രക്ഷാകരം നീട്ടി! പ്രധാനമന്ത്രിയുടെ വസതിയിൽ അവശനിലയിൽ വീണ ചക്കിപ്പരുന്തിനെ രക്ഷിച്ചു

ന്യൂഡൽഹി: നിർജ്ജലീകരണം മൂലം പ്രധാനമന്ത്രിയുടെ വസതിയിൽ അവശനിലയിൽ കാണപ്പെട്ട ചക്കിപ്പരുന്തിനെ രക്ഷപെടുത്തി. വന്യജീവി സംരക്ഷണ സന്നദ്ധപ്രവർത്തകരാണ് പരുന്തിനെ രക്ഷപെടുത്തിയത്. പക്ഷി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യം വീണ്ടെടുത്താൽ കാട്ടിലേക്ക് വിടുമെന്നും സന്നദ്ധപ്രവർത്തകർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പറക്കാൻ കഴിയാതെ നിലത്തുവീണ പക്ഷിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. ഉടനെ വന്യജീവി സംരക്ഷണ പ്രവർത്തകരെ വിവരം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ സന്നദ്ധപ്രവർത്തകർ പക്ഷിക്ക് വെള്ളം നൽകുകയും ശുശ്രൂഷിക്കുകയും ചെയ്തു. പിന്നീട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.  പക്ഷി ഉടനെ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് കരുതുന്നത്. ഡൽഹിയിൽ കടുത്ത ചൂട് മൂലം നിരവധി പക്ഷികളാണ് നിർജ്ജലീകരണം സംഭവിച്ച് വീഴുന്നത്.

Read More

മോടികൂട്ടി മോദി! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ വർധനവ്; വർധിച്ചത് രണ്ട് കോടി 23 ലക്ഷം രൂപ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ വർധനവ്. കഴിഞ്ഞ വർഷം 26.13 ലക്ഷം രൂപയായിരുന്ന പ്രധാനമന്ത്രിയുടെ ആസ്തി നടപ്പുവർഷം രണ്ട് കോടി 23 ലക്ഷം രൂപയായാണ് വർധിച്ചത്. പ്രധാനമായും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചുട്ടുള്ള തുക മാത്രമാണ് പ്രധാനമന്ത്രിയുടെ ആസ്ഥിയെന്നും പ്രധാനമന്ത്രിയുടെ പേരിലുണ്ടായിരുന്ന പൂർവിക സ്വത്തായി ലഭിച്ച ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതായുമാണ് ഏറ്റവും പുതിയ വിവരം. സ്വന്തമായി വാഹനങ്ങൾ ഉടമസ്ഥയിലില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മ്യുച്ച്വൽ ഫണ്ടുകൾ, ഷെയറുകൾ, ബോണ്ടുകൾ എന്നിവയുടെ രൂപത്തിലും ആസ്ഥികളില്ല. 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങളും ചേർത്ത് 2,23,82,504 രൂപയാണ് പ്രധാനമന്ത്രിയുടെ ആകെയുള്ള സ്വത്തുക്കളെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വെബ്സൈറ്റ് അറിയിക്കുന്നു. കുടുംബാഗങ്ങളായ മൂന്ന് പേർക്ക് തുല്യ ഓഹരിയുള്ള ഗുജറാത്ത് ഗാന്ധിനഗറിലെ റെസിഡൻഷ്യൽ പ്ലോട്ട് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്വന്തമാക്കിയത്.

