പ്രായത്തിനുള്ള ബഹുമാനം പോലും തന്നില്ല ! ശാലുകുര്യനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ദിനേശ് പണിക്കര്‍…

മലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവും നടനുമാണ് ദിനേശ് പണിക്കര്‍. സുരേഷ് ഗോപി നായകനായ രജപുത്രന്‍ ഉള്‍പ്പെടെ വമ്പന്‍ ഹിറ്റുകളാണ് ദിനേശ് പണിക്കര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ സീരിയല്‍ രംഗത്തും ദിനേശ് പണിക്കര്‍ നിറസാന്നിധ്യമാണ്. ഓര്‍മ, ചന്ദനമഴ എന്നീ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നു. ഒരിക്കല്‍ കെകെ രാജീവ് ചേട്ടന്‍ നാളെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വരുമോ എന്ന് ചോദിക്കുകയായിരുന്നു. അവിടെ ചെന്നപ്പോള്‍ കുറെ ഡയലോഗുകള്‍ തന്നു. ഇത് ചെയ്യണമെന്ന് പറഞ്ഞു. ഇത് മുഴുവന്‍ താന്‍ ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട പ്രോംപ്റ്റ് ചെയ്ത തരുമെന്ന് പറയുകയായിരുന്നു എന്ന് ദിനേശ് പറയുന്നു. ഇത് വരെയും ഒരു സ്റ്റേജില്‍ പോലും കയറാത്ത താന്‍ അങ്ങനെ അഭിനേതാവായി മാറുകയായിരുന്നുവെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു. സീനിയര്‍ താരങ്ങള്‍ക്കൊപ്പമുള്ള അഭിനയം ആയതിനാല്‍ തന്നെയും താന്‍ ചെയ്യുന്നത്…

Read More

സില്‍വര്‍ ലൈന്‍ വിരുദ്ധസമിതി നേതാവിനു സിപിഎം നേതാവിന്‍റെ മര്‍ദനം; സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം 300-ാം ദിവസത്തിലേക്ക്

കുന്നന്താനം: കെ റെയില്‍ സില്‍വര്‍ ലൈന്‍വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ അരുണ്‍ ബാബു അമ്പാടിയെ സിപിഎം നേതാവ് മര്‍ദിച്ചതായി പരാതി. സിപിഎം ലോക്കല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ എസ്.വി. സുബിനെതിരേയാണ് പരാതി. അരുണ്‍ ബാബുവിനെ സുബിന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോണ്‍ഗ്രസ് മണ്ഡലം ട്രഷറര്‍ കൂടിയാണ് അരുണ്‍. പാലയ്ക്കാത്തകിടി സെന്‍റ് മേരീസ് ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിനു സമീപത്തായിരുന്നു സംഭവം. അരുണ്‍ ബാബുവിന്‍റെ പരാതിയെത്തുടര്‍ന്നു സുബിനെതിരേ കീഴ് വായ്പൂര് പോലീസ് കേസെടുത്തു. സ്‌കൂളുമായി ബന്ധപ്പെട്ട് സുബിനെതിരേ ആരോപണങ്ങളുണ്ടെന്നും ഇതന്വേഷിച്ചെത്തിയ മാധ്യമസംഘത്തിനു വിവരങ്ങള്‍ കൈമാറുന്നത് അരുണ്‍ ബാബുവാണെന്നു ധരിച്ചാണ് ആക്രമണം അഴിച്ചുവിട്ടതെന്നും കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി ഭാരവാഹികള്‍ പറഞ്ഞു. മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാരുടെപേരില്‍ എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും സില്‍വര്‍…

Read More

ആറു മാസം വരെ വറ്റിവരളുന്ന മീനച്ചിലാറിനെ നീരണയിക്കാൻ  മിനിഡാമും പാലവും വരുന്നു ; ആകാംഷയോടെ നാട്ടുകാർ

