സ്‌നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ കാപട്യം ! ആ കാഴ്ചപ്പാടിന് മാറ്റമുണ്ടാക്കിയത് ആ പെണ്‍കുട്ടിയെന്ന് വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യന്‍ സിനിമയിലെ യുവ സൂപ്പര്‍താരങ്ങളില്‍ പ്രമുഖനാണ് വിജയ് ദേവരക്കൊണ്ട.

പ്രായം 34 ആയെങ്കിലും താരം ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. ഇതിനിടയില്‍ രശ്മിക മന്ദണ്ണയുമായി പ്രണയത്തിലാണെന്ന വാര്‍ത്തയും ഇടയ്ക്ക് ഉയര്‍ന്നു വരും.

പ്രണയത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പം മുമ്പൊരു അഭിമുഖത്തില്‍ ദേവരകൊണ്ട വ്യക്തമാക്കുന്നുണ്ട്. ജിക്യു ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

പ്രണയ ജീവിതത്തില്‍ ഒരിക്കല്‍ പോലും ‘ഐ ലൗവ് യൂ ടൂ’ എന്ന് തിരിച്ചു പറഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. ഇതിനുള്ള കാരണവും വിജയ് വ്യക്തമാക്കുന്നുണ്ട്.

പ്രണയത്തിലാകാന്‍ ഇഷ്ടപ്പെടുന്നയാളാണ് താന്‍. പ്രണയകഥകളിലും താന്‍ വിശ്വസിക്കുന്നു. അത് തനിക്ക് സന്തോഷം നല്‍കും. പക്ഷേ, ഹൃദയം തകരുന്നതിനെ കുറിച്ച് തനിക്ക് ഭയമാണെന്നും വിജയ് പറയുന്നു.

സ്‌നേഹത്തെ കുറിച്ച് അച്ഛന്‍ നല്‍കിയ ഉപദേശമാണ് താന്‍ പിന്തുടര്‍ന്നതെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.

സ്‌നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ കാപട്യമെന്നും ലോകത്തിന്റെ കേന്ദ്രം പണമാണെന്നുമാണ് അച്ഛന്‍ പറഞ്ഞത്.

ഇത് തന്നില്‍ ആഴത്തില്‍ വേരൂന്നിയതിനാല്‍ മുതിര്‍ന്നപ്പോള്‍ ബന്ധങ്ങളില്‍ താന്‍ വിശ്വസിച്ചിരുന്നില്ല. തന്റെ അടുക്കല്‍ വരുന്നവരെല്ലാം ഒരു ആഗ്രഹവുമായാണ് വന്നതെന്ന് വിശ്വസിക്കാന്‍ തുടങ്ങി.

അവര്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞാല്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് തിരിച്ചു പറഞ്ഞിട്ടില്ല.

ഇന്നുവരെ, അത് സ്വാഭാവികമായി വരേണ്ടതുപോലെ വരുന്നില്ല. ഇതായിരുന്നു താരത്തിന്റെ മറുപടി.

തന്റെ ഈ കാഴ്ച്ചപ്പാടിന് പിന്നീട് മാറ്റമുണ്ടായതായും വിജയ് പറയുന്നു. ഒരു പെണ്‍കുട്ടിയുമായി ഏറെ കാലം അടുപ്പത്തിലായപ്പോഴായിരുന്നു അത്. എന്നാല്‍ ആ പെണ്‍കുട്ടി ഏതാണെന്ന് വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല.

Related posts

Leave a Comment