ്മ പിടിച്ചുകയറ്റി. നിലവില്‍ 50ലധികം ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. രാത്രികാലങ്ങളില്‍ ദേശീയപാതയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ദേശീയപാത മരണപാതയായി മാറിയിരിക്കുകയാണ്.

Read More

ലോസ് ആഞ്ചലസ് പ്രക്ഷോഭം പടരുന്നു: കുടിയേറ്റ വിരുദ്ധതയ്ക്ക് എതിരേ യുഎസ് നഗരങ്ങളിൽ പ്രകടനം

ലോസ് ആഞ്ചലസ്: പ്രസിഡന്‍റ് ട്രംപിന്‍റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കു പടരുന്നു. തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഫിലാഡെൽഫിയ, അറ്റ്‌ലാന്‍റ, ഓസ്റ്റിൻ എന്നീ വൻ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനങ്ങളുണ്ടായി. ലോസ് ആഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് നടത്തുന്നതിലുള്ള പ്രതിഷേധം തുടർച്ചയായ അഞ്ചാം ദിനമായ ചൊവ്വാഴ്ചയും തുടർന്നു. അക്രമവും കൊള്ളയും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നഗരഹൃദയത്തിലെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ മേയർ കാരെൻ ബാസ് ചൊവ്വാഴ്ച രാത്രി മുതൽ അനിശ്ചിത കാലത്തേക്കു കർഫ്യൂ പ്രഖ്യപിച്ചു. കർഫ്യൂ പാലിക്കാൻ തയാറാകാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക് നഗരത്തിലെ പ്രകടനത്തിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു. ലോസ് ആഞ്ചലസിലേതു പോലുള്ള പ്രതിഷേധം ന്യൂയോർക്കിൽ…

Read More

പൂവാലന്‍മാരെ പോലെയാണ് അശ്വിൻ സംസാരിക്കുന്നതെന്ന് ജീവനക്കാരി: വീട്ടില്‍ ബിരിയാണി ആണ് മോളേ..മണ്ണു വാരി അവന്‍ തിന്നാറില്ലന്ന് ദിയ കൃഷ്ണ

ഓ ബൈ ഓസി’യിലെ ആരോപണ വിധേയരായ ജീവനക്കാരികളിൽ ഒരാൾ ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ദിയ കൃഷ്ണ. അശ്വിൻ ഗണേഷ് പൂവാലന്മാരെ പോലെ രാത്രി രണ്ടിനും മൂന്നിനുമൊക്കെ വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു ജീവനക്കാരി പറഞ്ഞത്. ഇതിനെതിരേയാണ് ദിയയുടെ മറുപടി. ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക് എന്ന അടിക്കുറിപ്പോടെ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വീഡിയോയിലാണ് ദിയ കൃഷ്ണയുടെ മറുപടി. ‘‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലന്‍മാരെ പോലെയാണ് സംസാരിക്കുന്നത്,’’ ജീവനക്കാരിയുടെ ഈ ആരോപണമാണ് റീലില്‍ കാണാനാകുക. ഇതിനു താഴെ ദിയ കൃഷ്ണയുടെ മറുപടി ഇങ്ങനെ, ‘വീട്ടില്‍ ബിരിയാണി ആണ്…

Read More

കുളവാഴ ഇല്ലാതാക്കാൻ പ്രാണികളെ വളർത്തി പരീക്ഷണം; ഗവേഷണ കേന്ദ്രത്തിൽ നടക്കുന്നത് 13 കോടിയുടെ പ്രവർത്തനങ്ങൾ

