മുത്തശ്ശിക്കഥയിലെ വെറും കെട്ടുകഥയല്ലിത്;  കുഴല്‍ക്കിണര്‍ കുഴിച്ചപ്പോള്‍ ലഭിച്ചത് 61 ഗ്രാമിന്‍റെ 18 സ്വര്‍ണനാണയങ്ങള്‍; അപ്പോ, കിണറുകുത്താൻ നിങ്ങൾക്കും നോന്നുണ്ടോ..!

ഇതൊരു മുത്തശ്ശിക്കഥയല്ല. ശരിക്കും നടന്ന സംഭവം തന്നെ. ഇതു കേള്‍ക്കുമ്പോള്‍ അത്തരത്തിലൊന്നു നമുക്കും കിട്ടിയിരുന്നെങ്കിലെന്ന് ചിലപ്പോൾ നിങ്ങളും ചിന്തിച്ചിരിക്കും. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ്. സംഭവം നമ്മുടെ കേരളത്തിലല്ല; അങ്ങ് ആന്ധ്രാപ്രദേശിലാണ്. ആന്ധ്രയിലെ എടുവടല പാലം ഗ്രാമത്തിലെ സത്യ നാരായണ എന്നയാളുടെ വയലില്‍ കുഴല്‍ക്കിണര്‍ പൈപ്പ് ലൈന്‍ കുഴിക്കുന്നതിനിടെ ഒരു മണ്‍പാത്രം ലഭിക്കുകയുണ്ടായി. ആളുകള്‍ അത് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടി. കാരണം അതില്‍ സ്വര്‍ണനാണയങ്ങള്‍. ഒന്നും രണ്ടുമല്ല 18 സ്വര്‍ണനാണയങ്ങളാണ് ഈ മണ്‍പാത്രത്തിലുണ്ടായിരുന്നത്. ഏതായാലും 61 ഗ്രാം സ്വര്‍ണത്തിന്‍റെ 18 നാണയങ്ങളുടെ കാര്യം അദ്ദേഹം തഹസില്‍ദാറെ അറിയിക്കുകയുണ്ടായി. പിന്നീട് ഈ നാണയങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് അവരുടെ ഓഫീസില്‍ കൈമാറി ട്രഷറിയില്‍ നിക്ഷേപിച്ചു. ഏതായാലും ഈ കാര്യം നാട്ടുകാരെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇനിയെത്ര കിണറുകള്‍ അവിടങ്ങളില്‍ കുത്തപ്പെടുമെന്ന് വൈകാതെ അറിയാം.

Read More

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ തട്ടിക്കൊ ണ്ടുപോകാനെത്തിയത് ജനക്കൂട്ടം; വീടാക്രമിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഹൈദരാബാദ്: വിവാഹാഭ്യര്‍ഥന നിരസിച്ച 24കാരിയെ യുവാവും സംഘവും വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി. നൂറോളം ആളുകളടങ്ങുന്ന സംഘമാണ് യുവതിയുടെ വീട്ടിലേക്ക് ഇരച്ചുകയറിയത്. യുവതിയെ പിന്നീട് പോലീസ് രക്ഷപെടുത്തി സുരക്ഷിതമായി വീട്ടിലെത്തിച്ചു. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ അഡിബത്‌ല ഗ്രാമത്തിലാണ് സംഭവം. വീട്ടിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ആള്‍ക്കൂട്ടം വീടുവളയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ പിതാവിനെ വലിച്ചിഴച്ചുകൊണ്ടുവന്ന് മര്‍ദിച്ചശേഷമാണ് പെണ്‍കുട്ടിയുമായി സംഘം കടന്നുകളഞ്ഞത്. വീട്ടിലെ സിസിടിവി കാമറകളും വാഹനത്തിന്റെ ജനല്‍ചില്ലുകളും ആള്‍ക്കൂട്ടം തല്ലിതകര്‍ത്തു. സംഭവത്തില്‍ എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ പരിചയക്കാരനായ നവീന്‍ റെഡ്ഡിയാണ് സംഭവത്തിനു പിന്നിലെന്ന് കുടുംബം ആരോപിച്ചു. ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിച്ചിരുന്നു. ഇതിന്‍റെ പകയാണ് അക്രമത്തിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞു.

