വിദഗ്ധ പരിശീലനം നേടിയ 31 വനിതകൾ ദുബായ് പോലീസിന്‍റെ പ്രത്യേക സേനയിൽ! ഇവര്‍ക്ക് ലഭിച്ച പരിശീലനം ഇങ്ങനെയൊക്കെ…

ദുബായ് : ഷാർപ്പ് ഷൂട്ടിംഗ് ഉൾപ്പെടെ വിദഗ്ധ പരിശീലനം നേടിയ 31 വനിതാ കേഡറ്റുകൾ ദുബായ് പോലീസിന്‍റെ ഫസ്റ്റ് റെസ്പൊണ്‍ഡെർ ഫോഴ്സിൽ ചുമതലയേറ്റു. ആദ്യമായാണ് വനിതകളെ ഈ വിഭാഗത്തിൽ ചേർക്കുന്നത്. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുക, ഓടുന്ന വാഹനങ്ങളിൽ നിന്നും എതിരാളികളെ വെടിവയ്ക്കുക, അപകടകരമായ രീതിയിൽ ഓടിക്കുന്ന വാഹനങ്ങളെ നിർത്തിക്കുക തുടങ്ങിയവയിൽ അതിവിദഗ്ദ്ധ പരിശീലനം നൽകിയ ശേഷമാണ് പോലീസ് സേനയുടെ ഈ പ്രത്യേക വിഭാഗത്തിലേക്ക് എടുത്തിരിക്കുന്നത്. അപകട സ്ഥലങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനും ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

Read More

ആ കഥാപാത്രത്തിന്‍റെ അവസ്ഥ തന്നെയാണ് എന്‍റെ ജീവിതത്തിലും…! മനസുതുറന്ന്‌ ഇന്ദ്രൻസ്

ഇന്ദ്രൻസിന്‍റെ അവിസ്മരണീയ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഹോം. ഒടിടി പ്ലാറ്റ്ഫോമിലെത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. അതേസമ‍യം, ചിത്രത്തിലെ താൻ ചെയ്ത കഥാപാത്രത്തിന്‍റെ അവസ്ഥ തന്നെയാണ് തന്‍റെ യഥാർഥ ജീവിതത്തിലുമെന്ന് വെളിപ്പെടുത്തുകയാണ് ഇന്ദ്രൻസ്. സ്മാര്‍ട്ട്‌ഫോണൊക്കെ കൈകാര്യം ചെയ്യാന്‍ താന്‍ പിന്നോട്ടാണെന്നും പലതിനും കുട്ടികളുടെ സഹായം വേണമെന്നും താരം കൂട്ടിച്ചേർത്തു. ‘സിനിമയുടെ സെറ്റില്‍ എല്ലാവരും ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തരും. ഈ ഫോണും കാര്യങ്ങളുമൊക്കെ ഒരു പരിധി വിട്ടാല്‍ എന്തൊക്കെ പ്രശ്‌നങ്ങളാകും ഉണ്ടാക്കുക എന്നൊക്കെയാണ് ചിത്രം സംസാരിക്കുന്നത്. അതിനെ അതിന്‍റെ പരിധിയില്‍ നിർത്തണം.’- ഇന്ദ്രൻസ് പറയുന്നു.

Read More

അത് ഒരു പ്രണയവിവാഹമായിരിക്കും! തന്റെ വിവാഹത്തെക്കുറിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടി അനുശ്രീ പറയുന്നു…

