മെയ്ഡ് ഇൻ നെടുമങ്ങാട് @ ദൂരദർശൻ ഡെയ്സ്..!

ടി.ജി.ബൈജുനാഥ്മൊബൈലും ലാപ്ടോപ്പും സ്മാർട്ട് ടിവിയുമുള്ള ഒരു കാലഘട്ടത്തിനു മുന്പ് നമ്മൾ ഇങ്ങനെയായിരുന്നു, നമുക്ക് ഇങ്ങനെയൊരു കാലമുണ്ടായിരുന്നു, അന്ന് നമ്മൾ ഇങ്ങനെയാണു ജീവിച്ചത് എന്നതിന്‍റെ ഒാർമപ്പെടുത്തലുമായി ഒരു സിനി മ വരികയാണ്. ഒരു നൊസ്റ്റാൾജിക് പീര്യോഡിക് സിനിമ. ദേശീയപുരസ്കാരം നേടിയ ആളൊരുക്കത്തിനു ശേഷം വി.സി. അഭിലാഷ് രചന യും സംവിധാനവും നിർവഹിച്ച ‘സബാഷ് ചന്ദ്രബോസ്’. ‘വിഷ്ണു ഉണ്ണികൃഷ്ണൻ – ജോണി ആന്‍റണി കോംബോയിൽ ഫാമിലി ത്രില്ലർ മൂഡിൽ ഒരു സാമൂഹികകഥ പറയുകയാണ്. 1986 കാലഘട്ടത്തിലെ കേരളത്തിലെ ഒരു ഗ്രാമഭൂമികയിലെ രസകരമായ ചില കാര്യങ്ങളാണ് സിനിമ പറയുന്നത്. അത് എല്ലാവരെയും കണക്ട് ചെയ്യും; നിങ്ങൾ ഗ്രാമാനുഭവമുള്ളവരാണെങ്കിൽ പ്രത്യേകിച്ചും.’- വി.സി. അഭിലാഷ് പറയുന്നു.  നെടുമങ്ങാടിന്‍റെ കഥയാണ്‘ ആളൊരുക്കം ചെയ്ത ഞാൻ ആയിരുന്നില്ല സബാഷ് ചന്ദ്രബോസിലേക്ക് എത്തിയപ്പോൾ’ – വി.സി. അഭിലാഷ് പറയുന്നു. ‘അക്കാദമിക്കലായി ഏറെ അംഗീകാരം കിട്ടിയതിനാൽ ആളൊരു ക്കവുമായി…

Read More

ഫേസ്ബുക്ക് ഉപയോഗിക്കുന്നതൊക്കെ അമ്മാവന്മാരല്ലേ; വിവാദ സംഭഷണത്തെക്കുറിച്ച് അനിഘ

വളരെ ചെറുപ്രായത്തിൽത്തന്നെ വെള്ളിത്തിരയിലെത്തിയ താരമാണ് അനിഘ സുരേന്ദ്രന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, അജിത്ത് തുടങ്ങി മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങളുടെ മകളുടെ വേഷത്തിലാണ് അനിഘ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. അടുത്തയിടെ സോഷ്യല്‍ മീഡിയ പേജുകളെക്കുറിച്ച് നടി പറഞ്ഞ കാര്യം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നതൊക്കെ അമ്മാവന്മാരല്ലേ എന്നാണ് ഒരു അഭിമുഖത്തില്‍ അനിഘ പറഞ്ഞത്. ഇതു വിവാദമായി മാറി. എന്നാല്‍ ഇത്രയും പ്രശ്‌നമാവുമെന്ന് അന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ… ഇത്രയും വിവാദമാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കാരണം എന്‍റെ ചുറ്റിലുമുള്ള എല്ലാവരും പറയുന്ന ഡയലോഗാണിത്. അത് ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു എന്നേയുള്ളു. ഫേസ്ബുക്ക് കുറച്ചൂടി വായനയെ ഇഷ്ടപ്പെടുന്നവരാണ് നോക്കുന്നത്. കുറച്ച് മുന്നേയുള്ള ആപ്പാണ് ഫേസ്ബുക്ക്. ആ സമയത്തുള്ളവരാണ് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇന്‍സ്റ്റാഗ്രാം അതിന് ശേഷമാണ് സജീവമാവുന്നത്. അത് ഇപ്പോഴുള്ളവര്‍ ഉപയോഗിക്കുന്നു. ഞങ്ങള്‍ വയസാവുമ്പോള്‍ അതും ഇതുപോലെ…

