ടിവിഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നിങ്ങള്‍ തന്നെ തള്ളണം ഇതുപോലെ ! വിമര്‍ശിച്ചയാള്‍ക്ക് ഇടിവെട്ട് മറുപടി നല്‍കി ശ്വേതാ മേനോന്‍…

ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയില്‍ ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ സര്‍ക്കുലര്‍ റദ്ദാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി ശ്വേതാ മേനോനും രംഗത്തു വന്നിരുന്നു. വിവാദ സര്‍ക്കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ശ്വേത വ്യക്തമാക്കിയത്. എന്നാല്‍ ശ്വേതയുടെ നിലപാടിനെ ചില ആളുകള്‍ വിമര്‍ശിക്കുകയും ചെയ്തു. ഇത്തരത്തില്‍ തന്നെ പരിഹസിച്ച ആള്‍ക്ക് ശ്വേത നല്‍കിയ ചുട്ട മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് പറയുന്ന ആളാണ് ശ്വേതയെന്നും ഈ വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണെന്നുമായിരുന്നു വിമര്‍ശനം. ജനിച്ചതും വളര്‍ന്നതും കേരളത്തിന് പുറത്തായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം സ്വന്തമായി പഠിച്ചെടുത്തതാണെന്നായിരുന്നു ശ്വേതയുടെ മറുപടി. മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും നടി വ്യക്തമാക്കി.…

Read More

യെല്ലോ അലർട്ടോടെ നാളെ കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്; പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

  തിരുവനന്തപുരം: രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേയ് 31 ന് എത്തിച്ചേരുമെന്ന് പ്രവചിച്ചിരുന്ന കാലവര്‍ഷം ഇക്കുറി മൂന്നു ദിവസം വൈകിയാണെത്തിയത്. ആദ്യ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം വ്യാപകമായി മഴ ലഭിച്ചെങ്കിലും പിന്നീട് കാലവര്‍ഷം ദുര്‍ബലമാവുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് കാര്യമായ തോതില്‍ മഴ പെയ്തത്. ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ചൊവ്വാഴ്ച സജീവമാകാനാണ് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 11 സെന്‍റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഈ ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍…

Read More

ഇന്ന് ഒരു ലക്ഷം പേർക്ക് കോവിഡ്; രണ്ട് മാസത്തിനിടെ താഴ്ന്ന പ്രതിദിന കണക്ക്

      ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്‍റെ അതിവ്യാപനത്തിൽ നിന്നു രാജ്യം കരകയറുന്നതിന്‍റെ ആശ്വാസ വാർത്ത. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു മാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. 1,00,636 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റദിവസം 2,427 മരിക്കുകയും ചെയ്തു. രാജ്യത്ത് നിലവിൽ 2,89,09,975 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.   ഇതിൽ 2,71,59,180 പേർ രോഗമുക്തരായി. നിലവിൽ 14,01,609 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 3,49,186 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിലേക്കു കുറയുകയാണെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ 5.62 ശതമാനമാണ് രാജ്യത്തിന്‍റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി…

Read More

അഡ്മിനിസ്‌ട്രേറ്റർക്കെതിരെ പ്രതിഷേധം; ലക്ഷദ്വീപ് നിവാസികളുടെ നിരാഹാര സമരം തുടങ്ങി

  കവരത്തി: കേന്ദ്ര സര്‍ക്കാരും അഡ്മിനിസ്‌ട്രേറ്ററും നടപ്പാക്കുന്ന കിരാത നിയമങ്ങള്‍ക്കെതിരേ ലക്ഷദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സംഘടനകളും ഉള്‍പ്പെട്ടുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിലാണ് സമരം. രാവിലെ ആറ് ആരംഭിച്ച സമരം വൈകിട്ട് ആറു വരെയാണ്. സാധാരണ ജനങ്ങള്‍ വീട്ടിലിരുന്നും, ജനപ്രതിനിധികള്‍ വിവിധ വില്ലേജ് പഞ്ചായത്തുകള്‍ക്കു മുന്നില്‍ കറുത്ത ബാഡ്ജ് കെട്ടിയും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററെ പുറത്താക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്ലക്കാര്‍ഡുകളുമായാണ് സമരം.

