കാഞ്ഞിരപ്പള്ളി: കോളജിൽ പ്രവേശനം ലഭിച്ച നാൾ മുതൽ ഐറിനും മെറിനും പിരിയാത്ത കൂട്ടുകാരായിരുന്നു. ക്ലാസിലും പുറത്തും അവസാനം മരണത്തിലേക്കുള്ള യാത്രയിലും അവർ ചേർന്നിരുന്നു. ഇരുവർക്കും സമാനതകളും പലതായിരുന്നു. രണ്ടുപേരുടെയും പിതാക്കന്മാർ പോലീസ് ഉദ്യോഗസ്ഥർ. ഐറിന്റെ പിതാവ് പി.ടി. ജോർജ് എസ്ഐയും മെറിന്റെ പിതാവ് ദേവസ്യ പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമാണ്. ഇരുവർക്കും ഓരോ സഹോദരിമാരാണുള്ളത്.
Related posts
മത്തങ്ങയ്ക്കുള്ളിൽ മയക്കുമരുന്ന്; ട്രക്കിൽ കടത്താൻ ശ്രമിച്ച 3.5 കോടി വിലമതിക്കുന്ന ബ്രൗൺഷുഗർ പിടികൂടി
ഇംഫാൽ: മത്തങ്ങയ്ക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. അസം റൈഫിൾസും മണിപ്പുർ പോലീസും ചേർന്നു നടത്തിയ റെയ്ഡിലാണു ട്രക്കിൽ കടത്താൻ...ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതി മരിച്ചതിൽ; സംഭവത്തിൽ ദുരൂഹത
ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കോയമ്പത്തൂർ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തതാണെന്നാണു പോലീസിന്റെ പ്രാഥമിക...നാടിനെ നടുക്കിയ പാറമ്പുഴ കൂട്ടക്കൊല; പ്രതിക്കു തൂക്കുകയറില്‍ ഇളവ്; ഹൈക്കോടതി റദ്ദാക്കിയത് ജില്ലാ കോടതി പ്രഖ്യാപിച്ച വധശിക്ഷ
കോട്ടയം: കോട്ടയത്തെ നടുക്കിയ കൂട്ടക്കൊലപാതകമാണ് ഒൻപതു വർഷങ്ങൾക്കു മുമ്പ് പാറമ്പുഴയില്‍ സംഭവിച്ചത്. കേസില്‍ കോട്ടയം ജില്ലാ കോടതി പ്രഖ്യാപിച്ച വധശിക്ഷയാണ് ഹൈക്കോടതി...