വലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും;നമുക്കൊക്കെ എന്തെങ്കിലുമൊക്കെ;പൊട്ടിത്തെറിച്ച് മണിയൻപിള്ള


ഭക്ഷണ കാര്യത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് കാണുമ്പോള്‍ ഭയങ്കര സങ്കടം വരും. വലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്പോള്‍, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക.

മുന്‍പ് ലൈറ്റ് ബോയ്‌സിനും കാമറ അസിസ്റ്റന്‍റ്മാര്‍ക്കും ഇലയില്‍ പൊതിഞ്ഞ് സാമ്പാര്‍ സാദോ തൈര് സാദോ ഒക്കെയാണ് കൊടുക്കുന്നത്.

അവരത് താഴെയിരുന്ന് പിച്ചക്കാര് കഴിക്കുന്ന പോലെയാണ് കഴിക്കുക. ഇത് കാണുമ്പോഴാണ് വല്ലാത്ത സങ്കടം വരുന്നത്.
-മണിയൻ പിള്ള രാജു

Related posts

Leave a Comment