അപ്പോള്‍ അവരെന്നെ തൊടാനും ഉമ്മവെക്കാനും ശ്രമിച്ചു ! ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു; ദുരനുഭവം വിവരിച്ച് വ്‌ളോഗറായ വിദേശയുവതി

മുംബൈയില്‍ വച്ച് ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനിടെ യൂട്യൂബറായ ദക്ഷിണകൊറിയന്‍ യുവതിയ്ക്ക് രണ്ട് യുവാക്കളില്‍ നിന്ന് അതിക്രമം നേരിട്ട സംഭവം ഏവരെയും ഞെട്ടിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ യുവതി. ചൊവ്വാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു തെരുവില്‍ രണ്ട് യുവാക്കള്‍ വ്‌ളോഗറോട്‌ മോശമായി പെരുമാറിയത്. ലൈവ് സ്ട്രീമിങിനിടെ പകര്‍ത്തിയ വീഡിയോ വളരെ വേഗം വൈറലായി. തുടര്‍ന്ന് രണ്ട് യുവാക്കളേയും പോലീസ് പിടികൂടി. ലൈവ് സ്ട്രീമിങിനിടെ ഒരു യുവാവ് തന്നെ ഉപദ്രവിച്ചുവെന്നും പ്രശ്നം വഷളാവാതിരിക്കാന്‍ അവിടെനിന്ന് പോവുകയായിരുന്നുവെന്നും യൂട്യൂബര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം സൗഹാര്‍ദപരമായി ഇടപെട്ട് സംസാരിച്ച താനാണ് പ്രശ്നത്തിന് കാരണമെന്ന നിലയില്‍ ആളുകള്‍ പറയുന്നുണ്ടെന്നും യൂട്യൂബര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ഇന്ത്യയിലെ എന്റെ അനുഭവങ്ങള്‍ ലൈവ് സ്ട്രീം ചെയ്യന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഞാന്‍ ആദ്യമായാണിവിടെ.…

Read More

Video Chat People 15 Web Sites Like Omegle: Options For Random Video Chat

It is why we decided to help by compiling an inventory of the 21+ greatest websites like Omegle to chat with strangers. We have tested all these websites and confirmed that they’re working as anticipated. It has a very easy to make use of interface and supports both audio and video chats. There can also be a personalised search choice available whereby you can find individuals primarily based on age, intercourse, location and many other options. However, as you know selecting one of the best online video chat website can…

Read More

വെള്ളയിൽ വൈലറ്റ് നിറത്തിൽ ഡിസൈനുള്ള നൈറ്റി, കഴുത്തിൽ സ്വർണ നിറത്തോടു കൂടിയ കരുമണി മാല! ആലുവ മണപ്പുറം കടവിൽ വൃദ്ധയുടെ മൃതദേഹം

ആലുവ: മണപ്പുറം കടവിൽ വൃദ്ധയുടെ മൃതദേഹം തീരത്തടിഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ശിവരാത്രി മണപ്പുറത്തെ സ്റ്റാച്യു കടവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീ വെള്ളയിൽ വൈലറ്റ് നിറത്തിൽ ഡിസൈനുള്ള നൈറ്റിയാണ് ധരിച്ചിരിക്കുന്നത്. കഴുത്തിൽ സ്വർണ നിറത്തോടു കൂടിയ കരുമണി മാലയുമുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരിയാറിൽ ചാടിയ യുവാവിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മണപ്പുറത്തെ കടവിൽ വൃദ്ധയുടെ മൃതദ്ദേഹം ശ്രദ്ധയിൽപെട്ടത്. ബുധനാഴ്ച രാത്രി മാർത്താണ്ഡവർമ പാലത്തിൽനിന്നും പെരിയാറിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ തുടരുകയാണ്. ഇയാളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

Read More

തിപ്പലിക്കു പകരം തിപ്പലി മാത്രം; കൃഷി തുടങ്ങുന്നതിനു മുമ്പ്  മാര്‍ക്കറ്റിംഗിനെപ്പറ്റി ധാരണ ഉണ്ടായിരിക്കണം

