ജലഗതാഗതത്തിനു കൂടുതൽ സോളാർ ബോട്ടുകൾ വാങ്ങും; ടൂറിസം പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകുെന്ന് മന്ത്രി

ചാത്തന്നൂർ: ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ ഗതാഗത വകുപ്പ് നടപടികൾ ആരംഭിച്ചു.വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാകുന്നതോടെ ദേശീയ പാതയിലൂടെയും മറ്റ് റോഡുകളിലൂടെയും കണ്ടെയ്നറുകളുടെ നീക്കം സജീവമാകുമ്പോൾ റോഡ് ഗതാഗതം ദുഷ്കരമാകുമെന്ന വിലയിരുത്തലും ഇതിന് പിന്നിലുണ്ട്. വിനോദ സഞ്ചാരവും ജലഗതാഗതത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ജലഗതാഗതത്തിൽ ചരക്കു നീക്കത്തിനാണ് പ്രാധാന്യം നല്കുന്നത്. ചരക്കുനീക്കത്തിന് ഉപകരിക്കുന്ന തരത്തിൽ വലിയ ബോട്ടുകൾ വാങ്ങും. നാലോ അഞ്ചോ കണ്ടെയ്നറുകൾ വഹിക്കാൻ കഴിയുന്ന റോറോബോട്ട് ഉടൻ ജലഗതാഗതവകുപ്പ് രംഗത്തിറക്കും. പൂർണമായും സോളാർ ഊർജ്ജം കൊണ്ടാണ് ഈ ബോട്ട് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യ ബോട്ടാണ് ജലഗതാഗതവകുപ്പ് രംഗത്തിറക്കുന്നതെന്നും ഇത് അന്തർദേശീയ നിലവാരത്തിലുള്ളതായിരിക്കുമെന്നും മന്ത്രി കെ.ബി. ഗണേശ് കുമാർ പറഞ്ഞു.കേരളത്തിലെ ഇൻലാൻഡ് വാട്ടർവേയ്സ് സജ്ജമായി കഴിഞ്ഞു. ജലഗതാഗതത്തിലൂടെ ചരക്കുനീക്കം നടത്തുമ്പോൾ സമയമെടുക്കുമെങ്കിലും റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും. ജലഗതാഗതവകുപ്പിന്‍റെ അധീനതയിലുള്ള ബോട്ടു ജെട്ടികളിൽ പകുതിയും സോളാർ എനർജി കൊണ്ട് പ്രവർത്തിപ്പിക്കാൻ…

Read More

സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ മൊബൈൽ വാലിഡേഷൻ പ്ലാറ്റ്ഫോമുമായി ടെലികോം വകുപ്പ്

പരവൂർ: സൈബർ തട്ടിപ്പുകൾ തടയാൻ മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ടെലികോം വകുപ്പ് നടപടികൾ തുടങ്ങി.ഇത് ഉപയോഗിച്ച് ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഉപഭോക്തൃ ഐഡന്‍റിറ്റികൾ പരിശോധിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഫിഷിംഗ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നത് തടയാൻ പുതിയ സംവിധാനം വഴി ഒരു പരിധിവരെ സാധിക്കും എന്നാണ് ടെലികോം വകുപ്പിന്‍റെ പ്രതീക്ഷ.ടെലികോം വകുപ്പിന്‍റെ ലൈസൻസുള്ള മൊബൈൽ ഓപ്പറേറ്റർമാർക്ക് മാത്രമായിരിക്കും പുതിയ സംവിധാനം ബാധകമാകുക. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സ്വമേധയാ ഇതിൽ പങ്കാളികളാകാമെന്നും ടെലികോം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ വാലിഡേഷൻ (എംഎൻവി ) പ്ലാറ്റ്ഫോമിലൂടെ വിശദാംശങ്ങൾ പരിശോധിച്ച് മൊബൈൽ നമ്പർ ശരിയായ വ്യക്തിയുടേത് ആണോ എന്ന് പരിശോധിച്ച് ഉറപ്പിക്കാൻ കഴിയും. ഏതാനും മാസങ്ങൾക്കുള്ളിൽ എംഎൻവി സംവിധാനം പൂർണമായും സജ്ജമാകും. ഇതോടെ പുതിയ അക്കൗണ്ടുകൾ തുറക്കുമ്പോൾ…

Read More

ടാക്സ് അടയ്ക്കാത്ത, പെർമിറ്റും ഇൻഷ്വറൻസുമില്ലാത്ത കെഎസ്ആർടിസി ബസുകൾ ചീറിപ്പായുന്നു