മികച്ച കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. താരത്തിന്‍റേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏറെ നാളായി ആരാധകർ ചോദിക്കുന്നത് താരത്തിന്‍റെ വിവാഹത്തെക്കുറിച്ചാണ്. വിവാഹമുണ്ടെന്നും എന്നാൽ ഉടനെയുണ്ടാകില്ലെന്നുമായിരുന്നു താരം നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഈ ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. വിവാഹത്തെ പറ്റി അങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല, എന്ന് കരുതി വിവാഹം കഴിക്കില്ല എന്നൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും കുറച്ച്‌ നാള്‍ കൂടി ഇങ്ങനെ നടക്കണമെന്നാണ് ആഗ്രഹമെന്നും അനുശ്രീ പറഞ്ഞു. വിവാഹം ഒരു റെസ്പോണ്‍സിബിലിറ്റിയാണ്. കല്യാണം കഴിഞ്ഞ് ഹസ്ബന്‍റുണ്ട്. ജീവിതത്തെ അങ്ങനെ ഈസി കാര്യമായിട്ട് കാണുന്ന ഒരാളല്ല താനെന്നും താരം കൂട്ടിച്ചേർത്തു. ‘കല്യാണം കഴിച്ചാല്‍ ഒരു പ്രണയ വിവാഹമായിരിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അറേഞ്ച്ഡ് മ്യാരേജ് ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ താല്‍പര്യമില്ല. നമ്മളെ നല്ലത് പോലെ നോക്കുന്ന ആളായിരിക്കണം. നമ്മുടെ പ്രൊഫഷന്‍ എന്താണെന്ന് മനസിലാക്കുന്ന…

Read More

‘ചോക്ലേറ്റ്’ ഗണപതി, നിമജ്ജനം ചെയ്യുന്നത് പാലിൽ! ഒരു ബേക്കറി ഉണ്ടാക്കിയ ഗണപതി വിഗ്രഹത്തിന്‍റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് ലുധിയാന ആസ്ഥാനമായുള്ള ഒരു ബേക്കറി ഉണ്ടാക്കിയ ഗണപതി വിഗ്രഹത്തിന്‍റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡാർക്ക് ചോക്ലേറ്റ് ഉപയോഗിച്ചാണ് ഗണേശ വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഉത്സവങ്ങൾ ആഘോഷിക്കണമെന്ന സന്ദേശം നല്‍കുന്നതിനാണ് ചോക്ക്ലേറ്റ് ഗണപതി വിഗ്രഹം ഉണ്ടാക്കുന്നതെന്ന് ബേക്കറി ഉടമയായ ഹർജീന്ദർ സിംഗ് കുക്രേജ പറയുന്നു. 2015 മുതല്‍ ഇത്തരത്തില്‍ ചോക്ലേറ്റ് ഗണേശ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ വർഷത്തെ പരിസ്ഥിതി സൗഹൃദ വിഗ്രഹം 200 കിലോഗ്രാം ചോക്ലേറ്റിൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മുൻ വർഷങ്ങളെപ്പോലെ, വിഗ്രഹം ‘പാലിൽ നിമജ്ജനം’ ചെയ്യും. പിന്നീട് ഈ ചോക്ലേറ്റ് പാൽ ശേഖരിച്ച് പാവപ്പെട്ട കുട്ടികൾക്ക് വിതരണം ചെയ്യും.

Read More

ക്ഷേത്രത്തിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ പുതപ്പിനടിയിൽ മു‌ർഖൻ! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

ഉറങ്ങിക്കിടക്കുന്ന യുവാവിന്‍റെ പുതപ്പിനുള്ളിലേക്ക് മുർഖൻ പാന്പ് ഇഴഞ്ഞെത്തിയ വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ ബൻസ്വാരായിലുള്ള മണ്ഡരേശ്വർ ക്ഷേത്രത്തിനുള്ളിലാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ജയ് ഉപാധ്യായ എന്ന യുവാവിന്‍റെ പുതപ്പിനുള്ളിലേക്കാണ് മൂർഖൻ പാമ്പ് ഇഴഞ്ഞെത്തിയത്. തറയിൽ കട്ടിയുള്ള പുതപ്പുവിരിച്ചാണ് ഇയാൾ ഉറങ്ങിയിരുന്നത്. യുവാവിന്‍റെ ശരീരം മൂടിയിരുന്ന പുതപ്പിനുള്ളിലേക്ക് പാമ്പ് ഇഴഞ്ഞു കയറുന്നത് ദൃശ്യത്തിൽ കാണാം. അൽപസമയത്തിനുശേഷം യുാവവ് കാലിൽ നിന്ന് പാമ്പിനെ പുതപ്പിനൊപ്പം വലിച്ചെറിയുന്നത് വീഡിയോയിൽ കാണാം. പിന്നോട്ടു നീങ്ങിയ യുവാവിനെ പാമ്പ് ആക്രമിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം. ആരവല്ലി പർവത നിരകൾക്കു സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷപ്പാമ്പുകളും വന്യമൃഗങ്ങളുമൊക്കെ രാത്രിയിൽ ഇവിടെ വിഹരിക്കുന്നത് പതിവാണ്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്. ക്ഷേത്രാചാര പഠനത്തിന്‍റെ ഭാഗമായി 44 ദിവസമായി ക്ഷേത്രത്തിനുള്ളിലായിരുന്നു ജയ് ഉപാധ്യായയുടെ കിടപ്പ്.

