Cam4-review Porn Porn Movies

It’s easier to determine out what’s going on at that various and it has far much less going on to distract you, aside from the reside intercourse motion most customers of grownup cams are after. Since then, they’ve amassed a sizable collection of novice webcam models. The majority of the models operate out of their very own beds, with only some understanding of studios. Lucky for me i can work on chaturbate, they have higher fee choices, i can get money from chaturbate to Skrill and withdraw to mpesa, it’s…

Read More

വിശ്വസ്തപ്രണയത്തിന് ‘ഗ്രീഷ്മ കഷായം’..!  ആദ്യരാത്രി പാലിന്‍റെ പകുതി ഭാര്യയെ കൊണ്ട് കുടിപ്പിക്കുന്നതിന്‍റെ ഗുട്ടന്‍സ്; ഷാരോണിന്‍റെ കൊലപാതകത്തില്‍  ഗ്രീഷ്മയെ തേച്ചൊട്ടിച്ച് സൈബറിടം

  സ്വന്തം ലേഖകന്‍ കോഴിക്കോട്: കൂടത്തായി കേസിലെ ജോളിക്കുശേഷം സോഷ്യല്‍ മീഡിയയിലും അല്ലാതെയും കത്തിപ്പടര്‍ന്ന് താരമായി ഗ്രീഷ്മ. പാറശാല സ്വദേശി ഷാരോണിന്‍റെ കൊലപാതകത്തില്‍ ട്രോളുകള്‍കൊണ്ടും പരിഹാസംകൊണ്ടും നിറയുകയാണ് സൈബറിടം. പ്രണയം നഷ്ടപ്പെട്ടവരും പ്രണയിച്ചുകൊണ്ടിരിക്കുന്നവരും രണ്ടിലും പെടാത്തവരും തങ്ങളുടെ അക്കൗണ്ടുകള്‍ വഴി വിഷയം ഏറ്റെടുത്തു കഴിഞ്ഞു. പ്രണയത്തില്‍ ചവിട്ടി വഞ്ചനയിലൂടെ സഞ്ചരിച്ച് അന്ധവിശ്വാസത്തിലെത്തി നില്‍ക്കുന്ന ചര്‍ച്ചകൾ രസച്ചുവയുള്ളതാ ണ്. ഒരോദിവസവും അന്നത്തെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പുറത്താണ് ട്രോളുകള്‍ ഉണ്ടാക്കപ്പെടുന്നത്. സൂപ്പില്‍ വിഷം കലര്‍ത്തിയും സയനൈഡ് ഉപയോഗിച്ചും ഒരു കുടുംബത്തെ മുഴുവനായും ഇല്ലാതാക്കിയ കൂടത്തായി ജോളിയേക്കാളും ട്രോളുകളാണ് ഗ്രീഷ്മ എന്ന യുവതിയെക്കുറിച്ച് വരുന്നത്. സയനൈഡ് ജോളി, നരബലി ലൈല, കഷായം ഗ്രീഷ്മ എന്നിങ്ങനെ പോകുന്നു ട്രോളുകളുടെ പ്രളയം. കഷായത്തില്‍ വിഷം കലര്‍ത്തി കൊല്ലുന്ന അപൂര്‍വസംഭവം ട്രോളുകളായും ഇമോജികളായും സോഷ്യല്‍ മീഡിയ അലക്കുകയാണ്. വിശ്വസ്ത പ്രണയത്തിന് ഗ്രീഷ്മ കഷായം, ആദ്യരാത്രി പാലിന്‍റെ…

Read More

മോർബി സിവിൽ ആശുപത്രിയിൽ രാത്രിയിലും ശുചീകരണം; മോദിക്ക് “ഫോട്ടോ ഷൂട്ട്’ നടത്താനെന്ന് പരിഹസിച്ച് ആം ആദ്മി