Read More

സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ല ! വൈറലായി ‘അവന്‍’

ആത്മാര്‍ഥമായി പ്രയത്‌നിച്ചാല്‍ ആഗ്രഹിക്കുന്നതെന്തും സ്വന്തമാവുമെന്ന സന്ദേശം പകരുന്ന ഹ്രസ്വചിത്രം ‘അവന്‍’ വൈറലാകുന്നു. സ്‌നേഹത്തെ പണം കൊണ്ടളന്ന് തോല്‍പ്പിക്കുന്നവരുടെ ഈ ലോകത്ത് യഥാര്‍ഥ സ്‌നേഹത്തിന്റെ വില മനസ്സിലാക്കിത്തരുകയാണ് ഈ ഹ്രസ്വചിത്രം. സഞ്ചു പുത്തന്‍പുരയ്ക്കല്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എസ് ജെ ബിജോ കോട്ടയമാണ്. ന്യൂ ബീറ്റ്‌സ് എന്റര്‍ടെയ്‌നേഴ്‌സ് ആണ് നിര്‍മാണ്ം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുനില്‍ ആശാന്‍, ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി: അനില്‍ പി സാമുവല്‍, സംഗീതം: അനിത് പി ജോയ്, സൗണ്ട് ഡിസൈന്‍: ശ്യാം പ്രതാപ്, എഡിറ്റിംഗ്: അനന്തു ബിനു, ആര്‍ട്ട്: മധു ഡി എന്നിവര്‍ നിര്‍വഹിക്കുന്നു.

Read More

സിനിമ ആസ്വദിച്ച് തുടങ്ങിയ കാലംമുതൽ അച്ഛന്‍റെ ഫാൻബോയി;ഗോകുലിന് ചിലത് പറയാനുണ്ട്

രാഷ്‌ട്രീയം നോക്കാതെ അച്ഛൻ ചെയ്യുന്ന സഹായങ്ങളെ മോശമാക്കി പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരാറുണ്ട്. ആരും വച്ചുനീട്ടിയ റോളല്ല പാപ്പനിലേത്. എന്‍റെ കഥാപാത്രത്തെക്കുറിച്ച് ആദ്യം അറിഞ്ഞത് അച്ഛനാണ്. സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ മൈക്കിളിന്‍റെ റോൾ എനിക്ക് പറ്റിയതാണെന്ന് അച്ഛന് തോന്നിയിരുന്നു. പക്ഷേ ജോഷിസാറിനോട് പറഞ്ഞില്ല. പിന്നീട് ജോഷിസാർതന്നെയാണ് ഗോകുലിന് ഈ ക്യാരക്ടർ ചെയ്തുകൂടേയെന്നു തിരക്കിയത്. അങ്ങനെയാണ് സിനിമയുടെ ഭാഗമായത്. സിനിമ ആസ്വദിച്ച് തുടങ്ങിയ കാലംമുതൽ അച്ഛന്‍റെ ഫാൻബോയിയാണ് ഞാൻ. ഇപ്പോൾ ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. അച്ഛന്‍റെ ഗുരുനാഥനാണ് ജോഷിസാർ. രണ്ടുപേരും ചേർന്നെടുത്ത ഹിറ്റ് സിനികളെല്ലാം കണ്ടുവളർന്ന ആളാണ് ഞാൻ. ജോഷിസാറിന്‍റെ അടുത്തെത്തുമ്പോൾ അച്ഛൻ ആളാകെ മാറും. വളരെ സൗമ്യനായി സാർ പറയുന്നതുപോലെ അഭിനയിക്കും. ഞാനൊരു തുടക്കക്കാരനായതുകൊണ്ട് തന്നെ നല്ല പേടിയുണ്ടായിരുന്നു. -ഗോകുൽ സുരേഷ്