ചാത്തന്നൂർ: വാഹന നികുതി അടയ്ക്കാത്ത, നിരത്തിലൂടെ സർവീസ് നടത്താൻ അനുവാദമില്ലാത്ത, ഇൻഷ്വറൻസു പോലുമില്ലാത്ത ബസുകളാണ് കെഎസ്ആർടിസി സർവീസിന് ഉപയോഗിക്കുന്നതിൽ നല്ലൊരു ശതമാനവും. യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി ബസുകൾ എന്ന് വ്യക്തമാകുന്നു. കെഎസ്ആർടിസിയുടെ കട ബാധ്യതകൾ കുറഞ്ഞുവരികയും പരിഷ്കരണ നടപടികൾ ഫലം കാണുകയും ചെയ്യുന്നുവെന്ന് വകുപ്പു മന്ത്രി കെ.ബി. ഗണേശ് കുമാർ അവകാശപ്പെടുമ്പോഴാണ് ബസുകളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുന്നത്. ആയിരത്തിലേറെ ബസുകളാണ് യാത്രക്കാരുടെ ജീവൻ പന്താടി കൊണ്ട് ഇങ്ങനെ നിരത്തുകളിലൂടെ ഓടുന്നത്. ഇത്തരം ബസുകൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും നിയമപരമായി ലഭിക്കാൻ അർഹതയില്ല. എട്ടര വർഷം മാത്രം പഴക്കമുള്ള ആറ്റിങ്ങൽ ഡിപ്പോയിലെ ഒരു ബസ് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. 2017 ൽ രജിസ്ട്രേഷൻ നടത്തി സർവീസ് ആരംഭിച്ച ഈ ബസിന്‍റെ പെർമിറ്റ് 2023 ഫെബ്രുവരിയിൽ അവസാനിച്ചതാണ്. 2023- ന് ശേഷം ഈ ബസ് ഇൻഷ്വർ…

Read More

രാജ്യത്തെ 76 റെയിൽവേ സ്റ്റേഷനുകളിൽ ഹോൾഡിംഗ് ഏരിയകൾ സ്ഥാപിക്കുന്നു; തിരക്ക് നിയന്ത്രിക്കുക ലക്ഷ്യം

പരവൂർ: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാനും നിയന്ത്രിക്കുന്നതിനുമായി രാജ്യത്തെ പ്രധാനപ്പെട്ട സ്റ്റേഷ രകളിൽ സ്ഥിരം ഹോൾഡിംഗ് ഏരിയകൾ സ്ഥാപിക്കുന്നു.വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാർക്കും സ്ഥിരീകരിക്കാത്ത ടിക്കറ്റ് ഉള്ളവർക്കും വേണ്ടിയാണ് സ്റ്റേഷനുകൾക്ക് പുറത്ത് ഈ സംവിധാനം ഒരുക്കാൻ റെയിൽ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.ഇവിടെ ടിക്കറ്റിംഗ് സോൺ, വൈ-ഫൈ, സിസിടിവി കാമറകൾ, ലഗേജ് സ്കാനറുകൾ എന്നിവ ഉണ്ടാകും. ഹോൾഡിംഗ് ഏരിയകളുടെ നിർമാണ ചുമതലയും മേൽനോട്ടവും റെയിൽ ലാൻഡ് ഡവലപ്പ്മെന്‍റ് അതോറിറ്റിക്കായിരിക്കും. ന്യൂഡൽഹി , ആനന്ദ് വിഹാർ, വാരാണസി, അയോധ്യ, ഘാസിയാബാദ് സ്റ്റേഷനുകളിൽ നിർമാണം പുരോഗമിക്കുന്നു. മുംബൈ, ഹൗറ, പട്ന, ചെന്നൈ തുടങ്ങിയ സ്റ്റേഷനുകളിലും ഇവ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു. ഇത് കൂടാതെ വരാനിരിക്കുന്ന ഉത്സവ സീസണുകൾ കണക്കിലെടുത്ത് 35 പ്രധാന സ്റ്റേഷനുകളിൽ റിയൽ ടൈം മാപ്പിംഗ് ഉപയോഗിച്ച് (തത്സമയ മാപ്പിംഗ്) തിരക്ക് നിരീക്ഷിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.രാജ്യത്തെ 10, 102 സ്റ്റേഷനുകളിലായുള്ള 13,…

Read More

ശബരിമല സ്പെഷൽ സർവീസ്; 650 ബദലിജീവനക്കാരെ നിയമിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ

