ദേശീയപാത യാത്രക്കാർക്ക് വൻ ആശ്വാസം; രാജ്മാർഗ് യാത്ര ആപ്പിൽ ഡിജിറ്റൽ ലോക്കൽ പാസും മാർഗമിത്ര സേവനവും

പരവൂർ: ദേശീയപാതകളിലെ യാത്രകൾ കൂടുതൽ വേഗത്തിലാക്കുന്നതിനും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു.കേന്ദ്ര സർക്കാരിന്‍റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനായ രാജ്മാർഗ് യാത്രയിൽ ഡിജിറ്റൽ ലോക്കൽ പാസ്, മാർഗമിത്ര സഹായ കേന്ദ്രം എന്നീ രണ്ട് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി. ടോൾ പ്ലാസകളിൽ നേരിട്ടെത്തി നിര നീളുന്ന ലൈനുകളിൽ നിൽക്കാതെ തന്നെ യാത്രാ പാസുകൾ വാങ്ങാനും തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാനും ഈ സാങ്കേതിക മുന്നേറ്റം സഹായിക്കും. സ്ഥിരമായി ദേശീയപാത വഴി സഞ്ചരിക്കുന്ന പ്രദേശവാസികൾക്ക് വലിയ അനുഗ്രഹമായിരിക്കും ഡിജിറ്റൽ ലോക്കൽ പാസ്. നിർദിഷ്ട ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വ്യക്തികൾക്കാണ് ഈ പ്രതിമാസ പാസിന് അപേക്ഷിക്കാൻ അർഹതയുള്ളത്. മുൻപ് രേഖകൾ നേരിട്ട് നൽകേണ്ടിയിരുന്ന സ്ഥാനത്ത് ഇനിമുതൽ ആപ്പ് വഴി പൂർണമായും ഓൺലൈനായി അപേക്ഷിക്കാം.…

Read More

സസ്യങ്ങൾ ഇനി തപാൽ വഴി വീട്ടിലെത്തും; ഗ്രീൻ എക്സ്പ്രസ് പദ്ധതിക്ക് മികച്ച പ്രതികരണം

പരവൂർ: സംസ്ഥാനത്തെ നഴ്സറികളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും ജീവനുള്ള സസ്യങ്ങൾ തപാൽ വഴി സുരക്ഷിതമായി അയയ്ക്കുന്നതിന് ഇന്ത്യ പോസ്റ്റ് ആരംഭിച്ച പുതിയ സംവിധാനത്തിന് വൻ ജനപ്രീതി.ഗ്രീൻ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന പരീക്ഷണ പദ്ധതിയിലൂടെ ആദ്യ മാസത്തിൽ തന്നെ 5.5 ലക്ഷം രൂപയുടെ വരുമാനമാണ് തപാൽ വകുപ്പ് നേടിയത്. തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രമുഖ നഴ്സറികളും ചെറുകിട കച്ചവടക്കാരും നിലവിൽ ഈ പാഴ്സൽ സൗകര്യം വിപുലമായി പ്രയോജനപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം 24 മുതൽ 48 മണിക്കൂറിനുള്ളിൽ ചെടികൾ കേടുപാടുകൾ കൂടാതെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് തങ്ങളുടെ പാഴ്സലുകൾ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കാർഷിക, ഹോർട്ടികൾച്ചർ മേഖലകൾക്ക് ശക്തമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പോസ്റ്റ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. വാണിജ്യ നഴ്സറികൾ, സ്വതന്ത്ര…

Read More

ബംഗ്ലാദേശ് റെയിൽവേയ്ക്ക് 200 ബ്രോഡ്‌ഗേജ് കോച്ചുകൾ നൽകാൻ ഇന്ത്യ

പരവൂർ: അയൽരാജ്യമായ ബംഗ്ലാദേശിലെ റെയിൽവേ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിനായി 200 ബ്രോഡ്‌ഗേജ് എൽഎച്ച്ബി കോച്ചുകൾ നൽകാൻ ഇന്ത്യൻ റെയിൽവേ.915 കോടി രൂപയുടെ ബൃഹത്തായ കരാറിന്‍റെ ഭാഗമായാണ് ഈ നടപടി. യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കിന്‍റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 2027 ഡിസംബറോടെ മുഴുവൻ കോച്ചുകളുടെയും വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വസാനത്തോടെയോ വരും മാസത്തിന്‍റെ തുടക്കത്തിലോ ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കും. ഇന്ത്യൻ റെയിൽവേയുടെ പ്രമുഖ കയറ്റുമതി വിഭാഗമായ റൈറ്റ്സ് ലിമിറ്റഡിന്‍റെ മേൽനോട്ടത്തിൽ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയാണ് ഈ ആധുനിക കോച്ചുകൾ നിർമിക്കുന്നത്.മുൻപ് ബംഗ്ലാദേശിൽ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതകളെത്തുടർന്ന് കയറ്റുമതി നിർത്തിവച്ചിരുന്നുവെങ്കിലും, നിലവിലെ പുതിയ സാഹചര്യത്തിൽ കയറ്റുമതി പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ 20 കോച്ചുകളടങ്ങിയ ട്രെയിൻ സെറ്റാണ് അയയ്ക്കുക. പഴക്കമേറിയ കോച്ചുകൾ മാറ്റി പുതിയവ വിന്യസിക്കുന്നതോടെ ധാക്കയെയും വടക്കൻ ജില്ലകളെയും ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ…