Read More

ജയ് ഭീമിലേത്  മികച്ച പ്രകടനം; സൂര്യ തനിക്ക് തന്ന സമ്മാനത്തെക്കുറിച്ച് ലിജോമോൾ

ജയ് ഭീം സിനിയുടെ ഷൂട്ടിംഗ് തീരാറായപ്പോഴായിരുന്നു സംഭവം. സൂര്യയുടെ സഹായിയായ കുമാര്‍ എന്നെ സാര്‍ വിളിക്കുന്നുണ്ടെന്നും കാരവാനിലേക്ക് ചെല്ലാന്‍ പറയുകയായിരുന്നു. എന്താണെന്നറിയാതെയാണ് കയറിച്ചെന്നത്. ഇരിക്കാന്‍ പറഞ്ഞു. നല്ല പ്രകടനമായിരുന്നെന്ന് പറഞ്ഞ് ഒരു ഗിഫ്റ്റ് തന്നു. ഈ കഥാപാത്രം നന്നായി ചെയ്തതിനുള്ള സമ്മാനമായി വച്ചോളൂ എന്നു പറഞ്ഞാണ് തന്നത്. എന്താണ് അതിനകത്തെന്ന് ആദ്യം മനസിലായില്ല. തിരിച്ച് എന്‍റെ കാരവനിലേക്ക് വന്ന് തുറന്നുനോക്കിയപ്പോഴാണ് ഒരു സ്വര്‍ണമാലയാണെന്ന് മനസിലായത്. എന്നെയും രജിഷയെയും കൂടിയാണ് കാരവാനിലേക്ക് ക്ഷണിച്ചത്. ഞങ്ങള്‍ ചെന്ന് കണ്ടു, സംസാരിച്ചു. അദ്ദേഹം ചോദിച്ചതിന് മറുപടി പറഞ്ഞു എന്നല്ലാതെ തിരിച്ചൊരക്ഷരം അങ്ങോട്ട് ചോദിക്കാന്‍ പറ്റിയില്ലാ. -ലിജോ മോൾ

Read More

ക്ഷുദ്രജീവികളെ തുരത്താന്‍ ചെയ്ത പണിപാളി; ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് എട്ടു വയസുകാരി മരിച്ചു. വീട് വൃത്തിയാക്കുന്നതിന് ഉപയോഗിച്ച കീടനാശിനിയാണ് മരണകാരണമെന്നാണ് വിവരം. കണ്ണൂര്‍ സ്വദേശികളായ വിനോദ്, നിഷ ദമ്പതികളുടെ മകളാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ ബംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ബംഗളൂരുവിലെ വാടകവീട്ടില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇവര്‍ വെള്ളിയാഴ്ച നാട്ടിലേയ്ക്ക് പോയിരുന്നു. വീട്ടിലെ ക്ഷുദ്രജീവികളെ തുരത്താന്‍ വീട്ടുടമസ്ഥന്‍ ഇവിടെ കീടനാശിനി ഉപയോഗിച്ചിരുന്നു. തിങ്കളാഴ്ച തിരികെ വീട്ടിലെത്തിയ ഇവര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെങ്കിലും യാത്രാക്ഷീണമാണെന്ന് കരുതി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വെള്ളത്തില്‍ കാപ്പി ഉണ്ടാക്കി കുടിച്ചിരുന്നു. പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു. കീടനാശിനി അകത്തു ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

Read More

വീണ്ടും ബിരിയാണി വിവാദം ! ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ബിരിയാണി വാങ്ങാന്‍ ചെലവിട്ടത് 43 ലക്ഷം; എന്നാല്‍ കഴിച്ചവര്‍ ആരുമില്ല…

ഇപ്പോള്‍ ബിരിയാണി വിവാദങ്ങളുടെ കാലമാണ്. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടന എസ്എഫ്‌ഐ വരെ ബിരിയാണി വിവാദത്തില്‍പ്പെട്ടു. ഇപ്പോഴിതാ മറ്റൊരു ബിരിയാണിത്തട്ടിപ്പിന്റെ കഥയാണ് വെളിയില്‍ വരുന്നത്. ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ബിരിയാണി വാങ്ങാനായി 43 ലക്ഷം രൂപ ചെലവിട്ട ജമ്മു കാശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ആരാധകരുടെ പരാതിയില്‍ അഴിമതി വിരുദ്ധ വിഭാഗം ഫുട്‌ബോള്‍ അസോസിയേഷനെതിരെ അന്വേഷണം തുടങ്ങിയതായാണ് കശ്മീരിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി ജമ്മു കശ്മീര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കിയ തുകയാണ് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയത്. ജെകെഎഫ്എ പ്രസിഡന്റ് സമീര്‍ താക്കൂര്‍, ട്രഷറര്‍ സുരിന്ദര്‍ സിങ് ബണ്ടി, ചീഫ് എക്‌സിക്യൂട്ടിവ് എസ്.എ. ഹമീദ്, ജെകെഎഫ്എ അംഗം ഫയാസ് അഹമ്മദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. കൃത്രിമമായി ഉണ്ടാക്കിയ ബില്ലുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഖേലോ ഇന്ത്യ, മുഫ്തി…

