രാഷ്ട്രീയ കരുനീക്കങ്ങൾ ഇനി ഒരു തട്ടിലിരുന്ന്; ജനതാ പാർട്ടികൾ കേരളത്തിൽ ഇനി ഒന്ന്; ലയന തീയതി ഇന്നറിയാം

പ്രബൽ ഭരതൻകോഴിക്കോട്: വർഷങ്ങളായി കേരളത്തിൽ രുണ്ടു തട്ടിലായി നിൽക്കുന്ന ജനതാ പാർട്ടികൾ ഒന്നിക്കാൻ ധാരണയായി. എം.വി. ശ്രേയാംസ്കുമാർ നേതൃത്വം നൽകുന്ന ലോകതാന്ത്രിക് ജനതാദൾ (എൽജെഡി), ജനതാദൾ (എസ്) എന്നിവ ലയിച്ച് ഒന്നാകാനാണ് ധാരണയായത്. എൽജെഡി ജെഡിഎസിൽ ലയിച്ച് ഒന്നിച്ചു പ്രവർത്തിക്കാനുള്ള ചർച്ച വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും അന്തിമ ധാരണയിലേക്ക് ഇപ്പോഴാണ് എത്തിച്ചേരാൻ സാധിച്ചത്. നിലവിൽ എൽജെഡി മുന്നോട്ട് വച്ച ആവശ്യങ്ങൾ ജെഡിഎസ് ഒരു പരിധി വരെ അംഗീകരിച്ചതോടെയാണ് ലയനത്തിന് വഴി തെളിഞ്ഞത്. എൽജെഡി ജെഡിഎസിൽ ലയിക്കുന്നതോടെ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനം ആർക്കെന്ന ചോദ്യമായിരുന്നു ഇരു പാർട്ടികളും ഉന്നയിച്ചിരുന്നത്. അതൊടൊപ്പം മന്ത്രി പദവും ചർച്ചയായിരുന്നു. പാർട്ടി പ്രസിഡന്‍റ് സ്ഥാനവും മന്ത്രിസഭയിലെ ഏക പ്രതിനിധിയായ മന്ത്രിയും ജെഡിഎസിന് തന്നെ വേണമെന്ന ആവശ്യമാണ് ജെഡിഎസ് നേതാക്കൾ ഉന്നയിച്ചിരുന്നത്. ഇത് എൽജെഡി അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ലയനത്തിനുള്ള പ്രധാന തടസങ്ങൾ എല്ലാം തന്നെ നീങ്ങി.സംസ്ഥാന സെക്രട്ടറി…

Read More

Hoop Omegle Chat Like Monkey App Retailer Critiques And Rankings For Ios China

That’s why we give you all the information we are in a position to on the dating sites you want to learn about. Plus, we wish to hook you up with Monkey App coupons every time we are in a position to. No tricksters and fictitious strategies aren’t involved on this app, because the registration technique of Azar permits solely current people to become a unit of its chatting family. Businesses, organizations, and professionals who have an everyday consumption of new prospects and whose telephone numbers / email addresses are…

Read More

കേടായ 500 കിലോ ഇറച്ചി പിടികൂടിയ സംഭവം ! സ്ഥാപനം ഇറച്ചി വിതരണം ചെയ്തത് 50ലധികം ഹോട്ടലുകളിലേക്ക്…

കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള സ്ഥാപനം ഇറച്ചി വിതരണം ചെയ്തത് 50ലധികം ഹോട്ടലുകളിലേക്കെന്നു കണ്ടെത്തല്‍. കളമശേരി കൈപ്പടമുകളില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനത്തില്‍ നിന്ന് എറണാകുളത്തെ നിരവധി ഹോട്ടലുകളിലേക്കാണ് ഇറച്ചി വിതരണം ചെയ്തിരുന്നത്. ഇതെല്ലാം സുനാമി ഇറച്ചിയായിരുന്നു എന്നാണ് വിവരം. 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറന്റുകളില്‍. നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ടു. നഗരത്തിലെ വിവിധ പ്രമുഖ റെസ്റ്റോറന്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് നടത്തിയ പരിശോധനയിലാണ് ബില്‍ ബുക്കും മറ്റും കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാര്‍, മരക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ രണ്ടുപേരും ഒളിവിലാണ്. അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവര്‍ കൈമാറിയത്. ഹൈദരാബാദിലുള്ള കോഴിയിറച്ചി വില്‍പ്പനക്കാരില്‍ നിന്നാണ് ഹോട്ടലുകളിലേക്ക്…

Read More

സൈക്കോ ഉണ്ണിയുടെ തീക്കളിക്ക് എട്ടിന്‍റെ പണി; തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടിന് തീയിട്ടു; ഉണ്ണിയെ ചതിച്ചത്…

കണ്ണൂർ: തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടിന് തീയിട്ട സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പാറക്കണ്ടിയിലെ ശ്യാമളയുടെ വീട് കത്തിച്ച സംഭവത്തിലാണ് അയൽവാസിയായ എൻ. സതീശൻ എന്ന ഉണ്ണിയെ (63) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ 3.30 തോടെയായിരുന്നു ശ്യാമളയുടെ വീടിന് സമീപം കൂട്ടിയിട്ട മാലിന്യത്തിന് പ്രതി തീയിട്ടത്.ഈ തീ വീട്ടിലേക്കും പടർന്നു പിടിക്കുകയായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തീയിട്ടതിന് പിന്നിലെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ചൂട്ടും കത്തിച്ച് വന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ പി.എ.ബിനുമോഹനന്‍റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Read More