പകരം വയ്ക്കാനില്ലാത്ത ചുരുക്കം ചില വിളകളില്‍ ഒന്നാണു തിപ്പലി. തിപ്പലിക്കു പകരം തിപ്പലിമാത്രം എന്നു പറയുന്നതില്‍ തെറ്റില്ല. ചില ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മാണത്തിന് അവശ്യം വേണ്ട തിപ്പലിയുടെ ഡിമാന്‍ഡും ലഭ്യതയും തമ്മില്‍ ഏറെ അന്തരമുള്ളതിനാല്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയാണ് ആഭ്യന്തരാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. ഉണ്ടത്തിപ്പലി, കുഴിത്തിപ്പലി, ഹസ്തിതിപ്പലി, വന്‍തിപ്പലി, ചെറുതിപ്പലി, കറുത്ത തിപ്പലി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തിപ്പലികളുണ്ട്. തിപ്പലികള്‍ കൃഷിചെയ്തു വിളവ് എടുക്കണമെങ്കില്‍ പരിചരണ ചെലവ് ഭീമമായിരിക്കും. ഉത്പന്നം വിറ്റാല്‍ കിട്ടുന്നതിലധികം ഉത്പാദന ചെലവുണ്ടാകും. എന്നാല്‍, കുറഞ്ഞ അധ്വാനവും പരിചരണം തീര്‍ത്തും വേണ്ടാത്തതുമായ ഒരിനമാണു ബംഗ്ലാതിപ്പലി. ഇത് ഏതെങ്കിലും താങ്ങുമരത്തിന്റെ ചുവട്ടില്‍ കുഴിച്ചു വച്ചാല്‍ മതി. തനിയെ താങ്ങുമരത്തിലേക്കു പടര്‍ന്നു കയറും. കളകളില്‍ നിന്നു സംരക്ഷണം നല്‍കിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കായ്ക്കും. തിപ്പലി ഏതൊരു വന്‍ വൃക്ഷത്തിന്റേയും മുകള്‍ വരെ പടര്‍ന്നു കയറും. ഏണി/ഗോവണി ഉപയോഗിച്ചു കായ് പറിക്കാവുന്നതിനേക്കാള്‍…

Read More

സുനന്ദ പുഷ്കറിന്‍റെ മരണം! ശശി തരൂരിന് നോട്ടീസ്; കോടതി നടപടിയുടെ കാരണം…

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിക്ക് നോട്ടീസ് നൽകി ഡൽഹി ഹൈക്കോടതി. കേസിൽ കുറ്റക്കാരനല്ലെന്നറിയിച്ച് തരൂരിനെ വിട്ടയച്ച നടപടിക്കെതിരെ ഡൽഹി പോലീസ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കേസിൽ നിന്നും ഒരു പ്രതിക്ക് വിടുതൽ നൽകിയാൽ പുനഃപരിശോധനാ ഹർജി നൽകാൻ അന്വേഷണസംഘത്തിന് അവകാശമുള്ള സമയപരിധി ലംഘിച്ചതിൽ ഇളവ് നൽകണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ഈ അപേക്ഷയിൽ അഭിപ്രായം രേഖപ്പെടുത്തണമെന്ന് അറിയിച്ചുള്ള നോട്ടീസാണ് കോടതി തരൂരിന് കൈമാറിയത്. കേസിലെ രേഖകൾ കൃത്യമായി തരൂരിന്‍റെ വക്കീലിന്‍റെ പക്കൽ നേരിട്ട് ഏൽപ്പിക്കണമെന്നും രേഖകൾ പുറത്ത് വിടരുതെന്നും കോടതി നിർദേശം നൽകി. കേസ് 2023 ഫെബ്രുവരി ഏഴിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. 2014 ജനുവരി 17-നാണ് തരൂരിന്‍റെ ഭാര്യയായ സുനന്ദയെ ഡൽഹിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് തരൂരിനെതിരെ ആത്മഹത്യാ പ്രേരണ…

Read More

Zf Launches Next-generation Adas Cameras

After a simple driver set up, your old Kinect can act as your webcam and even helps Windows Hello. Of course, Panasonic cameras have the identical battery concern as Canon cameras. Panasonic doesn’t produce its own adapters like Canon, so you’ll have to rely on appropriate third-party offerings for every camera mannequin. I extremely suggest dry cleaning it as I adopted the washing directions on it and it changed the texture and fit so I had to buy a model new one. I often put on a ten or 12…

Read More

സൂര്യ കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങിമരിച്ചു! സൂര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് നന്ദു ‘ആ’ ആഗ്രഹം പ്രകടിപ്പിച്ച് വീട്ടില്‍ വന്നിരുന്നു…

തിരുവനന്തപുരം: ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതി ഷെെജു എന്ന നന്ദു ആത്മഹത്യ ചെയ്തു. 2016 ജനുവരിയിൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രി ജീവനക്കാരി പാലാംകോണം സൂര്യ ഭവനിൽ സൂര്യ എസ്. നായരെ ആറ്റിങ്ങലിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു. സൂര്യയുമായി സൗഹൃദമുണ്ടായിരുന്ന പ്രതി താനുമായുള്ള വിവാഹത്തിന് സമ്മാതിക്കാത്തതു മൂലമാണ് സൂര്യയെ കൊലപ്പെടുത്തിയത്. ഈ കേസിൻ്റെ വിചാരണ നടന്നുവരികയായിരുന്നു. അതിനിടയിലാണ് പ്രതി വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ചത്. സൂര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുൻപ് നന്ദു സൂര്യയെ വിവാഹം ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് വീട്ടിൽ വന്നിരുന്നു. എന്നാൽ വിവാഹത്തിന് സൂര്യ സമ്മതിച്ചിരുന്നില്ല. ഇതിൻ്റെ പ്രതികാരമായാണ് 2016 ജനുവരി 27 ന് രാവിലെ 10 മണിക്കാണ് ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഇടവഴിയിൽ വച്ച് പ്രതി സൂര്യയെ വെട്ടി കൊലപ്പെടുത്തിയത്. അവിടെ നിന്നു രക്ഷപ്പെട്ട…