Read More

പണം തിരികെ നല്‍കുന്നതിലും ക്രമക്കേടുകൾ; കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണംതിരികെ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി

തൃശൂര്‍: കരുവന്നൂരില്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണംതിരികെ നല്‍കുന്നത് തല്‍കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പണം തിരികെ നല്‍കാമെന്നും കോടതി പറഞ്ഞു. പണം തിരികെ നല്‍കാത്തത് ചോദ്യം ചെയ്ത് നിക്ഷേപകരില്‍ ചിലര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പണം തിരികെ നല്‍കാം. എന്നാല്‍ ആര്‍ക്കൊക്കെയാണ് പണം നല്‍കുന്നതെന്ന് കോടതിയെ ധരിപ്പിക്കണം.പണം എങ്ങനെ തിരിച്ചു നല്‍കുമെന്നു സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. പണം തിരികെ നല്‍കുന്നതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് നിക്ഷേപകർ സമർപ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സ്വാധീനമുള്ളവര്‍ക്ക് പണം വേഗത്തില്‍ ലഭിക്കാനുള്ള സാധ്യതയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Read More

ചൈല്‍ഡ് പോണിന് പണമിടപാട് നടത്താന്‍ പോണ്‍ ഹബ്ബിന് സഹായം ! വിസയ്‌ക്കെതിരേ പരാതി…

പോണോഗ്രാഫിക് കമ്പനിയായ മൈന്‍ഡ്ഗീക്കിന്റെ ഉടമസ്ഥതയിലുള്ള പോണ്‍സൈറ്റായ പോണ്‍ഹബ്ബില്‍ ‘ചൈല്‍ഡ് പോണ്‍’ ഉള്ളടക്കങ്ങളിലൂടെ പണം സമ്പാദിക്കുന്നതിനുള്ള സേവനങ്ങള്‍ നല്‍കിയ വിസയ്ക്കെതിരേയുള്ള പരാതി സ്വീകരിച്ച് യുഎസ് കോടതി. പരാതി തള്ളണമെന്ന വിസയുടെ ആവശ്യം കാലിഫോര്‍ണിയയിലെ ജഡ്ജ് കോര്‍മാക് കാര്‍നീ അംഗീകരിച്ചില്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ വീഡിയോകള്‍ ഫില്‍റ്റര്‍ ചെയ്യുന്നതില്‍ സൈറ്റ് പരാജയപ്പെട്ടുവെന്ന് അറിഞ്ഞിട്ടും വിസ പോണ്‍ഹബ്ബിന് പണമിടപാട് സേവനങ്ങള്‍ തുടര്‍ന്നും നല്‍കി വരുകയായിരുന്നു. ഇത് ചൈല്‍ഡ് പോണിലൂടെ ധനസമ്പാദനം നടത്താന്‍ മൈന്‍ഡ്ഗീക്കിനെ സഹായിക്കുവാനുള്ള ഉദ്ദേശത്തോടുകൂടി വിസ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുടെ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും ഈ കേസില്‍ തങ്ങളെ പ്രതിയാക്കുന്നത് അനുചിതമാണെന്നും വിസ ഒരു പ്രസ്താവനയില്‍ പറഞ്ഞു. മൈന്‍ഡ് ഗീക്കിനെ ഒരു അംഗീകൃത കച്ചവട സ്ഥാപനമായാണ് വിസ കാണുന്നത്. പോണ്‍ ഹബ്ബ് വെബ്സൈറ്റിനുള്‍പ്പടെയുള്ള മൈന്‍ഡ് ഗീക്കിന്റെ വെബ്സൈറ്റുകള്‍ക്ക് വിസ പണമിടപാട് സേവനം നല്‍കുന്നുണ്ട്. അതേസമയം മൈന്‍ഡ് ഗീക്കിന്റെ…

Read More

New Detail by detail Roadmap For Hot Asian Girl

What’s sorely lacking here is an influx of single Western guys to fulfill and date the thousands of Khmer ladies who’re in search of husbands. And ideally these guys can be beneath the age of 65, because that’s what ladies here are used to. Most guys visiting Cambodia are both backpackers or geriatric alcoholics. That might seem like a bizarre mix, however it’s the reality. This implies that Cambodian women are used to assembly Western guys, however not always one of the best varieties e.g. the alcoholics. India is rising…

Read More