ചാത്തന്നൂർ: ശബരിമല മണ്ഡല-മകര വിളക്ക് ഉത്സവകാലത്ത് കെ എസ് ആർടിസിയുടെ സ്പെഷൽ സർവീസുകൾ കാര്യക്ഷമമായി നത്തുന്നതിന് ഓപ്പറേറ്റിംഗ് വിഭാഗത്തിൽ 650 ബദലി ജീവനക്കാരെ നിയമിക്കും.350 ഡ്രൈവർ മാരെയും 300 കണ്ടക്ടർമാരെയും ബദലി ജീവനക്കാരായി നിയമിക്കാൻ സിഎംഡി പ്രമോജ് ശങ്കറിന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ പത്തിന് ചേർന്ന യോഗം തീരുമാനിച്ചു. ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും അതീവ ജാഗ്രത പാലിക്കാനും എക്സിക്യൂട്ടീവ് ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ധാരണയായി.നിലയ്ക്കലിലെയും പമ്പയിലെയും ബസ് പാർക്കിംഗ് ഏരിയാകളിലെ കാടുകൾ വെട്ടി തെളിക്കണമെന്നും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കത്തു നല്കിയിട്ടുണ്ടെന്ന് കെ എസ് ആർടിസിയുടെ പമ്പ ഡിപ്പോയിലെ സ്പെഷൽ ഓഫീസർ റോയ് വർഗീസ് യോഗത്തെ അറിയിച്ചു. ഇത് അടിയന്തരമായി നടപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പമ്പ – നിലയ്ക്കൽ ചെയിൻ സർവീസുകൾക്കായി 203 ബസുകൾ തയാറാക്കും.ശബരിമല…

Read More

തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ, കേസെടുക്കുമെന്നു റെയിൽവേ; സോഷ്യൽ മീഡിയ മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തി

പരവൂർ (കൊല്ലം): റെയിൽവേയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ. ഇത്തരം വിഷ്വലുകൾ ഷെയർ ചെയ്യുന്നവർക്ക് എതിരേ കർശന നടപടി സ്വീകരിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ഈ ഉത്സവ സീസണിൽ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പഴയതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിലുള്ള 25 ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവർക്കും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സംവിധാനവും റെയിൽവേ ഏർപ്പെടുത്തിക്കഴിഞ്ഞു. സെൻട്രൽ റെയിൽവേയിൽ തുടക്കമിട്ട ഈ സംവിധാനം എല്ലാ സോണുകളിലും ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.വ്യാജമായ വീഡിയോകളുടെ ഉറവിടങ്ങൾ കൂടുതലും മുംബൈ കേന്രീകരിച്ചാണെന്ന് റെയിൽവേ നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.…

Read More

കെഎസ്ആർടിസി ബജറ്റ് ടൂറിസം; ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്നവർക്ക് ഇനി കമ്മീഷൻ

ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിപ്രകാരം ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്നവർക്ക് ഇനി കമ്മീഷൻ കിട്ടും. കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡിന്‍റേതാണ് തീരുമാനം. ബജറ്റ് ടൂറിസം പദ്ധതിക്കു സ്വീകാര്യത വർധിച്ചു വരികയാണെന്നാണ് വിലയിരുത്തൽ. കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. കെഎസ്ആർടിസി യൂണിറ്റുകളിലെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന വിനോദ സഞ്ചാര യാത്രകൾ വലിയ ഹിറ്റായി മാറിയിട്ടുണ്ട്. മികച്ച വരുമാനവും ബജറ്റ് ടൂറിസം സെൽ നേടുന്നുണ്ട്. വിവാഹം, തുടങ്ങിയ സ്വകാര്യ ആവശ്യങ്ങൾക്കും കെഎസ്ആർടിസി ബസ് വാടകയ്ക്ക് കൊടുക്കുന്നുണ്ട്. ബജറ്റ് ടൂറിസം പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനാണ് പ്രോത്സാഹനമായി കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബുക്കിംഗ് ഏർപ്പാടാക്കുന്ന കെഎസ്ആർടിസി ജീവനക്കാർക്കും മറ്റ് സ്വകാര്യ വ്യക്തികൾക്കും കമ്മീഷൻ ലഭിക്കും. ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിലെഗ്രൂപ്പ് ബുക്കിംഗിന് പാക്കേജ് നിരക്കിന്‍റെ 2.5 ശതമാനമാണ് കമ്മീഷൻ. പ്രവൃത്തി ദിവസങ്ങളിലാണെങ്കിൽ 3 ശതമാനം കമ്മീഷൻ ലഭിക്കു..…