Read More

മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധുവിനെതിരെ പരാതിയുമായി നിര്‍മാതാവ് കോടതിയിൽ! പരാതിയില്‍ പറയുന്നത് ഇങ്ങനെ…

മിസ് യൂണിവേഴ്‌സ് ഹര്‍നാസ് കൗർ സന്ധുവിനെതിരെ കോടതിയില്‍ കേസ് കൊടുത്ത് നിര്‍മാതാവും നടിയുമായ ഉപാസന സിംഗ്. ഹര്‍നാസ് നായികയായി എത്തിയ പഞ്ചാബി സിനിമയുടെ പ്രമോഷന് പങ്കെടുക്കാമെന്ന് താരം കരാറില്‍ ഒപ്പുവച്ചെങ്കിലും എത്തിയില്ല എന്നാണ് പരാതി. ചണ്ഡീഗഡ് ജില്ലാ കോടതിയിലാണ് നടിക്കെതിരെ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. ബായ് ജി കുട്ടന്‍ഗെ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പരാതി. മിസ് യൂണിവേഴ്‌സാകുന്നതിന് മുന്‍പ് തന്നെ ഹര്‍നാസിനെ സിനിമയിലേക്ക് കൊണ്ടു വന്നിരുന്നു എന്നാണ് ഉപാസന സിംഗിന്‍റെ വാദം. കരാര്‍ അനുസരിച്ച് നേരിട്ടും വെര്‍ച്വലായും പ്രൊമോഷനുകളില്‍ പങ്കെടുക്കുമെന്നായിരുന്നു ഹർനാസിന്‍റെ ഉറപ്പെന്നും അവര്‍ പറയുന്നു. പ്രമോഷനുകൾ നൽകാത്തതിനാൽ ചിത്രത്തിന്‍റെ റിലീസ് മെയ്യില്‍ നിന്നും ഓഗസ്റ്റിലേക്ക് മാറ്റേണ്ടി വന്നുവെന്നും നിര്‍മാതാവ് ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍നാസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. 2021ലാണ് 22കാരിയായ ഹര്‍നാസ് കൗര്‍ സന്ധു മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടത്.

Read More

പതിനൊന്നാം ക്ലാസിലെ അനു സിതാര! ഗ്രാമീണതയുള്ള നാടന്‍ പെണ്‍കുട്ടി; ചിത്രം വൈറലാകുന്നു

പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള അനു സിതാരയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്‌കൂള്‍ കാലഘട്ടത്തില്‍ ഒരു ഓട്ടോയില്‍ ചെറുചിരിയോടെ ഇരിക്കുന്ന ചിത്രം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അന്ന് ഒരു നടിയാകുമെന്ന് വിചാരിച്ചിട്ടുണ്ടാകില്ലെന്നും എത്ര സുന്ദരിയായിരിക്കുന്നു എന്നുമാണ് ആരാധകരുടെ കമന്‍റുകള്‍. നടി ശിവദയും അനുശ്രീയും അവരുടെ ആശ്ചര്യം പങ്കുവച്ചിട്ടുണ്ട്. ഇതാരാ ഇത് എന്നാണ് ശിവദ ചോദിച്ചിരിക്കുന്നത്. ഗ്രാമീണതയുള്ള നാടന്‍ പെണ്‍കുട്ടി എന്ന വിശേഷണമാണ് അനു സിതാരക്ക് ആരാധകര്‍ നല്‍കിയിരിക്കുന്നത്. മലയാള സിനിമയുടെ മുഖശ്രീയാണ് താരം എന്നും അവര്‍ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത 12ത് മാനാണ് ഒടുവില്‍ പുറത്തിറങ്ങിയ താരത്തിന്‍റെ ചിത്രം. ഭര്‍ത്താവ് വിഷ്ണുവിനൊപ്പം നിരവധി ചടങ്ങുകളില്‍ പങ്കെടുക്കുന്ന അനു എന്നും ആരാധകര്‍ക്കിടയിലെ പ്രിയ നടിയാണ്.

