വിവാഹപൂര്‍വ ലൈംഗികബന്ധവും ലിവിംഗ് ടുഗെദറും നിരോധിച്ച് ഈ രാജ്യം ! നിയമം ലംഘിച്ചാല്‍ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകള്‍…

വിവാഹപൂര്‍വ ലൈംഗിക ബന്ധവും ലിവിംഗ് ടുഗെദറും നിരോധിച്ച് പുതിയ നിയമം പാസാക്കി ഇന്തോനേഷ്യ.

ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്ന പുതിയ ക്രിമിനല്‍ കോഡ് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് ഏകകണ്ഠമായാണ് പാസാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിയമം ലംഘിക്കുന്നവര്‍ക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മാതാപിതാക്കളില്‍ നിന്ന് പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക.

സ്വദേശികള്‍ക്കും രാജ്യത്തെത്തുന്ന വിദേശികള്‍ക്കും ഇത് ബാധകമാണ്. ഇത് കൂടാതെ പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ അപമാനിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്റിനെ അപമാനിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പുതിയ നിയമഭേദഗതിക്കെതിരെ രാജ്യത്ത് വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ് ഭേദഗതിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Related posts

Leave a Comment