Read More

എന്‍റെ പൊന്നു സാറെ അതിയാനെ ഓഫീസിലേക്ക് തിരിച്ച് വിളിക്കണേ..! കോവിഡിനൊപ്പം പ്രചാരം ലഭിച്ച സംഗതിയാണ്… അഭ്യര്‍ഥനയുമായി ഭാര്യയുടെ കത്ത്…

കോവിഡിനൊപ്പം പ്രചാരം ലഭിച്ച സംഗതിയാണ് വർക്ക് ഫ്രം ഹോം. ഓഫീസിൽ നിശ്ചിത സമയം മാത്രം ചെയ്യേണ്ടിയിരുന്ന ജോലി വർക്ക് ഫ്രം ഹോം ആയപ്പോൾ സമയം കൂടിയെന്ന പരാതിയാണ് പലർക്കുമുള്ളത്. എന്നാൽ ഭർത്താവിന്‍റെ വർക് ഫ്രം ഹോം സംവിധാനം പിൻവലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് അഭ്യർഥിക്കുന്ന ഭാര്യയുടെ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബിസിനസുകാരനായ ഹർഷ് ഗോയങ്കയാണ് കത്തിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല എന്ന ക്യാപ്ഷനോടെയാണ് ഹർഷ് ഗോയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്. താങ്കളുടെ തൊഴിലാളി മനോജിന്‍റെ ഭാര്യയാണ് എന്നു പറഞ്ഞാണ് കത്തു തുടങ്ങുന്നത്. അദ്ദേഹത്തെ ഇനിമുതൽ ഓഫീസിലെത്തി ജോലി ചെയ്യാൻ അനുവദിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. തന്‍റെ ഭർത്താവ് രണ്ട് ഡോസ് വാക്സിൻ എടുത്തെന്നും എ‌ല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ഭർത്താവ് പാലിക്കുമെന്നും കത്തിൽ പറയുന്നു. വർക് ഫ്രം ഹോം തുടർന്നാൽ തങ്ങളുടെ വിവാഹബന്ധം നീണ്ടുനിൽക്കില്ല. ഒരുദിവസം പത്തുതവണയോളം…

Read More

ചുറ്റിക കാണിച്ച് ഭയപ്പെടുത്തി 15 വയസുകാരിയെ രാത്രി മുഴുവന്‍…! പ്രതി സ്ഥിരം കുറ്റവാളി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ….

മുംബൈ: ചുറ്റിക കാണിച്ച് ഭയപ്പെടുത്തി 15 വയസുകാരിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ഉല്‍ഹാസ്‌നഗര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.‌ കല്യാണില്‍ നിന്ന് രാത്രി ഒമ്പതോടെ വന്നിറങ്ങിയ പെൺകുട്ടി രണ്ടു സുഹൃത്തുക്കൾക്കൊപ്പം റെയിൽവേ മേല്‍പ്പാലത്തിലൂടെ വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. ഒരാൾ കടന്നുപിടിക്കുകയും സുഹൃത്തുകളെ ചുറ്റിക കാട്ടി ഭയപ്പെടുത്തിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്നു ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. പിറ്റേദിവസം ഇ‍യാളുടെ പിടിയിൽ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി ഒരാളുടെ കൈയിൽ നിന്ന് ഫോണ്‍ വാങ്ങി സുഹൃത്തിനെ വിളിച്ച് കാര്യം അറിയിച്ചു. സുഹൃത്തിന്‍റെ നിർദേശപ്രകാരം പോലീസിൽ വിവരം അറിയിച്ചെങ്കിലും രണ്ട് പോലീസ് സ്‌റ്റേഷനുകളില്‍ വിളിച്ച് കാര്യം അറിയിച്ചെങ്കിലും അവർ കേസെടുക്കാന്‍ തയാറായില്ലെന്ന് റെയില്‍വേ പോലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ പോക്‌സോ…