Read More

പകർച്ചപ്പനി പ്രതിരോധം: ശനിയാഴ്ചകൾ കെഎസ്ആർടിസിയിൽ ഡ്രൈ ഡേ ആചരിക്കും

ചാത്തന്നൂർ: കൊതുകുനിവാരണം ലക്ഷ്യമാക്കി ശനിയാഴ്ചകൾ ഡ്രൈ ഡേ ആയി ആചരിക്കാൻ കെഎസ്ആർടിസി. ഡങ്കിപ്പനി, ചിക്കൻ ഗുനിയ, മലേറിയ തുടങ്ങിയ കൊതുകു പരത്തുന്ന രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈ ഡേ ആചരണം. പകർച്ച പനി പ്രതിരോധത്തിന്‍റെയും കൊതുകുനിവാരണത്തിന്‍റെയും ഭാഗമായാണ് ഇത്. ഡ്രൈ ഡേ ദിവസം ജീവനക്കാർ, ഡിപ്പോ, വർക്ക് ഷോപ്പ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും കൊതുകു വളരാനിടയുള്ള സാഹചര്യങ്ങൾ കണ്ടെത്തി ഒഴിവാക്കണം. പഴയ ടയറുകൾ, മറ്റ് സ്പെയർ പാർട്സുകൾ എന്നിവയിൽ മഴ വെള്ളം കെട്ടി കിടക്കാതെ സൂക്ഷിക്കണം. പ്ലാസ്റ്റിക് കപ്പുകൾ, ചിരട്ടകൾ, കുപ്പികൾ എന്നിവ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യണം. വെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ മൂടണം. ഡ്രെയിനേജിലെ തടസങ്ങൾ നീക്കി ജലം ഒഴുക്ക് സുഗമമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകു നാശിനികളോ ബ്ലീച്ചിംഗ് പൗഡറോ തളിക്കണം. ഡിപ്പോയിലും വർക്ക് ഷോപ്പുകളിലും ശുചീകരണം നടത്തുകയും ശുചിത്വം പാലിക്കുകയും വേണം തുടങ്ങിയ…

Read More

റോഡിലെ കുഴിയടയ്ക്കാൻ ഇനി അഞ്ച് മിനിറ്റ്; അത്യാധുനിക സാങ്കേതികവിദ്യയുമായി പൊതുമരാമത്ത് വകുപ്പ്

പരവൂർ: റോഡുകളിലെ കുഴികൾ വെറും അഞ്ച് മിനിറ്റിൽ വേഗത്തിൽ അടച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള അത്യാധുനിക ഓട്ടമാറ്റിക് സാങ്കേതികവിദ്യയുമായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് രംഗത്ത്.പൂർണമായും ഓട്ടമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്പ്രേ, ഇൻജക്ഷൻ, പാച്ചിംഗ് എന്ന ഒറ്റ മെഷീനാണ് പൊതുമരാമത്ത് വകുപ്പ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. സെൻട്രൽ ഡൽഹിയിൽ കഴിഞ്ഞദിവസം ഈ പുതിയ മെഷീന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം വിജയകരമായി ആരംഭിച്ചു. തലസ്ഥാന നഗരിയിൽ വലിയ ഗതാഗതക്കുരുക്കുണ്ടാക്കാതെ വളരെ വേഗത്തിലും സ്ഥിരമായും കുഴികളടയ്ക്കാൻ പുതിയ വിദ്യയിലൂടെ സാധിക്കുമെന്ന് പരീക്ഷണപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരമ്പരാഗതമായി തുടരുന്ന കുഴിയടയ്ക്കൽ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തവും ലളിതവുമാണ് ഈ പുതിയ സംവിധാനം. ഉയർന്ന മർദത്തിൽ വായു കടത്തിവിട്ട് റോഡിലെ കുഴിയിലുള്ള പൊടിയും മറ്റ് മാലിന്യങ്ങളും പൂർണമായി നീക്കി ആദ്യം സ്ഥലം വൃത്തിയാക്കുകയാണ് ചെയ്യുന്നത്. ഇതിനുശേഷം ബിറ്റുമിൻ എമൽഷന്‍റെ പ്രത്യേക കോട്ടിംഗ്…