Read More

ഹിമാചലിൽ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി വടംവലി മുറുകുന്നു; പ്രിയങ്ക ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്ന് സൂചന

ഷിംല:   ഹിമാചലിൽ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി വടംവലി മുറുകുന്നു. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക പ്രിയങ്ക ഗാന്ധിയെന്ന് സൂചന.  മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെ ഹിമാചലിലെ വിജയത്തിന് പാര്‍ട്ടി നേതൃത്വത്തിന്‍റെ പ്രശംസ നേടിയ പ്രിയങ്കയെതന്നെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചുമതലയും ഏര്‍പ്പിച്ചെന്നാണ് വിവരം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിംഗ്, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിംഗ് സുഖു, മുകേഷ് അഗ്‌നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രി കസേരയില്‍ നോട്ടമിട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്‍റെ ഭാര്യ കൂടിയായ പ്രതിഭ സിംഗ് ശക്തമായ അവകാശവാദമാണ് ഉന്നയിക്കുന്നത്. ഇവരുടെ അനുയായികള്‍ വെള്ളിയാഴ്ച എഐസിസി നിരീക്ഷകന്‍ ഭൂപേഷ് ഭാഗലിന്‍റെ വാഹനം തടഞ്ഞിരുന്നു. പ്രതിഷേധവുമായി കാറിന് മുമ്പില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരെ നേതാക്കളെത്തി അനുനയിപ്പിച്ചാണ് മാറ്റിയത്. ശനിയാഴ്ച സംസ്ഥാനത്തെത്തിയ എഐസിസി നിരീക്ഷകര്‍ ഓരോ എംഎല്‍എമാരെയും വ്യക്തിപരമായി…

Read More

കഞ്ചാവ് വലിക്കാൻ വിസമ്മതിച്ചതിന് പതിനഞ്ചുകാരന് മർദനം; കുട്ടിയുടെ മൊഴിപ്രകാരമല്ല എഫ്ഐആറെന്ന ആക്ഷേപവുമായി കുടുംബം

തിരുവനന്തപുരം: വർക്കലയിൽ കഞ്ചാവ് വലിക്കാൻ വിസമ്മതിച്ചതിന് പതിനഞ്ചുകാരനെ മർദിച്ച സംഭവം വീട്ടിനകത്ത് വച്ചെന്ന് കുട്ടിയുടെ പിതാവ്. കുട്ടിയുടെ മൊഴി പ്രകാരമല്ല എഫ്ഐആറെന്ന് കുടുംബം ആരോപിച്ചു. കുട്ടിയെ പുറത്ത് വച്ചാണ് മർദ്ദിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ വീട്ടിനകത്ത് വച്ചാണ് മർദനമെന്ന വിവരം പോലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. എഫ്ഐആറിലെ പിഴവ് പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരുത്തൽ വരുത്തിയിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അയിരൂർ പോലീസാണ് കേസെടുത്തത്. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രദേശത്ത് ലഹരിമാഫിയ പിടിമുറുക്കിയിട്ടും പോലീസ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

Read More

കൈക്കൂലി കേസ് ; ഡി ജിപി തച്ചങ്കരിക്കെതിരേ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം: ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരേ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷൻ ബ്യൂറോ. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് വിജിലൻസ് ഡയറക്ടർ കത്തു നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് വിജിലൻ‌സ് നടപടി. തച്ചങ്കരിയെ അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതിതള്ളിയിരുന്നു. പാലക്കാട് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസറിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ തച്ചങ്കരിയെ വിജിലൻവിമുക്തനാക്കുകയായിരുന്നു. തച്ചങ്കരിക്കെതിരേ വ്യക്തമായ തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കിയത് എന്തിനെന്ന് കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന്‍റ് അനുമതി വാങ്ങിയ ശേഷം കേസിൽ തുടരന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികാണിച്ച്  ഭീഷണിപ്പെടുത്തലും ചീത്തവിളിയും; പത്തൊമ്പതുകാരൻ ദീപുവിന്‍റെ പേരിലുള്ള കേസ്കേട്ടാൽ ഞെട്ടും…

പുതുപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി പൊങ്ങംപാറ മാളിയേക്കൽ ദീപു എം. പ്രദീപിനെ (19)യാണു കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളും സുഹൃത്തും കഴിഞ്ഞ ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുകയും ചീത്തവിളിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനുശേഷം ഇരുവരും ഒളിവിൽ പോയി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പുതുപ്പള്ളി സ്വദേശിയായ വിശ്വജിത്തിനെ പിടികൂടുകയും ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ദീപുവിനു വേണ്ടി തെരച്ചിൽ ശക്തമാക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ഇയാളെ കുമരകത്തുനിന്ന് അന്വേഷണസംഘം പിടികൂടുന്നത്. ദീപുവിന് കോട്ടയം ഈസ്റ്റ്, മണര്‍കാട്, പാമ്പാടി, വാകത്താനം എന്നി സ്റ്റേഷനുകളില്‍ അടിപിടി, മോഷണം, കഞ്ചാവ് തുടങ്ങിയ കേസുകൾ…