Read More

Strona Oficjalna Zakłady Plus Kasyno Online

W dolnej fragmentu formularza znajdziesz nadzwyczajny przycisk „Mam szyfr promocyjny”. Należy obrócić bonusem, a później skorzystać z wybieranej opcji wypłaty. Są to różne e-wallety, karty płatnicze, a co więcej przelewy bankowe. Wprowadź poprawnie swój nr telefonu komórkowego, bowiem na niego dostaniesz kod sms, który będzie niezbędny do odwiedzenia prawidłowego zakończenia rejestrowania się konta. Chcę otrzymywać na ten link email informator-newsletter spośród aktualnościami i zapowiedziami. Analizując opinie użytkowników, możesz znaleźć następne oceny usług na GG bet pl. Najlepsze kasyna internetowe udostępniają wyłącznie bezpieczne kształty płatnicze (m. in. karta VISA lub Mastercard,…

Read More

Slottica Kasyno » Kasynopremia

Budowa Projektu Uzdrowiskowego Dla Kasyna Slottica ! klub hazardowy istnieje od 1998 roku, a wirtualna sala gier pojawiła się w 2012 roku. Więc można słusznie nazwać Slottica Modern casino prawdziwym starym timerem z bogactwem performświadczeń. Operatorem klubu jest Fabisony Small, który jest zarejestrowany na Cypsku. Wszystkie informacje na temat właścicieli i adresów prawnych można znaleźć w sekcji O nas. W razie kłopotów z obsługą warto zajrzeć perform najczęściej zadawanych pytań działu. Po wybraniu waluty należy określić narzędzie do zarządzania finansami, takie jak KARTA VISA, portfel QIWI itp., a następnie wprowadzić…

Read More

വീണ്ടും താലിബാൻ വിസ്മയം! ഇത്തവണ യുദ്ധവിമാനത്തിൽ ഊഞ്ഞലാട്ടം; ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

സൈനിക വിമാനത്തിന്‍റെ ചിറകിൽ കയറുകെട്ടി ഊഞ്ഞാലാടുന്ന താലിബാൻ ഭീകരരുടെ ദ‌ൃശ്യങ്ങൾ വൈറലാകുന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിജിയൻ ഷാവോയാണ് ഭീകരരുടെ ഉല്ലാസ വിഡിയോ ആദ്യം പുറത്തുവിട്ടത്. വിമാനങ്ങളിലും ഹെലികോപ്റ്ററുകളും കയറി താലിബാൻ ഭീകരർ നടത്തിയ ഫോട്ടോ ഷൂട്ടും വൈറലായിരുന്നു. അഫ്ഗാന്‍റെ കൈവശമുള്ള യുഎസ് നിർമിത ആയുധ-പ്രതിരോധ സംവിധാനങ്ങൾ താലിബാന്‍റെ കയ്യിൽ കിട്ടുമ്പോഴുള്ള അവസ്ഥ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. 73 എയർക്രാഫ്റ്റുകൾ, 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങൾ എന്നിവയാണ് ഉപയോഗശൂന്യമാക്കിയ ശേഷം യുഎസ് ഉപേക്ഷിച്ചത്. നിലവിൽ താലിബാന്‍റെ കൈവശമുള്ള ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങൾ യുഎസ് സൈന്യം ഇതുവരെ കണക്കാക്കിയിട്ടില്ല.  

Read More