Read More

വൻകിട വ്യാപാരികളുടെ യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ നീക്കം

പരവൂർ: രാജ്യത്ത് ജനപ്രീതി നേടിയ യുപിഐ പണമിടപാടുകളിൽ ചില വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചാർജ് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്.വൻകിട വ്യാപാരികളിൽ നിന്ന് മാത്രം ഫീസ് ഈടാക്കാനുള്ള നിർദേശമാണ് ഇപ്പോൾ സർക്കാരിന്‍റെ സജീവ പരിഗണനയിലുള്ളത്. ഡിജിറ്റൽ പണമിടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി 2020ൽ വൻകിട വ്യാപാരികളിൽ നിന്ന് പൂർണമായും ഒഴിവാക്കി നൽകിയിരുന്ന മർച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റ് പുനഃസ്ഥാപിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. വാർഷിക വിറ്റുവരവ് ഒരു കോടി മുതൽ ഒന്നര കോടി രൂപയിൽ അധികമുള്ള വൻകിട ബിസിനസ് സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഈ പുതിയ നിരക്ക് ബാധകമാകുകയുള്ളൂ. കൂടാതെ 2,000 രൂപയിൽ അധികമുള്ള വലിയ യുപിഐ ഇടപാടുകൾക്ക് മാത്രമേ ഇത്തരത്തിൽ ഫീസ് ഈടാക്കുകയുള്ളൂവെന്നും സൂചനയുണ്ട്. തുടക്കത്തിൽ ഫീസ് ഒഴിവാക്കിയതിനെത്തുടർന്ന് രാജ്യത്തെ യുപിഐ ഇടപാടുകളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2016-17 സാമ്പത്തിക വർഷത്തിൽ വെറും രണ്ട്…

Read More

പ്രീമിയം എൽപിജി ഉപഭോക്താക്കൾക്കായി അടുത്ത തലമുറ എൽപിജി സിലിണ്ടറുമായി ഭാരത് ഗ്യാസ്

പരവൂർ: പ്രീമിയം എൽപിജി ഉപഭോക്താക്കൾക്കായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പുതിയ തലമുറ ലൈറ്റ് വെയിറ്റ് എൽപിജി സിലിണ്ടറായ ഭാരത്ഗ്യാസ് ലൈറ്റ് സിപ്പ് പുറത്തിറക്കി.ആധുനിക വേഗമേറിയ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത ഈ പുതിയ ഉത്‌പന്നം ഉപഭോക്താക്കൾക്ക് തത്ക്ഷണ പുതിയ കണക്ഷനുകളും എക്സ്പ്രസ് ഡെലിവറി സേവനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. മുംബൈയിൽ ആദ്യമായി അവതരിപ്പിച്ച ഈ പ്രീമിയം എൽപിജി സേവനം വരും ആഴ്ചകളിൽ കൂടുതൽ വിപുലമാക്കും. ഓഗസ്റ്റ് 15-ഓടെ 24 സംസ്ഥാനങ്ങളിലായി 100 പ്രധാന നഗരങ്ങളിലേക്ക് കൂടി ഈ ആധുനിക സിലിണ്ടർ വിതരണം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.ഭാരത് പെട്രോളിയത്തിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് ഖന്ന, ഡയറക്ടർ ശുഭങ്കർ സെന്നിന്‍റെ സാന്നിധ്യത്തിലാണ് പുതിയ ഉത്പ്പന്നത്തിന്‍റെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചത്. ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ കോമ്പോസിറ്റ് സിലിണ്ടറാണ് ലൈറ്റ് സിപ്പിനായി ഉപയോഗിക്കുന്നത്. തുരുമ്പെടുക്കാത്ത കട്ടിയുള്ള ശരീരം,…

Read More

മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്: പാറയ്ക്കൽ അബ്ദുള്ള എംഎൽഎ