Read More

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പുമായി അധികൃതർ

കൊല്ലം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് എത്തി. വഞ്ചനാപരമായ റിക്രൂട്ട്മെൻ്റ് ഓഫറുകൾ വന്നാൽ സൂക്ഷിക്കണം എന്നാണ് തിരുവന്തപുരം ഡിവിഷൻ അധികൃതർ നൽകുന്ന നിർദേശം.മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ചിലർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ സമീപിച്ചത്. ജോലി ലഭിക്കാൻ ഇവർ വൻതുകകൾ ആവശ്യപ്പെട്ട വിവരവും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകളും റെയിൽവേ റിക്രൂട്ട്മെൻ്റ് സെല്ലുകളുമാണ് നിലവിൽ റിക്രൂട്ട്മെൻ്റുകൾ നടത്തുന്നത്. റെയിൽവേയിൽ ജോലി ഉറപ്പാക്കുന്നതിന് കുറുക്കവഴികളോ ഇടനിലക്കാരോ ഇല്ലെന്നും നിർദേശത്തിൽ പറയുന്നു. മാത്രമല്ല റിക്രൂട്ട്മെൻ്റ് ബോർഡും റിക്രൂട്ട്മെൻ്റ് സെല്ലും അവരുടെ പേരിൽ പ്രവർത്തിക്കാൻ വ്യക്തികളെയോ ഏജൻസികളെയോ കോച്ചിംഗ് സെൻ്ററുകളെയോ അധികാരപ്പെടുത്തിയിട്ടുമില്ല. റിക്രൂട്ട്മെന്‍റ് സംബന്ധിച്ച അറിയിപ്പുകളും അപ്ഡേറ്റുകളും ആർആർബിയുടെയും ആർആർസിയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാറുണ്ട്. മാത്രമല്ല ഇവ മാധ്യമങ്ങൾ വഴിയും ഇത് ഉദ്യോഗാർഥികളെ അറിയിക്കാറുണ്ട്. റിക്രൂട്ട്മെൻ്റുകൾ സംബന്ധിച്ച വ്യക്തതയ്ക്കായി…

Read More

ഡ്രൈവര്‍ക്ക് പിന്നിൽ യുഡിഎഫ്, കെഎസ്ആര്‍ടിസി നന്നാവരുതെന്നാണ് ഇവരുടെ ആഗ്രഹമെന്ന് ഗതാഗത മന്ത്രി

കൊല്ലം: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ ഗതാഗത വകുപ്പിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. നടപടി നേരിട്ട ഡ്രൈവർക്കു പിന്നിൽ യുഡിഎഫ് ആണെന്നും ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് ഇവരുടെ  യൂണിയനാണെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു.

Read More

പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്നു മർദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

കൊല്ലം: സ്ഥിരമായി പൊതുസ്ഥലത്ത് കൂട്ടം കൂടി മദ്യപിക്കുന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചെന്ന വിരോധം നിമിത്തം പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അഞ്ചാലുംമൂട് പോലീസിന്‍റെ പിടിയിലായി. തൃക്കടവൂർ പനമൂട് കരിക്കവയൽ വീട്ടിൽ ദീപു എന്ന ഹരിസുധൻ(45), തൃക്കടവൂർ മുരുന്തൽ സജന മൻസിലിൽ നസീർ(42), തൃക്കടവൂർ കുപ്പണ തങ്കത്തെക്കതിൽ സലീം(52), തൃക്കടവൂർ നീരാവിൽ മണ്ണൂർ വടക്കതിൽ സുജിത്ത് എന്ന പ്രമോദ്(33) തൃക്കടവൂർ നീരാവിൽ സിയാദ്(42), എന്നിവരാണ് അഞ്ചാലുംമൂട് പോലീസിന്‍റെ പിടിയിലായത്. പ്രതികൾ പതിവായി അഞ്ചാലുംമൂട് ആണിക്കുളത്ത് ചിറ ഗ്രൗണ്ടിൽ വന്നിരുന്ന് മദ്യപിക്കുന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതിലുള്ള വിരോധമാണ് പൊലീസുകാരെ ആക്രമിക്കാൻ കാരണമാകുന്നത്. പ്രതികൾ സംഘം ചേർന്ന് മാരകായുധങ്ങളുമായി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാണ് എഫ് ഐ ആർ. അഞ്ചാലുംമൂട് പോലീസ് ഇൻസ്‌പെക്ടർ ഇ.ബാബുവിന്‍റെ നേതൃത്വത്തിൽ എസ് ഐമാരായ ഗിരീഷ്, സഞ്ജയൻ സി പി ഒമാരായ…

Read More