ഗ്ലൗസ് വാങ്ങിയതിലും വന്‍ അഴിമതി ! മുന്‍പരിചയമില്ലാത്ത കമ്പനിയ്ക്ക്‌ നല്‍കിയത് 12 കോടിയുടെ കരാര്‍; മുന്‍കൂറായി നല്‍കിയത് ആറുകോടി…

പിപിഇ കിറ്റ് അഴിമതിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ മറ്റൊരു അഴിമതിക്കഥ കൂടി വെളിയില്‍ വരികയാണ്. രണ്ടാം കോവിഡ് തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി ഗ്ലൗസുകള്‍ ഓര്‍ഡര്‍ ചെയ്തതില്‍ നടന്ന ക്രമക്കേടാണ് ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് കേവലം പതിനൊന്നു ദിവസം പിന്നിടുമ്പോഴാണ് ഈ കരാര്‍ നടന്നിരിക്കുന്നത്. കേരളത്തിലെ കടകളില്‍ വില്‍ക്കുന്നതിലും ഇരട്ടിയിലധികം തുകയ്ക്ക് ഒരു കോടി ഗ്ലൗസുകളാണ് വാങ്ങിയത്. അതും പകുതി തുകയായ 6 കോടി രൂപ മുന്‍കൂറായി നല്‍കിയായിരുന്നു ഇടപാട്. എന്നാല്‍ പണം കൈപ്പറ്റിയിട്ടും വാഗ്ദാനം ചെയ്ത ഗ്ലൗസിന്റെ പകുതി പോലും കമ്പനി കേരളത്തില്‍ എത്തിച്ചില്ല. ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയായിരുന്നു നടപടി. ഒരു കോടി ഗ്ലൗസുകള്‍ യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്തു നല്‍കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ രംഗപ്രവേശം. ഇതേത്തുടര്‍ന്ന് മറ്റൊന്നും നോക്കാതെ 2021 മെയ് 31ന് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ പര്‍ച്ചേസ് ഓര്‍ഡര്‍…

Read More