  അഹമ്മദാബാദ്: മോർബി സിവിൽ ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെ ഇന്നു പുലർച്ചെ വരെ നീണ്ട ശുചീകരണപ്രവർത്തനങ്ങളെ വിമർശിച്ച് ആം ആദ്മി പാർട്ടി. മോദിക്ക് ഫോട്ടോ ഷൂട്ട് നടത്താനാണ് രാത്രി വൈകിയും ആശുപത്രിയിൽ ശുചീകരണം നടത്തിയതെന്ന് ആംആദ്മി നേതാക്കൾ പരിഹസിച്ചു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മോർബി തൂക്കുപാലം ദുരന്തം ബിജെപിക്കു തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി ഗുജറാത്തിൽ അധികാരം കൈയാളുന്ന ബിജെപി ആരോഗ്യമേഖലയിലും പരാജയമാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. മോർബി സിവിൽ ആശുപത്രിയുടെ വൃത്തിഹീനമായ സാഹചര്യങ്ങളുടെ ചിത്രങ്ങളും ആംആദ്മി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോർബി ആശുപത്രിയിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലെന്നും ഗുജറാത്തിൽ നടക്കുന്നത് ബിജെപിയുടെ വെറും പ്രകടനങ്ങൾ മാത്രമാണെന്നും പ്രതിപക്ഷ പാർട്ടികളും കുറ്റപ്പെടുത്തി.

Read More

ഭർത്താവിന്‍റെ പുതിയ കാറുമായി യുവതി കാമുകനൊപ്പം മുങ്ങി; കുട്ടികളെ ഉറക്കിക്കിടത്തി 27കാരി പോയത് 24കാരനൊപ്പം;മുങ്ങിയപ്പോൾ നാത്തൂന്‍റെ 15 പവനും അടിച്ചുമാറ്റി…

  ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ രണ്ട് മക്കളുടെ മാതാവായ 27 കാരി 24 കാരനായ കാമുകനോടൊപ്പം മുങ്ങി. അലമാരയിൽ സൂക്ഷിച്ച സഹോദരിയുടെ 15 പവൻ സ്വർണവും ഭർത്താവ് പുതുതായി വാങ്ങി നൽകിയ കാറുമായാണ് യുവതി നാടുവിട്ടത്. പെരുവളത്ത്പറമ്പ് സ്വദേശിയായ ബസ് ജീവനക്കാരനോടൊപ്പമാണ് യുവതി മുങ്ങിയത്.ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതിയെ വീട്ടിൽനിന്ന് കാണാതായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ഭർത്താവിന്‍റെ എടിഎം കാർഡ് ഉപയോഗിച്ച് കാസർഗോഡ് വച്ച് പണം പിൻവലിച്ചതായി മൊബൈൽ മെസേജ് വന്നതോടെ വിദേശത്തുള്ള ഭർത്താവ് വീട്ടിൽ അന്വേഷിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് കുട്ടികളെ ഉറക്കി ക്കിടത്തി യുവതി കാറുമായി മുങ്ങിയതായി മനസിലായത്. നേരത്തെയും യുവതി ഇതേ യുവാവിനോടൊപ്പം നാടുവിട്ടിരുന്നതായി പറയുന്നു. തുടർന്ന് വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തി യുവതിയെ സ്വീകരിക്കുകയായിരുന്നു. അടുത്തയാഴ്ച യുവതിയെയും മക്കളെയും വിദേശത്തേക്ക് കൊണ്ടു പോകുന്നതിനായി ടിക്കറ്റ് ഒരുക്കി നൽകിയിരുന്നതായും പറയുന്നു. ഇതിനിടെയാണ്…

Read More

സ്കൂളിൽ പോയ വിദ്യാർഥിനി തിരികെ വീട്ടിലെത്തിയില്ല; മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…

ചേർത്തല: പള്ളിപ്പുറം തിരുനല്ലൂരിൽ യുവാവിനെയും വിദ്യാർഥിനിയെയും ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡിൽ തിരുനല്ലൂർ കരിയിൽ തിലകന്‍റെ മകൻ അനന്തകൃഷ്ണൻ (24), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന തേക്കിൻകാട്ടിൽ ഷാജിയുടെ മകൾ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി എലിസബത്ത് (16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. വീടിനു സമീപം ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.അനന്തകൃഷ്ണൻ തൂങ്ങിനിൽക്കുന്ന നിലയിലും എലിസബത്ത് നിലത്തുകിടക്കുന്ന നിലയിലുമായിരുന്നു. പെണ്‍കുട്ടിയുടെ അമ്മൂമ്മ പോലീസിൽ പരാതി നൽകിയതിതുടർന്ന് ടവർ ലോക്കേഷൻ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാലാ സ്വദേശിയായ ഷാജിയും കുടുംബവും കുറച്ചുനാളായി തിരുനല്ലൂരിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