Read More

വല്യ ലാഭമൊന്നുമില്ല എങ്കിലും കസ്റ്റമേഴ്സിന് ഒരു സുഖം! ശനിയും ഞായറും എസി ഹാളൽ കാബറെ ഒരുക്കി കോട്ടയത്തെ ബാർ; മുതലാളിയുടെ ഉദ്ദേശം ഇങ്ങനെ…

കോട്ടയം: ഇത്രയും നാളും ഒരു പെഗിന് ഒരു മുട്ട. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്നെല്ലാമാണ് ബാറുകളിൽനിന്ന് കേട്ടിരുന്നത്. ഇപ്പോൾ മത്സരം കടുത്തു. കോട്ടയത്ത് ധാരാളം ബാറുകൾ മുന്തിയ സൗകര്യങ്ങളുമായി എത്തിക്കഴിഞ്ഞു. സ്ത്രീകൾക്കു വരെ പുകവലിച്ചു തള്ളാൻ സൗകര്യം ഒരുക്കാനും ഡിജെ പാർട്ടി നടത്തി മദ്യം വിറ്റഴിക്കാനും ബാറുകൾ മത്സരിക്കുകയായിരുന്നു. ഇതിനിടയിൽ, ബാറുകളിൽ യുവതികളെ മദ്യം വിളന്പാനും നിർത്തി കച്ചവടം പൊടിപ്പൊടിപ്പിക്കുന്നുമുണ്ട്. കോട്ടയത്തും പരിസര പ്രദേശങ്ങളിലും യുവതികൾ ബാറിൽ സേവനം തുടരുന്നു. ഇതൊരു വിജയമായി കണ്ട് ഇതര സംസ്ഥാനങ്ങളിൽനിന്നു ധാരാളം യുവതികൾ എത്തുന്നുണ്ട്.ഇതിനിടയിൽ മദ്യപാനികളെ ആകർഷിക്കാൻ കാബറെ ഡാൻസുമായി കോട്ടയം നഗരത്തിലെ ഒരു ബാർ രംഗപ്രവേശം ചെയ്തിരിക്കുന്നു. കാബറെ ഡാൻസിന് ഇതരസംസ്ഥാനത്തു നിന്നുമാണ് യുവതികളെ മുതലാളി എത്തിച്ചിരിക്കുന്നത്. ശനിയും ഞായറും എസി ഹാളിലാണ് കാബറെ ഒരുക്കിയിരിക്കുന്നത്. വല്യ ലാഭമൊന്നുമില്ല എങ്കിലും കസ്റ്റമേഴ്സിന് ഒരു സുഖം, അതിലൂടെ മദ്യവില്പന ഇത്രയും…

Read More

Top 11 Free Online Video Chat Rooms: 100 Percent Free To Speak With Strangers Randomly

It has two types of chat rooms, a easy chatting room, and an adult chatting room. When you be a part of, the website permits you to choose which kind of room you want to enter. You might enter the principle room for normal conversations or go to an adult room for mature discussions. You also can select a particular uahuah gender should you wish to converse with solely girls or men. You can join with folks on Chatrandom by choosing your most popular gender and clicking the Start button.…

Read More

വീട്ടമ്മയുടെ ഫോട്ടോകൾ കാണിച്ചു ഭീഷണിപ്പെടുത്തി അപമാനിക്കാൻ ശ്രമം;  കന്യാകുമാരിക്കാരൻ ശിവകുമാറിനെ കുടുക്കി പോലീസ്

പാലാ: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. കന്യാകുമാരി പേചിപാറ വൈപ്പുമുട്ട് വിളയിൽ ശിവകുമാറിനെ(43) യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ ഫോട്ടോകൾ കാണിച്ചു ഭീഷണിപ്പെടുത്തി വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ പോലീസിൽ പരാതിപ്പെടുകയും പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

Mygirlfund Reviews And Information

So I give mygirlfund a 1/10 and two thumbs down for his or her poor remedy and greedy enterprise. I’ve despatched my verification over 5 months ago and nonetheless nothing. I assume it’s a great suggestion, however it desires so much enchancment. I terribly advocate this website online as it’s easy to use and you can even make good cash with it. Needs to analysis the security of your connection earlier than continuing. Aside from that being barely bit of a ache, the positioning is easy to utilize. Any grownup…

Read More