Read More

കേരളത്തിൽ ആദ്യമായി “കന്നി സെഞ്ചുറി’ തികച്ച് പെട്രോൾ വില: പാറശാലയിൽ 101.14 രൂപ

  തിരുവനന്തപുരം: കേരത്തിൽ പെട്രോൾ വില നൂറു രൂപ തൊട്ടു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് എണ്ണവില സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിന് പാറശാലയിൽ ലിറ്ററിന് 101.14 രൂപയും ബത്തേരിയിൽ 100.24 രൂപയുമാണ് ഇന്നത്തെ വില. പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്. ഈ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഈ വർഷം മാത്രം 44 തവണ ഇന്ധനവില കൂട്ടി. പുതുക്കിയ വിലയോടെ സാധാ പെട്രോളിന് തിരുവന്തപുരത്ത് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കാഷ്മീര്‍…

Read More

ആറുവര്‍ഷം മുമ്പുള്ള പാക്കിസ്ഥാന്റെ വെളിപ്പെടുത്തല്‍! പതിനേഴ് ഇന്ത്യക്കാരുടെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ആഭ്യന്തരമന്ത്രാലയത്തിന്‍റെ ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്നു

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന, മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴ് ഇന്ത്യക്കാരുടെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ആഭ്യന്തരമന്ത്രാലയത്തിന്‍റെ ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന 17 ഇന്ത്യക്കാർ രാജ്യത്തെ ജയിലിൽ ഉണ്ടെന്ന് ആറുവർഷം മുന്പാണ് പാക്കിസ്ഥാൻ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ പൊതുജനങ്ങളിൽനിന്നു വിവരങ്ങൾ തേടി ഇവരുടെ ചിത്രങ്ങൾ ചേർത്ത് ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റിൽ അറിയിപ്പ് നൽകി. പാക്കിസ്ഥാനിലെ ശിക്ഷാകാലാവധി പൂർത്തിയാക്കിയെങ്കിലും പൗരത്വം സംബന്ധിച്ച സ്ഥിരീകരണമില്ലാത്തതിനാൽ ഇവരെ മോചിപ്പിക്കാനാകുന്നില്ലെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ഗുല്ലു ജാൻ, അജ്മീര, നഖ്വയ്, ഹസീന എന്നീ സ്ത്രീകളുൾപ്പെടെയാണ് പതിനേഴു പേർ. സോനു സിംഗ്, സുരീന്ദർ മഹ്തോ, പ്രഹ്‌ളാദ് സിംഗ്, സിൽറോഫ് സലിം, ബിർജു രാജു, ബിപാല, രുപി പാൽ, പൻവാസി ലാൽ, രാജാ മഹോളി, ശ്യാം സുന്ദർ, രമേശ്, രാജു റായി എന്നിവരാണു പുരുഷന്മാർ. ശിക്ഷാകാലാവധി കഴിഞ്ഞതോടെ 2015 ൽ ഇവരെ തിരിച്ചയയ്ക്കാൻ പാക്കിസ്ഥാൻ ശ്രമം…

Read More

നടി ലീന മരിയ പോള്‍ തിരിച്ചറിഞ്ഞു, രവി പൂജാരിയുടെ ശബ്ദം! അന്വേഷണസംഘം ഓണ്‍ലൈന്‍ മുഖേന നടിയുടെ മൊഴി രേഖപ്പെടുത്തി; പക്ഷേ…

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ നടി ലീന മരിയ പോള്‍ രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞു. \ഇന്നലെ വൈകിട്ടോടെ അന്വേഷണസംഘം ഓണ്‍ലൈന്‍ മുഖേന നടിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ലീന പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേക്ക് ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമാകും അന്വേഷണസംഘം കടക്കുക. കോവിഡ് സാഹചര്യത്തില്‍ മൊഴിയെടുപ്പിന് നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് ലീന മരിയ പോള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി ഒരുമണിക്കൂറോളം സമയമെടുത്ത് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മൂന്നു തവണ വാട്‌സാപ് കോള്‍ വഴി രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ലീന നേരത്തെ പറഞ്ഞിരുന്നു. രവി പൂജാരി ഇത് ശരിവച്ച് മൊഴി നല്‍കിയിട്ടുണ്ട്. കാക്കനാട് ആകാശവാണി നിലയത്തിലെത്തിച്ച് കഴിഞ്ഞ ദിവസം പോലീസ് ഇയാളുടെ ശബ്ദം റിക്കാർഡ് ചെയ്തിരുന്നു. അതിനിടെ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതിന്‍റെ നിര്‍ണായക വിവരങ്ങള്‍…

Read More

ബിജെപിക്ക് പുതിയ തലവേദന! സുരേന്ദ്രനു പിന്നാലെ മകന്‍റെ പേരും വിവാദത്തില്‍; തൃശൂരിലെത്തിച്ചത് പത്തു കോടിയോളം രൂപയെന്ന്; സുരേന്ദ്രനെ ഉടന്‍ ചോദ്യംചെയ്യും..

