പട്ടിണിയില്ലാതെ കുടുംബത്തോടൊപ്പം കഴിയണം സാർ, ആ പണം ഒന്നു തരുമോ..! കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്താൻ ഓടിയ വാഹനങ്ങളുടെ വാടകക്കുടിശിക കിട്ടാതെ ഡ്രൈവർമാർ

  തൃശൂർ: കൊറോണക്കാലത്ത് കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തുന്നതിനു സെക്ടറൽ മജിസ്ട്രേറ്റിന്‍റെ ആവശ്യത്തിനായി ഓടിയ വാഹനങ്ങളുടെ വാടകക്കുടിശിക കിട്ടാതെ ഡ്രൈവർമാർ. ജൂലൈ, ഓഗസ്റ്റ് മാസത്തെ തുകയാണു കിട്ടാത്തത്. കോവിഡ് കാലത്ത് ഓട്ടം ലഭിക്കാതെ ദുരിതമനുഭവിച്ചിരുന്ന ഘട്ടത്തിലാണു ജില്ലാ ഭരണ കൂടത്തിന്‍റെ ആവശ്യപ്രകാരം താലൂക്ക് തലത്തിൽ സെക്ടറൽ മജിസ്ട്രേറ്റിന്‍റെ ആവശ്യത്തിനായി ടാക്സികൾ ഓടിച്ചത്. കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തലായിരുന്നു സെക്ടറൽ മജിസ്ട്രേറ്റിന്‍റെ ചുമതല. മാസം 38,000 രൂപയാണ് ഓരു വാഹനത്തിന് നൽകാമെന്ന് ഉറപ്പു നൽകിയിരുന്നത്. ഇന്ധനച്ചെലവും മെയിന്‍റനൻസ് ചെലവും കഴിഞ്ഞാൽ 10,000 രൂപയേ ഡ്രൈവർക്കു കിട്ടിയിരുന്നുള്ളൂ. ഈ തുകയാണു രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത്. വാടകക്കുടിശിക എത്രയും വേഗം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണു മുന്നിലുള്ളതെന്ന് ഡ്രൈവർമാർ പറയുന്നു.

Read More

സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താല്‍പര്യപ്പെടുന്നില്ല ! ഈ പ്രവണത നല്ലതല്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി…

പുതിയ തലമുറയിലെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കുന്നതിനോടോ പ്രസവിക്കുന്നതിനോടോ താല്‍പര്യമില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോളജിക്കല്‍ സയന്‍സില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ സമൂഹം പാശ്ചാത്യ സ്വാധീനത്തിലാണ്. ആളുകള്‍ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. ‘ഇത് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. ഒരുപാട് ആധുനിക സ്ത്രീകള്‍ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിച്ചാല്‍തന്നെ ഇവര്‍ക്ക് പ്രസവിക്കാന്‍ താത്പര്യമില്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് താത്പര്യം. അവരുടെ ചിന്തയില്‍ കാര്യമായ മാറ്റമുണ്ടായിരിക്കുന്നു. അത് നല്ലതല്ല.’ – മന്ത്രി പറയുന്നു. ഏഴു ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ട്. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മള്‍ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

സ്റ്റിയറിംഗിന് ലോക്കായി, റോഡിൽ നിന്ന യുവതിയേയും  ബൈക്ക് കാരേയും  ഇടിച്ചു തെറിപ്പിച്ച്  കെഎസ്ആർടിസി; കല്ലമ്പലത്ത് സംഭവിച്ചത്…

കാട്ടാക്കട : ബാലരാമപുരം കല്ലമ്പലത്തിനു സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇലക്‌ട്രിക്ക് പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനുൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നിന് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് കിഴക്കേകോട്ടയിലേയ്ക്ക് പോകുകകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റിയറിംഗ് ലോക്ക് വീണതിനെതുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രക്കാരാനായ കാരക്കോണം മെഡിൽക്കൽ കോളജിലെ ബയോ മെഡിക്കൽ വിഭാഗത്തിലെ ജീവനക്കാരൻ പാപ്പനംകോട് ചവനച്ചവിള അനുഗ്രഹ ഹൗസിൽ വിപിൻ ( 35), റോഡിൽ നിന്ന ആലുവിള പുത്തൻ വീട്ടിൽ മഞ്ചു (28), കാവുവിള സ്വദേശി രാജം (50), കെഎസ്ആർടി ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി അബ്ദുൾ സലാം (45), കണ്ടക്ടർ ഷൈനി (45) എന്നിവർക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ പോകാനായി ഭർത്താവിനെ കാത്ത് നിൽക്കുകയായിരുന്ന മഞ്ചുവിനു ബസ് ഇടിച്ചിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ മെഡിക്കൽ…