കോട്ടയം: ഡാമും അണക്കെട്ടും വലിയ ജലസേചന പദ്ധതികളൊന്നുമില്ലാത്ത കോട്ടയം ജില്ലയില്‍ മീനച്ചിലാറ്റില്‍ മിനി ഡാമും പാലവും വരുന്നത് എല്ലാവരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വേനലില്‍ തുടര്‍ച്ചയായി ആറു മാസം വരെ വറ്റിവരളുന്ന മീനച്ചിലാറിനെ നീരണയിക്കാനും പാലാ നഗരസഭയിലെയും നിരവധി പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിനും പരിഹാരവുമായി മീനച്ചിലാറ്റില്‍ അരുണാപുരത്ത് മിനിഡാമും ബ്രിഡ്ജും നിര്‍മിക്കുമെന്നാണ് ഇന്നല ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. മീനച്ചില്‍ നദീതട പദ്ധതി എന്ന പേരില്‍ ഇടുക്കി ഡാമില്‍നിന്നും മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും പുറന്തള്ളുന്ന വെള്ളം മീനച്ചിലാറ്റില്‍ കൊണ്ടുവരുമെന്ന രീതിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപനം വന്നതാണ്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അടുക്കത്ത് ഇതിനായി ഡാം നിര്‍മിക്കുന്നതിനായി തറക്കല്ലിടുകയും ചെയതിരുന്നു. എന്നാല്‍ പിന്നീട് ഈ പദ്ധതിക്ക് ഒരു അനക്കവും ഉണ്ടായില്ല. പിന്നീട് ഇടതു വലതു മുന്നണികളുടെ സര്‍ക്കാരുകളുടെ ബജറ്റില്‍ തുക അനുവദിക്കുകയും പദ്ധതിയുടെ പേരും പ്രോജക്‌ടും മാറ്റി അവതരിപ്പിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.…

Read More

കുഞ്ഞിനെ മോഹിച്ചു, കുരുക്കിലായി; കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ മൂന്നംഗ സംഘം ഇന്ന് വിവരം ശേഖരിക്കും. അന്വേഷണ സംഘം ഇന്ന് കളമശേരി മെഡിക്കൽ കോളജിലെത്തിയാകും വിവരങ്ങൾ ശേഖരിക്കുക. മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പാൾ, നഴ്സുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ജനുവരി 31ന് കുഞ്ഞ് പിറന്നുവെന്നു കാണിക്കുന്ന രേഖകൾ പരിശോധിക്കുന്നതിനോടൊപ്പം ഓഗസ്റ്റ് 27ന് ജനിച്ച മറ്റൊരു കുഞ്ഞിന്‍റെ ജനനസംബന്ധമായ രേഖകളും മൂന്നംഗ സംഘം പരിശോധിക്കും. കുഞ്ഞിനെ ഇന്ന് ഹാജരാക്കിയേക്കുംവ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് കുഞ്ഞിനെ ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുന്പാകെ ഹാജരാക്കിയേക്കും. തൃപ്പൂണിത്തുറ സ്വദേശികളായ ദന്പതികൾ കുഞ്ഞിനെ കൈമാറുമെന്നു സൂചന ലഭിച്ചതായി സിഡബ്ല്യുസി ചെയർമാൻ കെ.കെ. ഷാജു പറഞ്ഞു. കുട്ടിയെ സിഡബ്ല്യുസിയിൽ ഹാജരാക്കിയാൽ ഉടൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. തുടർന്ന് യഥാർഥ മാതാപിതാക്കൾ ഹാജരാകണം. അവർ എത്തിയില്ലെങ്കിൽ കുട്ടിയെ…

Read More

കടന്നുവരൂ…കേരളത്തേക്കാള്‍ എട്ടുരൂപ കുറവ് ! മലയാളികളെ ആകര്‍ഷിക്കാന്‍ ബോര്‍ഡുകളുമായി കര്‍ണാടകയിലെ പമ്പുടമകള്‍…