തൃശൂര്‍: കോടികളില്‍നിന്ന് കോടികളിലേക്കു പെരുകി കൊടകര കുഴൽപ്പണക്കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നു. കോഴിക്കോടുനിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നത് 9.80 കോടി രൂപയാണെന്നും ഇതില്‍ ആറരക്കോടി തൃശൂരില്‍ കൊടുത്തേല്‍പ്പിച്ച ശേഷം ബാക്കിയുള്ള മൂന്നരക്കോടിയലധികം രൂപയുമായി പോകുന്നതിനിടെയാണ് കൊടകരയില്‍ വച്ച് തട്ടിയെടുക്കപ്പെട്ടത് എന്നുമാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം. തൃശൂരില്‍ ആരോപണ വിധേയനായ ജില്ലാ നേതാവിനാണ് ആറരക്കോടി കൈമാറിയതെന്നും സൂചനകളുണ്ട്. അന്വേഷണസംഘം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളിലൊന്നായ തൃശൂരില്‍ പ്രചാരണത്തിനും മറ്റും ചിലവഴിക്കാനാണ് ഈ തുക എത്തിച്ചതെന്നാണ് പോലീസ് നിഗമനം. കോഴിക്കോടുനിന്ന് ധര്‍മരാജന്‍ പണവുമായി എത്തുന്ന വിവരം തൃശൂരിലെ നേതാക്കള്‍ക്കും അറിവുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കോഴിക്കോടു മുതല്‍ തൃശൂര്‍ വരെയുള്ള യാത്രയ്ക്കിടെ എന്തു പ്രശ്നമുണ്ടായാലും നേരിടാന്‍ ആവശ്യമായ സന്നാഹങ്ങളും ഒരുക്കിയിരുന്നു. ഇത്രയേറെ പണവുമായി കോഴിക്കോടുനിന്നു തൃശൂര്‍വരെ പരിശോധനകളെല്ലാം മറികടന്ന് ധര്‍മ്മരാജനും കൂട്ടരും എങ്ങനെ എത്തി എന്നതും പോലീസ്…

Read More

വിവാഹിതനാണ്, പക്ഷേ…! വിവാഹ വാഗ്ദനം നൽകി പെൺകുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റിൽ; കൊല്ലത്തെ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊല്ലം: വിവാഹ വാഗ്ദാനം നൽകി കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ചടയമംഗലം ഇളമാട് ചെറുവയ്ക്കൽ സ്വദേശി ഷംനാദ്(27)ആണ് അറസ്റ്റിലായത്. നഗ്ന ചിത്രം പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പോലീസിന് നൽകിയ പരാതിയിൽ പെൺകുട്ടി വ്യക്തമാക്കി. വിദേശത്തായിരുന്ന പ്രതി വിവാഹിതനാണ്. നാട്ടിലെത്തിയ ശേഷം ഭാര്യയുമായി പിണങ്ങി താമസിക്കുകയായിരുന്നു ഇയാൾ. ഈ സമയത്താണ് വിദ്യാർഥിനിയുമായി സമൂഹ മാധ്യമത്തിലൂടെ ഇയാൾ അടുക്കുന്നത്. താൻ വിവാഹിതനാണെന്ന കാര്യം ഇ‍യാൾ പെൺകുട്ടിയിൽ നിന്നും മറച്ചുവച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇയാൾ ഭീഷണി തുടങ്ങിയതെന്ന് പെൺകുട്ടി ആരോപിക്കുന്നു. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈവശമുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇതേതുടർന്നാണ് പെൺകുട്ടി പോലീസിനെ സമീപിച്ചത്. അറസ്റ്റ് ചെയ്ത ഷംനാദിനെ കോടതിയിൽ ഹാജരാക്കി. ഇയാൾ റിമാൻഡിലാണ്.

Read More

കേരളത്തിൽ ആദ്യമായി ‘കന്നി സെഞ്ചുറി’ തികച്ച് പെട്രോൾ വില! പാറശാലയിൽ 101.14 രൂപ; 2013ല്‍ പെട്രോൾ വില കൂടാനുള്ള കാരണമായി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെ…

തിരുവനന്തപുരം: കേരത്തിൽ പെട്രോൾ വില നൂറു രൂപ തൊട്ടു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് എണ്ണവില സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിന് പാറശാലയിൽ ലിറ്ററിന് 101.14 രൂപയും ബത്തേരിയിൽ 100.24 രൂപയുമാണ് ഇന്നത്തെ വില. പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്. ഈ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഈ വർഷം മാത്രം 44 തവണ ഇന്ധനവില കൂട്ടി. പുതുക്കിയ വിലയോടെ സാധാ പെട്രോളിന് തിരുവന്തപുരത്ത് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങളിലാണ്.…

Read More