Read More

ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ? ഞാന്‍ ഇപ്പോള്‍ ജയിലിലാണ്. ഇവിടെ ഇപ്പോള്‍ ഫ്രീ വൈഫൈയാണ് നീയും പോരൂ..; മറുപടിയുമായി യഥാര്‍ഥ ഉണ്ണിയേട്ടന്‍

നടന്‍ ഉണ്ണി മുകുന്ദന്‍റെ കഥാപാത്രങ്ങള്‍ റീല്‍സ് ചെയ്ത് ശ്രദ്ധേയനായ യുവാവിനെ ഞായറാഴ്ച പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ യുവാവിന്‍റെ മുന്‍ വീഡിയോകളും ഫില്‍റ്ററില്‍ എടുത്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും വൈറലാവുകയും ചെയ്തു. നടന്‍ ഉണ്ണി മുകുന്ദന്‍റെ പേജിന് താഴെയും കമന്‍റുകള്‍ നിറഞ്ഞു. ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ എന്ന കമന്‍റായിരുന്നു അതിലൊന്ന്. കമന്‍റിന് രസകരമായ മറുപടിയും താരം കൊടുത്തു. ഞാന്‍ ഇപ്പോള്‍ ജയിലിലാണ്. ഇവിടെ ഇപ്പോള്‍ ഫ്രീ വൈഫൈയാണ്. നീയും പോരൂ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍റെ മറുപടി. താരത്തിന്‍റെ രസകരമായ കമന്‍റ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കൂടുന്നതിനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്ന് പറഞ്ഞു ബന്ധം സ്ഥാപിച്ച ശേഷം കോളജ് വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. ചിറയിൻകീഴ് സ്വദേശി വിനീത് (25) ആണ് അറസ്റ്റിലായത്. പറവൂർ സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ മാസമാണ് തമ്പാനൂരിലെ…

Read More

നൂറ് മൈല്‍ വേഗതയില്‍ ഓടിച്ച കാറിടിച്ച് പൂര്‍ണ ഗര്‍ഭിണിയുള്‍പ്പടെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം: നഴ്‌സ് അറസിറ്റില്‍

കലിഫോര്‍ണിയ: നൂറുമൈല്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയും, റെഡ് സിഗ്നലില്‍ നിര്‍ത്താതെ മുന്നോട്ടുപോയ കാര്‍ പല വാഹനങ്ങളെ ഇടിക്കുകയും ചെയ്തതിനെതുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയുള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൂസ്റ്റണില്‍ നിന്നുള്ള ട്രാവലിംഗ് നഴ്‌സ് അറസ്റ്റിലായതായി കലിഫോര്‍ണിയ പോലീസ് അറിയിച്ചു. നിക്കോള്‍ എല്‍ലിന്‍റനാണ് (27) അറസ്റ്റിലായത്. ലോസ്ആഞ്ചലസില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ആണ്‍ സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കിയശേഷം മദ്യപിച്ച് അതിവേഗം മേഴ്‌സിഡസ് വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. വിന്‍ഡ്‌സര്‍ ഹില്‍ ഇന്റര്‍നാഷണല്‍ സെക്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. ഈ കാറിലുണ്ടായിരുന്ന എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീയും, ഒരു വയസുള്ള കുട്ടിയും, ഇവരുടെ ആണ്‍സുഹൃത്തും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. പിന്നെയും അഞ്ചു വാഹനങ്ങളില്‍ക്കൂടി ഇടിച്ചശേഷമാണ് കാര്‍ നിന്നത്. ഈ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും കൊല്ലപ്പെട്ടു. ആറോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കാര്‍ ഓടിച്ചിരുന്ന നഴ്‌സിന് കാര്യമായ പരിക്കേറ്റില്ല.…

Read More

തല്ലുമാല…! വിവാഹ പന്തലിലെ വധൂവരന്മാരുടെ തല്ല് വൈറലാകുന്നു; അടിയുടെ കാരണമറിയാതെ ചുറ്റുമുള്ളവര്‍ പകച്ചുനിന്നു

സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ വൈറലാകുന്നതിന്‍റെ കാരണം പലതാണല്ലൊ. എന്നാല്‍ അടുത്തിടെ വൈറലായ വീഡിയോ ആരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. ദി ഗുസ്തി എന്നു പേരിട്ടിരിക്കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വീഡിയോയില്‍ ഒരു കല്യാണ പന്തലാണുള്ളത്. വധൂവരന്മാര്‍ അണിഞ്ഞൊരുങ്ങി ഇരിപ്പാണ്. അടുത്തായി ഇരുവരുടേയും വേണ്ടപ്പെട്ടവരും നില്‍ക്കുന്നുണ്ട്. എന്നാല്‍ പെട്ടെന്ന് വധുവും വരനും തമ്മില്‍ അടികൂടുകയാണ്. അടിയുടെ കാരണമറിയാതെ ചുറ്റുമുള്ളവര്‍ പകച്ചുനില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ചിലരൊക്കെ ഇടപെടാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഇരുവരും ഉരുണ്ടുപിടച്ച് വീണ് അടി തുടരുകയാണ്. ഈ സംഭവം എവിടെയെന്നോ അടിയുടെ കാരണം എന്തെന്നൊ വ്യക്തമല്ല. വീഡിയോയ്ക്ക് ചിലര്‍ രസകരമായ കമന്‍റുകള്‍ ഇടുമ്പോള്‍ മറ്റു ചിലര്‍ ഈ സംഭവം ദുഃഖകരമെന്നാണ് അഭിപ്രായപ്പെടുന്നത്.

Read More

സ്ഫടിക ശവപ്പെട്ടിയിലെ പെണ്‍കുട്ടി..! ലോകത്തിലെ ഏറ്റവും സുന്ദരി എന്നറിയപ്പെടുന്ന ആ മമ്മി ഒരു രണ്ടു വയസുകാരിയുടേതാണ്…

മമ്മികള്‍ എന്നു കേള്‍ക്കുമ്പോഴെ ഈജിപ്തിലെ ശവകുടീരങ്ങളും അതിലെ എംബാം ചെയ്യപ്പെട്ട വ്യക്തികളുമായിരിക്കാം പലരുടെയും മനസില്‍ തെളിയുക. എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസേന കാണുന്നതും എന്തിനേറെ ചിത്രീകരിക്കുന്നതും മറ്റൊരു മമ്മിയെ ആണ്. ലോകത്തിലെ ഏറ്റവും സുന്ദരി എന്നറിയപ്പെടുന്ന ആ മമ്മി ഒരു രണ്ടു വയസുകാരിയുടേതാണ്. കാഴ്ചക്കാരുടെ മനസിനെ തൊടുന്ന ഈ സ്ഫടിക ശവപ്പെട്ടിയിലെ പെണ്‍കുട്ടി ഉറങ്ങുന്ന സുന്ദരി എന്നും അറിയപ്പെടുന്നുണ്ട്. ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാം വയസില്‍ മമ്മി ചെയ്യപ്പെട്ട വടക്കന്‍ സിസിലിയയിലെ റൊസാലിയ ലോംബാര്‍ഡോയെ കാണാന്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിന് സന്ദര്‍ശകരാണെത്തുന്നത്. 1918 ഡിസംബര്‍ 13ന് ജനിച്ച റൊസാലിയ 1920 ഡിസംബര്‍ ആറിന് തന്‍റെ രണ്ടാം വയസെത്തുന്നതിന് ഏതാനും ദിവസം മുമ്പാണ് മരിച്ചത്. സ്പാനിഷ് ഫ്ളൂ നിമിത്തമുണ്ടായ ന്യൂമോണിയ ബാധിച്ചാണ് റൊസാലിയ മരിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ മൃതദേഹം ഇപ്പോള്‍ വടക്കന്‍ സിസിലിയിലെ…

Read More

വരനെ വില്‍പനയ്ക്ക്..! വരന്‍റെയും വധുവിന്‍റെയും ഏഴു തലമുറകള്‍ തമ്മില്‍ രക്തബന്ധം ഉണ്ടെങ്കില്‍….! ബിഹാറിലെ വ്യത്യസ്തമായ ആചാരത്തെക്കുറിച്ച്