തിരുവനന്തപുരം: മനുഷ്യസ്നേഹിയായ ഭരണാധികാരിയായിരുന്നു കഴിഞ്ഞ ദിവസം മൺമറഞ്ഞ ഖത്തർ മുൻ രാജാവ് അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയെന്ന് പാറയ്ക്കൽ അബ്ദുള്ള എംഎൽഎ.അമീറിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇൻഡോ – ഖത്തർ ഫ്രണ്ട്ഷിപ്പ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ബോബൻ പ്ലാസ ഹോട്ടൽ ഹാളിൽ ചേർന്ന സംഗമം ഉദ്ഘാടനം ടെയ്തു സംസാരിക്കുകയായിരുന്നു അബ്ദുള്ള എംഎൽഎ. ഭരണത്തിലിരുന്ന് ഐതിഹാസികമായ വിജയം വഹിച്ചു കൊണ്ടിരിക്കുക തന്നെ അടുത്ത ഭരണാധികാരിയെ അവരോധിച രാജാവായിരുന്നു അദ്ദേഹം. ഭരണ പങ്കാളിത്ത സാരഥിയായിരുന്ന തന്‍റെ പ്രിയപ്പെട്ട മകൻ ഷെയ്ഖ് തമീം ഹമദ് അൽതാനി രാജാവാക്കി. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഖത്തർ ഭൂമിയിൽ നിന്നും വാതകങ്ങൾ ശേഖരിച്ച് വിവിധ രാജ്യങ്ങളിലെക്ക് കയറ്റി അയച്ചു സമ്പന്നതയുടെ മടിത്തട്ടിലാക്കിയ ഖത്തറിന്‍റെ പിതാവാണ് ഹമദ് ബിൻ അമീർ. പ്രവാസികളെ സ്വദേശികളെക്കാൾ രാജാവ് സ്നേഹിച്ചിരുന്നു. ഇതിഹാസങ്ങളിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ലോക ഫുട്ബോളിന് ആതിഥേയത്വം ഏറ്റെടുത്ത്…

Read More

ട്രെയിനുകൾ സ്വന്തമായില്ല; എങ്കിലും കോടികളുടെ ലാഭവുമായി ഐആർസിടിസി

പരവൂർ: സ്വന്തമായി ഒരു ട്രെയിൻ പോലുമില്ലെങ്കിലും ഓരോ പാദത്തിലും നൂറുകണക്കിന് കോടി രൂപയുടെ അറ്റാദായവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ കുതിക്കുന്നു.ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം ട്രെയിനുകൾ ഓടിക്കുകയും ട്രാക്കുകൾ, സ്റ്റേഷനുകൾ, കോച്ചുകൾ എന്നിവയ്ക്കായി ഭീമമായ തുക ചെലവഴിക്കുകയും ചെയ്യുമ്പോൾ അതിന്‍റെ വാണിജ്യപരമായ ഡിജിറ്റൽ കുത്തക പൂർണമായും ഐആർസിടിസിയുടെ ബുക്കിംഗ് സ്ക്രീനിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകദേശം 50 ശതമാനം മൂലധന വരുമാനമാണ് ഇത്തരത്തിൽ ഒരു സാധാരണ കൺവീനിയൻസ് ഫീസിലൂടെ മാത്രം കമ്പനി സ്വന്തമാക്കുന്നത്. നിലവിൽ രാജ്യത്ത് റിസർവ് ചെയ്യുന്ന റെയിൽവേ ടിക്കറ്റുകളുടെ 89 ശതമാനവും ഐആർസിടിസി വഴിയാണ് കൈകാര്യം ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിദിനം ശരാശരി 13.88 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച കമ്പനി വർഷത്തിൽ 50 കോടിയിലധികം ടിക്കറ്റുകളാണ് പ്രോസസ് ചെയ്തത്. മറ്റ് പ്രമുഖ യാത്രാ പ്ലാറ്റ്‌ഫോമുകൾ വഴി യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാൻ തുടങ്ങിയാലും…

Read More

കെഎസ്ആർടിസിയിൽ മികച്ച കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും പുരസ്കാരം

ചാത്തന്നൂർ: കെഎസ്ആർടി സി യിലെ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സംസ്ഥാന തലത്തിൽ അവാർഡ് നല്കും.സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ്ഇത്. പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ ഓരോ യൂണിറ്റിൽ നിന്നും മൂന്നു വീതം കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിന് യൂണിറ്റ് അധികാരി അധ്യക്ഷനായ ഒരു കമ്മിറ്റി രൂപകരിക്കും. ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചിട്ടുള്ള ടാർജറ്റിന്‍റെ എത്ര ശതമാനം നേടുന്നു, പ്രതിദിന ഹാജരും സമയ കൃത്യതയും, യാത്രക്കാരോടുള്ള സമീപനവും പെരുമാറ്റവും, കൃത്യമായ ഡ്യൂട്ടി നിർവഹിക്കൽ എന്നീ നാല് പ്രധാന ചോദ്യങ്ങളും അതിന്‍റെ ഉപചോദ്യങ്ങളുമാണ് കണ്ടക്ടർമാരുടെ മാനദണ്ഡം. ഡ്രൈവർമാരുടെ കാര്യത്തിൽ ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചു നല്കിയിട്ടുള്ള ഇന്ധനക്ഷമതയാണ് പ്രധാനം. ഒരു ലിറ്റർ ഡീസലിൽ എത്ര കിലോമീറ്റർ ( കെഎംപിൽ ) നേടി എന്നതാണ് പ്രധാന മാനദണ്ഡം. സുരക്ഷിതമായ ഡ്രൈവിംഗ് (അപകട വിവരം ) പ്രതിദിന ഹാജർ സമയകൃത്യത, അച്ചടക്കം എന്നിവയാണ് മറ്റ്…

Read More