ആലപ്പുഴ: ജലാശയങ്ങളുടെ സ്വാഭാവികത നശിപ്പിക്കുന്ന കുളവാഴയെ ഇല്ലാതാക്കാൻ ഇവയെ ഭക്ഷണമാക്കുന്ന പ്രാണികളെ വളർത്തിയുള്ള പരീക്ഷണം പുരോഗമിക്കുന്നു.കുട്ടനാട് രാജ്യാന്തര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ കുളവാഴയുടെ ജൈവനിയന്ത്രണത്തിനു പ്രാദേശികമായി കണ്ടെത്തിയിട്ടുള്ള നെയോകെറ്റിന വണ്ടുകളെ വ്യാപകമായി തുറന്നുവിടുന്ന പരീക്ഷണമാണു പുരോഗമിക്കുന്നത്. കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തിയ കുളവാഴ നിയന്ത്രണ പദ്ധതി പ്രകാരം ജൈവികരീതിയിൽ കുളവാഴകളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള 13 കോടിയുടെ പ്രവർത്തനങ്ങളാണു ഗവേഷണ കേന്ദ്രത്തിൽ നടക്കുന്നത്. കുളവാഴയിൽനിന്നു മീൻതീറ്റ നിർമിക്കുന്നതിന്‍റെ പരീക്ഷണവും പുരോഗമിക്കുകയാണ്. ഇതിനു പുറമേ കുളവാഴയിൽനിന്നു സെല്ലുലോസ് ഉത്പാദനം, കുളവാഴ കൂട്ടമാക്കി ഒഴുകുന്ന കൃഷിയിടം സജ്ജമാക്കൽ തുടങ്ങി 9 ആശയങ്ങളിലാണു പഠനം നടക്കുന്നത്. വേമ്പനാട്ടു കായലിലെ നീരൊഴുക്കു സുഗമമാക്കി വെള്ളത്തിൽ സസ്യമൂലകങ്ങളുടെ അളവ് നിയന്ത്രിക്കുകയാണു കുളവാഴയ്ക്കു തടയിടാനുള്ള ആത്യന്തിക വഴിയെന്നു ഗവേഷണ കേന്ദ്രം. കുളവാഴ ഇല്ലാതാകുന്നതോടെ കായലിലെ ഒഴുക്കു മെച്ചപ്പെടുകയും മാലിന്യത്തിന്‍റെ യും ഉപ്പിന്‍റെയും അളവ്…

Read More

മതപഠനത്തിനുവന്ന ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റിൽ

തുറവൂര്‍: മദ്രസ അധ്യാപകന്‍ പോക്‌സോ കേസില്‍ പോലീസ് പിടിയില്‍. പത്തു വയസുകാരനെ പീഡിപ്പിച്ച് കടന്നുകളഞ്ഞ മദ്രസ അധ്യാപകന്‍ പാലക്കാട് കുമാരനെല്ലൂര്‍ കൊടിക്കാകുന്ന് മൊഴിയാത്ത് വീട്ടില്‍ ഉമ്മര്‍ (45) ആണ് പിടിയിലായത്. മതപഠനത്തിനുവന്ന ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പാലക്കാട് തൃത്താല പോലീസ് സ്റ്റേഷനില്‍ 2023ല്‍ രജിസ്റ്റര്‍ ചെയ്ത സമാനമായ മറ്റൊരു കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

എട്ടടിച്ച് ഡച്ച്

ഗ്രോനിംഗന്‍ (നെതര്‍ലന്‍ഡ്‌സ്): 2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഡച്ചിന്‍റെ എട്ടടിയില്‍ മാള്‍ട്ട മാട്ടേല്‍. ഗ്രൂപ്പ് ജിയില്‍ ഡച്ച് സംഘം 8-0നു മാള്‍ട്ടയെ മറിച്ചു. മെംഫിസ് ഡീപ്പെയാണ് (8’) പെനാല്‍റ്റിയിലൂടെ നെതര്‍ലന്‍ഡ്‌സിന്‍റെ ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. ഡീപ്പെ (16’) തന്നെ രണ്ടാം ഗോളും നേടി. ഡോണിയന്‍ മാലെനും (74’, 80’) ഓറഞ്ചു പടയ്ക്കുവേണ്ടി ഇരട്ട ഗോള്‍ നേടി. വിര്‍ജില്‍ വാന്‍ ഡിക് (20’), സാവി സൈമണ്‍സ് (61’), നോവ ലാംഗ് (78’), മിക്കി വാന്‍ ഡെ വെന്‍ (90+2’) എന്നിവരും ഡച്ചിനായി ഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ ഫിന്‍ലന്‍ഡ് 2-1നു പോളണ്ടിനെ മറിച്ചു. ഗ്രൂപ്പ് എച്ചില്‍ ഓസ്ട്രിയ എവേ പോരാട്ടത്തില്‍ 4-0നു സാന്‍ മറീനോയെ തകര്‍ത്തു. ഗ്രൂപ്പ് കെയില്‍ സെര്‍ബിയ 3-0ന് അന്‍ഡോറയെ തോല്‍പ്പിച്ചു. 50 തികച്ച് ഡീപ്പെ റിക്കാര്‍ഡിനൊപ്പം നെതര്‍ലന്‍ഡ്‌സ് ജഴ്‌സിയില്‍…