Camsurf: Cam Chat With Random Strangers On Random Video Chat On-line

I am capable of meet new folks and create enjoyable memories with them. I was contemplating, perhaps there could be a meals tag? I know that lots of folks bond over food and snacks that they take curiosity in. This was only a thought though, both method the app is nice. Thousands of people from all around the world use CamSurf’s fun environment as a way to join with likeminded individuals. You can filter by location and by language so that you have full control over the people that you…

Read More

Camsurf: Cam Chat With Random Strangers On Random Video Chat On-line

I am capable of meet new folks and create enjoyable memories with them. I was contemplating, perhaps there could be a meals tag? I know that lots of folks bond over food and snacks that they take curiosity in. This was only a thought though, both method the app is nice. Thousands of people from all around the world use CamSurf’s fun environment as a way to join with likeminded individuals. You can filter by location and by language so that you have full control over the people that you…

Read More

ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാതശിശു മരണം; ഇരട്ടക്കുട്ടികൾ മരിച്ചു; ഡിസംബറിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും  മരിച്ചിരുന്നു

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ വീണ്ടും നവജാതശിശുക്കൾ മരിച്ചു. കാർത്തിക പള്ളി മഹാദേവി കാട് സ്വദേശിനിയുടെ രണ്ട് ആൺകുഞ്ഞുങ്ങളാണ് ഇന്നലെ രാത്രി പ്രസവത്തിനിടെ മരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷമായിരുന്നു സംഭവം. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.ഇന്നായിരുന്നു യുവതിയുടെ പ്രസവതീയതി. എന്നാൽ വേദന കടുത്തതിനെ തുടർന്ന് രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പുറത്തെടുത്തപ്പോഴേക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു. നാലു ദിവസം മുൻപാണ് യുവതി ആശുപത്രിയിൽ എത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ ഏഴിന് പ്രസവത്തെ തുടർന്ന് മെഡിക്കൽ കോളജിൽ അമ്മയും കുഞ്ഞും മരിച്ചത് ഏറെ വിവാദമായിരുന്നു. 21ന് വണ്ടാനം മെഡിക്കൽ കോളജിൽ മുഖ്യമന്ത്രി സൂപ്പർ സ്പെഷാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വീണ്ടും നവജാതശിശു മരണം.  

Read More

സടകുടഞ്ഞ് വനംവകുപ്പ്; പടയപ്പയെ പ്രകോപിപ്പിച്ചാൽ ജാമ്യമില്ലാ കുറ്റം ചുമത്തും; പണി ചോദിച്ചുവാങ്ങരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്

  ഇടുക്കി: മൂന്നാറില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് വനംവകുപ്പിന്‍റെ മുന്നറിയിപ്പ്. ടൂറിസത്തിന്‍റെ മറവിൽ പലരും പടയപ്പയെ പ്രകോപിപ്പിക്കുന്നതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. ആനയെ കാണി ക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നതായും ആക്ഷേപമുണ്ട്. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ഇറങ്ങാറുള്ള പടയപ്പ സാധാരണയായി പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ആന അക്രമകാരിയായി. ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ചിലര്‍ പെരുമാറിയതാണ് കാരണം. അന്നുതന്നെ ആനയെ വനത്തിലേക്ക് തുര ത്തിയശേഷം വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയിറങ്ങിയപ്പോള്‍ ബൈക്കും ജീപ്പും ഇരമ്പിച്ചും ഹോണ്‍ മുഴക്കിയും ചിലര്‍ ആനയെ പ്രകോപിപ്പിച്ചിരുന്നു. പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി.

Read More

പ്രണയപ്പകയ്ക്ക് ഒരു ഇരകൂടി; പ്രണയബന്ധം ഉപേക്ഷിച്ച കാമുകിയെ വീട്ടിൽകയറി കുത്തിക്കൊന്ന് യുവാവ്; കാമുകനായി വലവിരിച്ച് പോലീസ്

  ബംഗളൂരു: കർണാടകയിൽ അക്രമി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കണ്ണാട് മുണ്ടൂർ മേഖലയിലാണ് സംഭവം. ബിരുദ വിദ്യാർഥിനിയായ ജയശ്രീ(23) ആണ് കൊല്ലപ്പെട്ടത്. മകളുടെ കൊലപാതകത്തിന് പിന്നിൽ ഉമേഷാ എന്ന യുവാവാണെന്ന ആരോപണവുമായി ജയശ്രീയുടെ അമ്മ ഗിരിജ രംഗത്തെത്തി. ഉമേഷയും ജയശ്രീയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഉമേഷയുമായുള്ള ബന്ധം ജയശ്രീ അവസാനിപ്പിച്ചു. ഇതിലുള്ള പകയെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസിൽ നൽകിയ പരാതിയിൽ ഗിരിജ പറയുന്നു. സംഭവസമയം ജയശ്രീ വീട്ടിൽ തനിച്ചായിരുന്നു. കൊലപാതകത്തിൽ കേസെടുത്ത പോലീസ് ഉമേഷയ്ക്കായി തെരച്ചിൽ നടത്തുകയാണ്.

Read More

Ome Television Video Chat Evaluation For Parents 2022

Never reply with “a watch for an eye.” Our advanced reporting system helps moderators promptly reply to violations and bans those who violate the chat rules. Please constantly report violators but never reply with an offense. Our moderators evaluate every case individually without tracing again the reasons. Thus, you may be held liable for any inappropriate response and may be banned as properly. Why is BlueStacks the quickest and safest platform to play video games on PC? BlueStacks respects your privateness and is at all times safe and secure to…

Read More