12 Adult Sex Chat Roulette Sites Best For Cam To Cam Whoagirls

Like AFF, it additionally permits you to discover strangers nearby, join with them and even go on a date with them. Users primarily use Ashley Madison for informal hookups, and due to this fact, you probably can go kinky on the platform with none hesitations. The platform contains a bunch of different categories such as Petite, Athletic, BBW, and Curvy. HeheChat has free adult chat rooms with tons of individuals looking to chat on-line. Whether you’re on the lookout for hot sex chat with ladies and men, or even to…

Read More

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; അഗതിമന്ദിരങ്ങളുടെ പ്രവർത്തനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ആശങ്ക പങ്കുവച്ച് പി.യു തോമസ്

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം അഗതിമന്ദിരങ്ങളുടെ പ്രവർത്തനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. അരി പലവ്യഞ്ജനങ്ങൾ, പച്ചക്കറി തുടങ്ങിയവയുടെ വില വർധനയിൽ പല ധർമ സ്ഥാപനങ്ങളുടെയും ദൈനംദിന പ്രവർത്തനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോട്ടയം നവജീവൻ അഗതി സംരക്ഷണത്തിനു പുറമേ, ഏഴു ജില്ലകളിൽനിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജില്ലാ ആശുപത്രി, കോട്ടയം ആയൂർവേദ ആശുപത്രി, മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സയിൽ കഴിയുന്നവർക്കും കൂട്ടിരിപ്പുകാർക്കുമായി ദിവസേന 5,000 ത്തിലധികം പേർക്കു സൗജന്യമായി ഭക്ഷണം നൽകി വരുന്നു. അരിയുടെയും അവശ്യസാധനങ്ങളുടെയും വിലവർധന രൂക്ഷമായിരിക്കെ, സൗജന്യ ഭക്ഷണവിതരണം നിലച്ചു പോകുമോയെന്ന ആശങ്കയുള്ളതായി നവജീവൻ തോമസ് വ്യക്തമാക്കി. നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകുന്ന അന്നദാനം ഒട്ടേറെപ്പേർക്ക് ആശ്വാസമാണ്. വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്കും ഭാരിച്ച ചെലവുകളാണ് ഇപ്പോൾ ധർമ സ്ഥാപനങ്ങൾ നേരിടുന്നതെന്നും പി.യു. തോമസ്…

Read More

Best 13+ Cam Sites: Top Free And Paid Live Sex Cam Woman Websites

It’s newer, nevertheless it has managed to draw hundreds of thousands of users on a month-to-month basis. People like to say that LuckyCrush is a healthy mix of a cam site and a random chat site like Chatroulette. It’s in all probability what you wished Chatroulette could be when you were too younger to know about cam sites. Men and girls are randomly paired for an erotic video chat. Cams.com is one of the extra unique and superior cam sites on this listing. You may not comprehend it by simply…

