സൗഹൃദം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ! പ്രമുഖ കന്നഡ നടന്‍ അറസ്റ്റില്‍

കന്നഡ സിനിമയിലെ നടനും സംവിധായകനുമായ വീരേന്ദ്രബാബു പീഡനക്കേസില്‍ അറസ്റ്റിലായി. രണ്ടു വര്‍ഷം മുന്‍പ് സൗഹൃദം നടിച്ചു വീട്ടിലേക്കു വിളിച്ച് ലഹരിമരുന്ന് നല്‍കി മയക്കിയശേഷം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. 36 വയസ്സുകാരിയാണ് പരാതി നല്‍കിയത്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നും കഴിഞ്ഞ ദിവസം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ആഭരണങ്ങളും അപഹരിച്ചതായും യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. 2011ല്‍ പുറത്തിറങ്ങിയ കന്നഡ സിനിമ ‘സ്വയം ക്രഷി’യിലെ നായകനും സംവിധായകനും നിര്‍മാതാവുമാണ് വീരേന്ദ്രബാബു.

Read More

യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച സംഭവം ! രണ്ടു പേര്‍ക്കെതിരേ കേസ്; പ്രതികള്‍ വിദേശത്തേക്ക് കടന്നു

യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോട്ടയം മണര്‍കാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. തിരുവല്ല പൊലീസാണ് കേസെടുത്തത്. തിരുവല്ല തെങ്ങേലി സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വൈകിട്ട് അഞ്ചിന് യുവതിയെ തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുളള എലൈറ്റ് ഹോട്ടലിലേക്ക് ബിനു വിളിച്ചു വരുത്തുകയായിരുന്നു. യുവതിയും ബിനുവും മുമ്പ് വിദേശത്തായിരുന്നു. അവിടെ വച്ചുണ്ടായ പരിചയം മുതലെടുത്താണ് യുവതിയെ ബിനു ഹോട്ടലിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മൂന്നാം നിലയിലെ സ്യൂട്ട് റൂമില്‍ എത്തിച്ച് യുവതിക്ക് മദ്യം നല്‍കി മയക്കിയ ശേഷം ബിനുവും ഉമേഷും പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും…

Read More

സ്‌കൂളിലേക്ക് കൊണ്ടു പോകുമ്പോള്‍ ഏഴാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ഓട്ടോ ഡ്രൈവറുടെ ശ്രമം ! അറസ്റ്റ്

ഏഴാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളിക്കാട് സ്വദേശി മണികണ്ഠനാണ് പാലക്കാട് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. കുട്ടിയെ സ്‌കൂളിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെയായിയുന്നു ഡ്രൈവറുടെ പീഡനശ്രമം. കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് വാഹനം നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മണികണ്ഠനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു.

Read More

ഭര്‍ത്താവ് 15കാരിയെ ലൈംഗിക പീഡനത്തിനിരയാക്കുന്നത് ചിത്രീകരിച്ചത് ഭാര്യ ! ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് വിറ്റത് 500 മുതല്‍ 1500 വരെ രൂപയ്ക്ക്

കൊല്ലത്ത് 15കാരിയെ വാടകവീട്ടില്‍ ലൈംഗികചൂഷണത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളായ ദമ്പതികള്‍ ചിത്രങ്ങളും വിഡിയോകളും 500 മുതല്‍ 1500 രൂപ വരെ വിലയ്ക്കാണു വില്‍പന നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമിലെ സര്‍വീസ് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തായിരുന്നു വില്‍പന. സാംനഗര്‍ കാഞ്ഞിരോട്ടുകുന്നുംപുറത്ത് വിഷ്ണു ഭവനില്‍ വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരെ ഇന്നലെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്വീറ്റിയെ 2022 ജൂലൈ 14ന് ചെങ്ങന്നൂരിലെ വീട്ടില്‍ നിന്നു വിഷ്ണു ഇറക്കിക്കൊണ്ടു വരികയായിരുന്നു. വീട്ടുകാരുമായി അകല്‍ച്ചയിലായതിനാല്‍ വേറെ വഴിയില്ലാതെയാണു വിഷ്ണുവിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി വീഡിയോകള്‍ എടുത്തതെന്നാണു സ്വീറ്റിയുടെ വാദം. വിഷ്ണു ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ചിത്രങ്ങളും വീഡിയോകളും അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്തതായി പോലീസിനു നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ചൈല്‍ഡ്…