Read More

റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിലെ കാറുകൾ തല്ലിത്തകർത്ത സംഭവം; കരാറുകാർക്കെതിരേ കാർ ഉടമകൾ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

  തിരുവനന്തപുരം: തന്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ടിരുന്ന കാറുകൾ തല്ലിത്തകർത്ത പൂജപ്പുര സ്വദേശി ഏബ്രഹാം (18)നെ പോലീസ് അറസ്റ്റ് ചെയ്തു. കാറുകളിൽ നിന്നുംമോഷ്ടിച്ച സാധനങ്ങൾ നശിപ്പിച്ചെന്നാണ് പ്രതി പോലീസിനു മൊഴി നൽകിയിരിക്കുന്നത്. ശനി രാത്രി തന്പാനൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ടിരുന്ന 19 കാറുകളാണ് ഇയാൾ അടിച്ചു തകർത്തത്. ഇന്നലെ രാവിലെ കാറുകൾ എടുക്കാൻ ഉടമസ്ഥർഎത്തിയപ്പോഴാണ് കാറുകൾ തകർത്ത നിലയിൽ കണ്ടത്. മിക്ക കാറുകളുടേയും വിൻഡോ ഗ്ലാസുകളാണ് തകർത്തിരിക്കുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഒരാൾ മാത്രമാണ് പ്രതിയെന്നു തിരിച്ചറിഞ്ഞത്. കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്‍റെ സ്പീക്കർ ഉൾപ്പെടെയുള്ളവ ഉൗരിയെടുക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. അതേസമം പണം വാങ്ങി പാർക്കിംഗ് ഒരുക്കുന്നതിനു കരാർ എടുത്തവരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് കാറുകൾ തകർക്കപ്പെട്ടതിനു പിന്നിലെന്ന് കാർ ഉടമകൾ പറഞ്ഞു. പണം നൽകിയാണ് കാർ പാർക്ക് ചെയ്തത്. കാർ…

Read More

ചാമ്പ്യൻ ടൈസൺ ഫ്യൂരി

നെവാഡ (യുഎസ്): ആധുനിക ഹെവിവെയ്റ്റ് ബോക്സിംഗിലെ ക്ലാസിക് പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ അമേരിക്കയുടെ ഡിയോട്രി വിൽഡറിനെ നോക്ക് ഔട്ടാക്കി ഇംഗ്ലീഷുകാരൻ ടൈസണ്‍ ഫ്യൂരി ഡബ്യുബിസി (ലോക ബോക്സിംഗ് കൗണ്‍സിൽ) ചാന്പ്യൻഷിപ്പ് നിലനിർത്തി. 11-ാം റൗണ്ടിലാണ് ഫ്യൂരി, വിൽഡറിനെ നോക്ക് ഔട്ടാക്കിയത് (ഇടിച്ചുവീഴ്ത്തൽ). ദ ബ്രൗണ്‍ ബോംബർ എന്നറിയപ്പെടുന്ന വിൽഡർ പോരാട്ടത്തിനിടെ രണ്ട് തവണ ടൈസണ്‍ ഫ്യൂരിയെ നോക്ക് ഡൗണ്‍ (നിലത്ത് വീഴുക) ചെയ്തിരുന്നു.