Read More

മനസുണ്ടെങ്കിൽ മാർഗവും തെളിയും…!  കവുങ്ങിൻ പാള  വരുമാനമാർഗമാക്കി ഷൈബി

ജിബിൻ കുര്യൻകോട്ടയം: തൊടിയിലും പറമ്പിലും വെറുതെകിടന്നു നശിച്ചുപോകുന്ന കവുങ്ങിൻപാള ഉപയോഗിച്ച് പ്ലേറ്റും സ്പൂണും ബൗളും ട്രേയുമൊക്കെയുണ്ടാക്കി വരുമാനമാർഗമാക്കിയിരിക്കുകയാണ് ഷൈബി. മീനടം പള്ളിത്താഴത്ത് ഷൈബി മാത്യുവാണ് പ്രകൃതിസൗഹൃദ ബിസിനസിൽ മികച്ച വിജയം കൊയ്ത് മികച്ച വനിതാ സംരംഭകയായി മാറിയിരിക്കുന്നത്. സംരംഭകയ്ക്കപ്പുറം സമീപവാസികളായ നാലു വനിതകൾക്കു തന്‍റെ ഹന്ന ഗ്രീൻ പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തിൽ ജോലിയും നല്‍കുന്നു. മ നസുണ്ടെങ്കിൽ മാർഗവും തെളിയും എന്ന ചൊല്ലാണ് ഷൈബിയുടെ സംരംഭകത്വത്തിന്‍റെ വിജയഗാഥ. നഴ്‌സായിരുന്ന ഷൈബി ഭർത്താവുമൊത്ത് സൗദിയിൽ കഴിയുന്നതിനിടയിലാണ് നാട്ടിലേക്ക് എത്തിയത്. പിന്നീട് നാട്ടിൽ തുടരാന്‍ തീരുമാനിച്ചതോടെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായി. പ്രകൃതിക്കു ദോഷമുണ്ടാക്കാത്ത ചെറുകിട സംരംഭം തുടങ്ങാനുള്ള അന്വേഷണത്തിനൊടുവിലാണ് കവുങ്ങിൻപാളകൊണ്ടുള്ള ഉത്പന്നങ്ങൾ നിർമിക്കാമെന്ന തീരുമാനത്തിലെത്തിയത്. ഭർത്താവ് കുര്യാക്കോസിനു മെഷിനറിയിലുള്ള പ്രാവീണ്യം യന്ത്രങ്ങൾ നിർമിക്കുന്നതിനു സഹായകമായി. കവുങ്ങിൻപാളയുടെ ലഭ്യതയനുസരിച്ച് പാലക്കാടാണ് ആദ്യ യൂണിറ്റ് തുടങ്ങിയത്. ഇവിടെ നിർമിക്കുന്ന ഉത്പന്നങ്ങൾ കോട്ടയത്തെ…

Read More

നീണ്ട ആറ് വര്‍ഷത്തെ പ്രണയം സഫലമായ സന്തോഷം; മുളക്കുളത്തിന്‍റെ മരുമകളായി  മൊറോക്കന്‍ സുന്ദരി; സേവാഗ്രാം അന്തേവാസികള്‍ക്കൊപ്പം വിവാഹ സത്ക്കാരം 

ബിജു ഇത്തിത്തറകടുത്തുരുത്തി: വിദേശത്തുവച്ചു തുടങ്ങിയ നീണ്ട ആറ് വര്‍ഷത്തെ പ്രണയം സഫലമായ സന്തോഷത്തിലാണ് പെരുവ സ്വദേശിയായ മാത്യുവും മൊറോക്കോ സ്വദേശിനി കൗതര്‍ ഇമാമിയും ഇരുവരുടെയും കുടുംബാംഗങ്ങളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും. പെരുവ തെക്കേക്കാലായില്‍ മാത്യൂസിന്‍റെ വധുവായിട്ടാണ് മൊറോക്കോ വംശജ കൗതര്‍ ഇമാമി കേരളത്തിന്‍റെ മണവാട്ടിയായി എത്തിയത്. സൗദിയില്‍ ജോലി ചെയ്യുന്നതിനിടെ 2016 ല്‍ തുടങ്ങിയ പ്രണയമാണ് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ വിവാഹ ചടങ്ങിലൂടെ ഇരുവരും സാക്ഷാത്കരിച്ചത്. അറ്റ്ലാന്‍റാ എയര്‍ലൈന്‍സില്‍ ജീവനക്കാരായ മാത്യൂസും ഇമാമിയും ജോലിക്കിടെയുള്ള പരിചയമാണ് പിന്നീട് പ്രണയമായത്. കേരളത്തിന്‍റെ പാരമ്പര്യവും പ്രകൃതി ഭംഗിയും ടൂറിസം മേഖലയിലെ മികവും വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇമാമിയെ ആകര്‍ഷിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള മാത്യൂസ് ടി. രാജു സഹപ്രവര്‍ത്തകനായി എത്തിയതു മുതലുള്ള സൗഹൃദം ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹ ബന്ധത്തിലെത്തുകയായിരുന്നു. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും തലയോലപ്പറമ്പ് സബ് രജിസ്ട്രാര്‍…

Read More