Read More

15കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ! ഭാര്യ വീഡിയോ പോണ്‍സൈറ്റുകളില്‍ അപ് ലോഡ് ചെയ്തു; ദമ്പതികള്‍ പിടിയില്‍

കുഴത്തൂപ്പുഴയില്‍ 15കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പോണ്‍സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുകയും ചെയ്ത ദമ്പതികള്‍ പിടിയില്‍. പ്രതികളെ കുളത്തൂപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരോട്ട് കുന്നുംപുറത്ത് വിഷ്ണു, ഇയാളുടെ ഭാര്യ സ്വീറ്റി എന്നിവരാണു പെണ്‍കുട്ടിയുടെ പരാതിയില്‍ പിടിയിലായത്. പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, കുട്ടിയെ ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പീഡന സമയത്തു തന്നെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഇയാള്‍ പിന്നീട് ഭാര്യയുടെ സഹായത്തോടെ വീഡിയോ പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. കുളത്തൂപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. അനീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ ബാലസുബ്രമണ്യന്‍, എസ്‌ഐ ഷാജഹാന്‍, എഎസ്‌ഐ വിനോദ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്ത്, സിവില്‍ പോലീസ് ഓഫിസര്‍മാരായ രതീഷ്, അജിന എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ! രണ്ട് യുവാക്കള്‍ പിടിയില്‍

വൈപ്പിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതു സംബന്ധിച്ച് മുനമ്പം പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ഥ കേസുകളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വൈറ്റിലയിലെ ബേക്കറിയിൽ ജൂസ് മേക്കറായ പാലക്കാട് ഷൊർണൂർ കൊളപ്പുള്ളി കൊങ്ങാളക്കോട്ടിൽ വീട്ടിൽ ജിഷ്ണു (22), വൈക്കത്ത് മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന മലപ്പുറം വെട്ടത്തൂർ കീഴേക്കളത്തിൽ വീട്ടിൽ ജിജു (24) എന്നിവരാണ് അറസ്റ്റിലായത്. പള്ളിപ്പുറത്തുനിന്നും കംപ്യൂട്ടർ പഠനത്തിനു പോയ പതിനേഴ് വയസുള്ള പെൺകുട്ടിയെ കാൺമാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് വച്ച് ജിഷ്ണുവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് പെൺകുട്ടിയിൽനിന്ന് മൊഴിയെടുത്തപ്പോൾ യുവാവിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതാണെന്നാണ് അറിയിച്ചതത്രേ. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ പീഡനം നടന്നതായി സ്ഥിരീകരിച്ചു. തുടർന്നായിരുന്നു ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ മൂന്ന് വർഷം മുമ്പ് ഇതേ പോലെ സോഷ്യൽ…

Read More

വയനാട്ടില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ! യുവാവ് അറസ്റ്റില്‍…

കണിയാമ്പറ്റയില്‍ 16കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. മില്ലുമുക്ക് അണിയേരി റഷീദ് (43)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണിയാമ്പറ്റയിലാണ് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയെ ഒരു തവണ പീഡനത്തിനിരയാക്കുകയും പിന്നീട് പീഡനത്തിന് ശ്രമിക്കുകയും ചെയുകയായിരുന്നു. കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നാലെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടുത്തിടെ കൊച്ചിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് 17-കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിലായിരുന്നു. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെയാണ് (37) എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടിയെ മാത്രമല്ല. കുട്ടിയുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഉന്നത…