Read More

നിങ്ങളുടെ കുട്ടിക്ക് ഇനിയും ഇവിടെ പഠിക്കേണ്ടതല്ലേ? ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ റാഗിംഗ്; എട്ടാം ക്ലാസ് വിദ്യാർഥി നേരിട്ടത് ക്രൂരമർദനം; പ്രിൻസിപ്പാളിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

മാന്നാര്‍: ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഭരണിക്കാവ് സ്വദേശിയായ വിദ്യാര്‍ഥിയെ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി കുട്ടിയുടെ രക്ഷാകര്‍ത്താവ് മാന്നാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചുവച്ചുവെന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി തന്നെ ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു. ഹോസ്റ്റല്‍ മുറിയിലെത്തിയതോടെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഓരോ ചോദ്യങ്ങള്‍ ചോദിക്കുകയും മര്‍ദിക്കുകയുമായിരുന്നവത്രേ. മുമ്പ് സമാനമായ റാഗിംഗ് സ്‌കൂളില്‍ നടന്നിട്ടുണ്ടെന്നും തന്‍റെ കൂട്ടുകാര്‍ക്കും ഇത്തരത്തില്‍ മര്‍ദനമേറ്റിട്ടുണ്ടെന്നും വിദ്യാര്‍ഥി പറഞ്ഞു. മര്‍ദനമേറ്റ കുട്ടി ബോധരഹിതനായിട്ട് പോലും സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. തൊട്ടടുത്ത ദിവസം കുട്ടിയെ കാണാന്‍ സ്‌കൂളിലെത്തിയപ്പോഴാണ് മര്‍ദനവിവരം അറിയുന്നത്. ഉടന്‍തന്നെ…

Read More

ചെര്‍ക്കി സിറ്റിയില്‍: എത്തിയത് അഞ്ച് വർഷ കരാറിൽ

മാഞ്ചസ്റ്റര്‍: ഫ്രഞ്ച് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ റയാന്‍ ചെര്‍ക്കിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണില്‍നിന്ന് അഞ്ചു വര്‍ഷ കരാറിലാണ് 21കാരനായ ചെര്‍ക്കി സിറ്റിയില്‍ എത്തിയത്. വൂള്‍വ്‌സില്‍നിന്ന് അള്‍ജീരിയന്‍ ലെഫ്റ്റ് ബാക്കായ റയാന്‍ ഐറ്റ് നൂറി, ചെല്‍സിയില്‍നിന്ന് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ മാര്‍ക്കസ് ബെറ്റിനെല്ലി, എസി മിലാനില്‍നിന്നു ഡച്ച് മധ്യനിര താരം ടിയാനി റെയ്ജണ്ടേഴ്‌സ് എന്നിവരെയും സിറ്റി സ്വന്തമാക്കി. ഫിഫ ക്ലബ് ലോകകപ്പ് 15ന് ആരംഭിക്കാനിരിക്കേയാണ് സിറ്റിയുടെ സൈനിംഗുകള്‍.

Read More

തീപ്പൊരി ഏറ്..! ഐസിസി 2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യദിനം വാണത് പേസർമാർ

ലണ്ടന്‍: ഐസിസി 2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യദിനം വാണത് പേസർമാർ. 78.4 ഓവർ മാത്രം കളി നടന്ന ആദ്യദിനം വീണത് 14 വിക്കറ്റ്, പിറന്നത് 255 റൺസ് മാത്രം. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, 56.4 ഓവറിൽ 212 റൺസിന് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടി. 15.4 ഓവറിൽ 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കഗിസൊ റബാഡയാണ് കംഗാരുക്കളെ മുട്ടുകുത്തിച്ചത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസൺ കഗിസൊ റബാഡയ്ക്കു മികച്ച പിന്തുണ നൽകി. എന്നാൽ, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവരിലൂടെ ഓസ്ട്രേലിയ തിരിച്ചടിച്ചു. അതോടെ ആദ്യദിനം അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 22 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന അവസ്ഥയിലായി. ആദ്യദിനം വീണ 14 വിക്കറ്റിൽ 12ഉം പേസർമാരാണ് സ്വന്തമാക്കിയത്,…

Read More