കേരള ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ വര്‍ധിപ്പിച്ചത് വന്‍ പ്രതിഷേധത്തിടയാക്കിയിരുന്നു.സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങിയത്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ ഇന്ധനവില കേരളത്തേക്കാള്‍ കുറവാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകളാണ് മലയാളി വാഹനങ്ങളെ ഇപ്പോള്‍ അതിര്‍ത്തികളില്‍ വരവേല്‍ക്കുന്നത്. ഇത്തരത്തിലുള്ള ഒരു ഫ്‌ലക്‌സ് ബോര്‍ഡാണ് ഇപ്പോള്‍ വീണ്ടുംം സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ‘വെല്‍ക്കം ടു കര്‍ണാടക’ എന്നെഴുതിയ ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ ബോര്‍ഡാണ് വൈറലായ ചിത്രം. അക്ഷരപ്പിശകുകള്‍ നിറഞ്ഞ മലയാളത്തിലും കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഫ്‌ളക്‌സ് ബോര്‍ഡ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.60 രൂപയാണ് നിരക്ക് വരുന്നത്. കേരളത്തില്‍ 95.52 രൂപയാണ് ഡീസലിന്റെ വില. എന്നാല്‍ കര്‍ണാടകയിലെത്തുമ്പോള്‍ പെട്രോളിന് 102 രൂപയും ഡീസലിന് 87.36 രൂപയുമാണ് നിരക്ക്. നേരത്തെ…

Read More

ജഡ്ജിമാർക്കായി കൈക്കൂലി വാങ്ങിയെന്നാരോപണം; അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കേസിലെ കക്ഷികളിൽ നിന്ന് വൻതുക വാങ്ങിയെന്ന് ആരോപിച്ച് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ അഡ്വ. സൈബിയുടെ അറസ്റ്റിനു തടസങ്ങളില്ല. ജുഡീഷ്യൽ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. അന്വേഷണം മുന്നോട്ടു പോകട്ടെയെന്നും സത്യം പുറത്തുവരട്ടെയെന്നും ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് അറിയിച്ചു. അന്വേഷണത്തെ സൈബി എന്തിനു ഭയക്കുന്നുവെന്നാണ് ഹർജി പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചത്. തനിക്കെതിരേ കേസ് രജിസ്റ്റർചെയ്തത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവുകളില്ലെന്നുമാണ് അഡ്വ.സൈബി ഹർജിയിൽ ഉന്നയിച്ചിരുന്നത്. പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ച മൊഴികളിലും താൻ ജഡ്ജിമാർക്ക് നൽകാനായി പണം വാങ്ങിയെന്ന് പറയുന്നില്ല. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യൻ…

Read More

Wireclub Es Evaluate

Do not fake to be a minor to be able to contact and speak with them. This is a fast approach to getting your self banned from Wireclub. Place computer systems in a ‘household room’ somewhat than a bed room. This helps with monitoring on-line exercise and potential pedophiles shall be delay by background exercise in case your teen uses messaging services for voice conversations. There’s are so many stuff you probably didn’t learn about this chat service. You are offered with profiles of various members, and you’ll add them…

Read More

Wireclub Es Evaluate

Do not fake to be a minor to be able to contact and speak with them. This is a fast approach to getting your self banned from Wireclub. Place computer systems in a ‘household room’ somewhat than a bed room. This helps with monitoring on-line exercise and potential pedophiles shall be delay by background exercise in case your teen uses messaging services for voice conversations. There’s are so many stuff you probably didn’t learn about this chat service. You are offered with profiles of various members, and you’ll add them…

Read More

Transcript Of Anthony Weiner Facebook Sex Chat With Lisa Weiss

“At times, relationship could be plenty of fun, but it might possibly also really feel actually demoralizing and like a full-time job,” Kelly says. ” is the only brand on the market that matches our values, and seems geared to people on the lookout for a long-term relationship.” “Making the primary move for women offers you the power to invest your time in the connections that you simply really feel comfy with, which can result in extra intentional dates and relationships.” The video video games which would possibly be on…

Read More

Transcript Of Anthony Weiner Facebook Sex Chat With Lisa Weiss

“At times, relationship could be plenty of fun, but it might possibly also really feel actually demoralizing and like a full-time job,” Kelly says. ” is the only brand on the market that matches our values, and seems geared to people on the lookout for a long-term relationship.” “Making the primary move for women offers you the power to invest your time in the connections that you simply really feel comfy with, which can result in extra intentional dates and relationships.” The video video games which would possibly be on…

Read More