Read More

എന്നായിരുന്നു,എങ്ങനെയായിരുന്നു..? ഐഎസ് തലവൻ അൽ ഹാഷ്മി ഖുറേഷി കൊല്ലപ്പെട്ടു; പുതിയ തലവനെ പ്രഖ്യാപിച്ചു; പറയുന്നത് ഇങ്ങനെ…

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹസൻ അൽ ഹാഷ്മി അൽ ഖുറേഷി കൊല്ലപ്പെട്ടു. ഈ സഹാചര്ത്തിൽ പുതിയ ഐഎസ് തലവനെ പ്രഖ്യാപിക്കുകയും ചെയ്തു. ഐഎസ് വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. മരണം എന്നായിരുന്നുവെന്നോ എങ്ങനെ ആയിരുന്നുവെന്നോ വ്യക്തമാക്കിയിട്ടില്ല. ‘ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ്’ ഇറാഖുകാരനായ ഹാഷിമി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഗൂപ്പിന്റെ വക്താവ് പറഞ്ഞു. ഒരു ഓഡിയോ സന്ദേശത്തിൽ സംസാരിച്ച വക്താവ് ഗ്രൂപ്പിന്റെ പുതിയ നേതാവ് അബു അൽ ഹുസൈൻ അൽ ഹുസൈനി അൽ ഖുറാഷിയാണെന്ന് തിരിച്ചറിഞ്ഞു. ഖുറേഷി എന്നത് മുഹമ്മദ് നബിയുടെ ഒരു ഗോത്രത്തെ സൂചിപ്പിക്കുന്നു, അവരിൽ നിന്നാണ് ഐഎസ് നേതാക്കൾ വംശപരമ്പര അവകാശപ്പെടേണ്ടത്. പുതിയ നേതാവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വക്താവ് നൽകിയില്ല, ഐഎസിന്റെ മുൻ തലവൻ അബു ഇബ്രാഹിം അൽ ഖുറാഷി ഈ വർഷം ഫെബ്രുവരിയിൽ വടക്കൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ യുഎസ് നടത്തിയ റെയ്ഡിൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായ…

Read More

വിവാഹവേദിയില്‍ വധുവിനെ ചുംബിച്ച് വരന്‍ ! അപ്രതീക്ഷിതമായി പ്രവൃത്തിയില്‍ ഞെട്ടി വിവാഹത്തില്‍ നിന്ന് പിന്മാറി പെണ്‍കുട്ടി…

വിവാഹവേദിയില്‍ വെച്ച് വരന്‍ ചുംബിച്ചതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. വിവാഹ ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാര്‍ത്തിയ ഉടനെയായിരുന്നു വധുവിനു വരന്‍ അപ്രതീക്ഷിതമായി മുത്തം നല്‍കിയത്. മുന്നൂറോളം അതിഥികളുടെ മുമ്പില്‍ വച്ചായിരുന്നു വരന്റെ കടുംകൈ. ഇതേത്തുടര്‍ന്ന് വധു വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നീട് പോലീസിനെ വിളിക്കുകയും ചെയ്തു. യുപിയിലെ സംഭാലില്‍ ആണ് സംഭവം. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരന്‍ ചുംബിച്ചതെന്ന് ബിരുദധാരിയായ പെണ്‍കുട്ടി(23) പറഞ്ഞു. വരന്റെ(26) സ്വഭാവത്തെക്കുറിച്ചു സംശയം ഉണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വധു വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് വിവാഹം റദ്ദാക്കി. ഇതേക്കുറിച്ച് വധു പറയുന്നതിങ്ങനെ…വേദിയില്‍ എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച് മോശമായി പെരുമാറി. പക്ഷേ, ഞാനത് അവഗണിച്ചു. പിന്നീടാണ് അപ്രതീക്ഷിതമായതു സംഭവിച്ചത്. ഞെട്ടിപ്പോയി. എല്ലാവരുടെയും മുന്‍പില്‍ നാണംകെട്ടു. ഇത്രയും അതിഥികളുടെ മുന്നില്‍ എന്റെ സ്വാഭിമാനത്തെ പരിഗണിക്കാത്ത, മോശമായി…

Read More

Best International Chat Rooms In 2023: Prime Sites For Worldwide Chatting

Whether you’re looking for a basic discussion forum or one thing particular related to your pursuits, IMVU has you lined. No matter if you’re looking for a spot to flirt with strangers, share secrets and techniques, or simply have some innocent fun, Chatroulette has you covered. Whether you’re on the lookout for a common chat room or something extra specific , Chatroulette has all of it. If you’re feeling uncomfortable or threatened in a free chat room, exit the room immediately. No way to have separate conversations with the identical…

Read More