Read More

പതിനൊന്നുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് ജീവിതാന്ത്യം വരെ തടവ് ! 5.50 ലക്ഷം രൂപ പിഴയും

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജീവിതാന്ത്യം വരെ കഠിന തടവും പിഴയും വിധിച്ച് കോടതി. ഞാറയ്ക്കല്‍ വെളിയത്താംപറമ്പ് ബീച്ചില്‍ വട്ടത്തറ വീട്ടില്‍ ബിജു ഫ്രാന്‍സിസിനെ(41)യാണ് എറണാകുളം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 5.50 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. നാല് വകുപ്പുകളില്‍ നാല് ജീവപര്യന്തം കഠിന തടവും ആറ് വകുപ്പുകളില്‍ 15 വര്‍ഷം തടവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെങ്കിലും ബിജു ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. ഇതിനു പുറമേ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപടിയെടുക്കാനും പോക്സോ കോടതി ജഡ്ജി കെ. സോമന്‍ വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോക്സോ, ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളിലെ പത്ത് വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. 2018 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെയുള്ള കാലത്ത് പെണ്‍കുട്ടിയെ…

Read More

ഒമ്പതു വയസുകാരിയ്ക്കു നേരെ നഗ്നതാ പ്രദര്‍ശനവും അശ്ലീല പദപ്രയോഗവും ! യുവാവിന് മൂന്നു വര്‍ഷം തടവ് ശിക്ഷ

ഒമ്പത് വയസുകാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിയായ യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി. അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍ വീട്ടില്‍ മനോജിനെ (35) മൂന്നു വര്‍ഷം വെറും തടവിനും 10,000രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആര്‍.രേഖ വിധി ന്യായത്തില്‍ പറഞ്ഞു. പിഴത്തുക കുട്ടിക്ക് നല്‍കണം. 2021 മാര്‍ച്ച് മൂന്നിനും ഇരുപതിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി റോഡിലൂടെ നടന്ന് പോകുമ്പോള്‍ അശ്ലീല പദപ്രയോഗങ്ങളോടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോള്‍ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തി. സംഭവത്തില്‍ ഭയന്ന വീട്ടുകാര്‍ ആദ്യ സംഭവത്തിനു ശേഷം പരാതി കൊടുത്തില്ല. പിന്നീട് ആവര്‍ത്തിച്ചപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ വിളിച്ച് പറഞ്ഞത്. ചിറയിന്‍കീഴ്…

Read More

മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനു നേരെ വീട്ടമ്മയുടെ പീഡനപരാതി ! ചെയ്യാത്ത കുറ്റത്തിന് 45 ദിവസം ജയിലില്‍ കിടന്നെന്ന് യുവാവിന്റെ കുടുംബം

മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അയല്‍വാസിയായ വീട്ടമ്മ വ്യാജ പീഡനപരാതിയില്‍ കുടുക്കിയതായി ആരോപണം. ഇതേത്തുടര്‍ന്ന് ഇയാളെ 45 ദിവസം അന്യായമായി ജയിലില്‍ അടച്ചെന്ന പരാതിയുമായി യുവാവിന്റെ കുടുംബവും പ്രദേശവാസികളും രംഗത്തെത്തി. യുവാവിന് നീതി ലഭിക്കാനായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ പൗരസമിതിയും രൂപീകരിച്ചു. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അയല്‍വാസിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പ്രജേഷാണ് ജയിലില്‍ പോയത്. വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ ഏപ്രില്‍ 18നാണ് യുവാവിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 24ന് പീഡനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. പരാതിപ്രകാരം വീട്ടിലെത്തിയ കഞ്ഞിക്കുഴി പോലീസ് യുവാവിനെ കൂട്ടിക്കൊണ്ട് പോകുകയും സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. 45 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്.എന്നാല്‍ പീഡനം നടന്നെന്ന് പരാതിയില്‍ ആരോപിക്കുന്ന സമയം യുവാവ്…

Read More