Read More

വലകുലുക്കൽ തുടരുന്നു… റൊണാൾഡോ @ 112

  ലിസ്ബണ്‍: രാജ്യാന്തര ഫുട്ബോൾ ഗോളടിയിൽ റിക്കാർഡുകാരനായ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ വലകുലുക്കൽ തുടരുന്നു. റിക്കാർഡ് ഗോൾ നേട്ടം റൊണാൾഡോ 112 ആക്കി പുതുക്കി. രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഖത്തറിനെതിരേ പോർച്ചുഗൽ 3-0നു ജയിച്ച മത്സരത്തിൽ സിആർ7ന്‍റെ വകയായി ഒരു ഗോളുണ്ടായിരുന്നു. മത്സരത്തിന്‍റെ 37-ാം മിനിറ്റിൽ റൊണാൾഡോ നേടിയ ഗോളിൽ പോർച്ചുഗൽ ലീഡ് സ്വന്തമാക്കി. 46-ാം മിനിറ്റിൽ റൊണാൾഡോയെ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്‍റോസ് പിൻവലിച്ചു. എങ്കിലും ഹൊസെ ഫോണ്ടെ (48’), ആന്ദ്രേ സിൽവ (90’) എന്നിവരിലൂടെ പോർച്ചുഗൽ രണ്ടു തവണകൂടി ഖത്തറിന്‍റെ വലകുലുക്കി. യൂറോ രാജ രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച യൂറോപ്യൻ പുരുഷ താരമെന്ന റിക്കാർഡ് ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക്, 181 മത്സരങ്ങൾ. ഖത്തറിനെതിരായ സൗഹൃദ മത്സരത്തിൽ ഇറങ്ങിയതോടെയാണിത്. സ്പാനിഷ് പ്രതിരോധതാരം സെർജിയൊ റാമോസിനെയാണ് (180) റൊണാൾഡോ പിന്തള്ളിയത്. ലോകത്തിൽ…

Read More

നടൻ നെടുമുടി വേണു ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരം

  തിരുവനന്തപുരം: നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യ നില ഗുരുതരമെന്നാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിലാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. നേരത്തേ കോവിഡ്‌ ബാധിച്ചിരുന്നു. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടർമാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read More

ലോക്നാഥ് ബെഹ്റയെ ന്യായീകരിച്ചു വീണ്ടും മുഖ്യമന്ത്രി; ബെഹ്റ അവിടെ പോയത് എന്തിനെന്ന് വ്യക്തമല്ല…

തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോൻസന്‍റെ പക്കലുള്ള വസ്തുക്കൾ പുരാവസ്തുവാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവെയാണെന്നും നിയമസഭയിൽ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി മറുപടി നൽകി. അതേസമയം, മോൻസണുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചു. ബെഹ്റ അവിടെ പോയത് എന്തിനെന്ന് വ്യക്തമല്ല. ഇഡി അന്വേഷണത്തിന് ബെഹ്റ നിർദേശം നൽകിയത് സംശയം തോന്നിയതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്‍റെ കൊക്കൂൺ സൈബർ കോൺഫറൻസിൽ മോൻസൺ പങ്കെടുത്തതായി രേഖകളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലെ ചെമ്പോല വ്യാജമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ചെമ്പോല യഥാർഥമാണെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

Betwinner Betwinner Giriş Adresi Betwinner Güncel Giriş 2021

Betwinner Giriş, Erişim Ve Kayıt 2022 İçerik Betwinner Üyelik Şirketinde Yeni Giriş Oluşturuluyor Betwinner Betwinner Para Çekme Betwinner Üyelik & Giriş Adresi İle İlgili Her Şey Betwinner Kaydı Detaylı Rehber Betwinner Kaydı Nasıl Olunur Betwinner Üyelik Ve Giriş Adresi Hakkında Bilmeniz Gerekenler Betwinner Para Yatırma Betwinner Slot Oyunları Kolay Mı? Betwinner Bahis Şirketi Güvenilir Mi? Betwinner Kaydı Nasıl Yapılır Detayları Betwinner’da Hesap Açmak İçin Hangi Adımlar Uygulanır? Betwinner Güncel Bonuslar Betwinner Para Çekmenin Kolay Yöntemi Betwinner yeni giriş işlemi, site üzerinden veya mobil uygulamalar sayesinde gerçekleştikten sonra artık yeni bir…

Read More