ചില ആചാരങ്ങള്‍ പരിഷ്കൃത സമൂഹം അംഗീകരിക്കാറില്ലെങ്കിലും അവയുടെ പ്രത്യേകതകള്‍ എല്ലാവരിലും കൗതുകമുണര്‍ത്താറുണ്ട്. അത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ് ബിഹാറില്‍ നടക്കാറുള്ള വ്യത്യസ്തമായൊരു തെരഞ്ഞെടുപ്പ്. കാരണം വരനെ തെരഞ്ഞെടുക്കാനുള്ള ഒരു ചന്തയുണ്ടിവിടെ. ബിഹാറിലെ മധുബനി ജില്ലയിലെ ഈ പ്രത്യേക ചന്തയില്‍ എത്തുന്ന യുവതികള്‍ക്ക് വാങ്ങുന്നതിനായി പുരുഷന്മാര്‍ വരന്മാരായി അണിനിരക്കും. ഇത് പ്രാദേശികമായി അറിയപ്പെടുന്നത് വരന്‍റെ ചന്ത അല്ലെങ്കില്‍ സൗരത് സഭ എന്നാണ്. ഒന്പത് ദിവസത്തെ ഈ ചന്ത സൗരത് മേള അല്ലെങ്കില്‍ സഭാഗച്ചി എന്നും അറിയപ്പെടാറുണ്ട്. ഈ ചന്തയിലെത്തുന്ന പെണ്‍കുട്ടികളും അവരുടെ വീട്ടുകാരും അവര്‍ക്കനുയോജ്യമായ വരനെ ഈ വിപണിയില്‍ നിന്ന് തെരഞ്ഞെടുക്കുന്നു. 700 വര്‍ഷത്തെ പഴക്കമുള്ള ആചാരമാണിത്. പ്രാദേശിക ഐതിഹ്യങ്ങള്‍ അനുസരിച്ച് കര്‍ണാട് രാജവംശത്തിലെ രാജാ ഹരി സിംഗ് ആണ് ഈ ആചാരം ആരംഭിച്ചത്. നിരവധി ഗോത്രങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കുകയും വിവാഹങ്ങള്‍ സ്ത്രീധനരഹിതമാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ആചാരത്തിന്‍റെ…

Read More

വീരകഥകള്‍ പറയുന്ന മുഖ്യമന്ത്രി ഭീരു! ജനങ്ങളേയും കറുപ്പിനേയും മുഖ്യമന്ത്രിക്ക് ഭയമാണ്; കെ.കെ. രമ പറയുന്നു

പയ്യന്നൂര്‍: വീരകഥകള്‍ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഭീരുവാണെന്ന് കെ.കെ. രമ എംഎല്‍എ. പൊതുഖജനാവിലെ കോടികള്‍ ചെലവിട്ടാണ് നിരവധി അകമ്പടി വാഹനങ്ങളുടെ സുരക്ഷയില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും രമ പറഞ്ഞു. പയ്യന്നൂർ എം.എന്‍. വിജയന്‍ സാംസ്‌കാരിക വേദി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച “വിയോജിക്കാനുള്ള സ്വാതന്ത്ര്യം’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരെ അര്‍ബന്‍ നക്‌സലുകളെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്. ഇവര്‍ എല്ലാ രീതിയിലും ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭയക്കുകയാണ്. ജനങ്ങളേയും കറുപ്പിനേയും മുഖ്യമന്ത്രിക്ക് ഭയമാണ്. ജനകീയ സമരങ്ങളെ ഫാസ്റ്റിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കാന്‍ കേരളം ഭീകരവാദികളുടെ നാടാണോയെന്നും എംഎല്‍എ ചോദിച്ചു. രക്തസാക്ഷി ഫണ്ടില്‍ പോലും കൈയ്യിട്ടുവാരുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച പയ്യന്നൂരിലെ സിപിഎം ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനെ പുറത്താക്കിയ അനുഭവം ഓരോ കമ്മ്യൂണിസ്റ്റുകാരനും ഒരു പാഠമാണ്. പാര്‍ട്ടിയിലെ കൊള്ളരുതായ്മയും അഴിമതിയും എതിര്‍ത്ത ആള്‍ പുറത്തും…

Read More