പൊന്നും വില: പവന് 53,760 രൂപയുമായി സ്വര്‍ണവില; വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,720 രൂപയും പവന് 53,760 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 2383 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി. 2004ല്‍ ഒരു കിലോഗ്രാമിന് 7.5 ലക്ഷം രൂപയായിരുന്നതാണ് ഇപ്പോള്‍ 75 ലക്ഷം രൂപയായിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില 2340 കടന്ന് 2387 ഡോളര്‍ പുതിയ ഉയരം രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഇന്ന് 58,500 രൂപയ്ക്ക് അടുത്ത് നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5620 രൂപയായി. വെള്ളി വിലയും ഉയരുകയാണ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണത്തിനായുള്ള സമീപകാല അപ്പീല്‍ ശക്തമാണ്. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍…

Read More

തിളങ്ങി ശ്രീലീല; ഇൻസ്റ്റഗ്രാമിൽ വൈറലായി ചിത്രങ്ങൾ

കിസ് (2019) എന്ന കന്നടചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രീലീല. 2022ല്‍ പെല്ലി സാണ്ട എന്ന ചിത്രത്തിലൂടെ തെലുങ്കിലും തുടക്കം കുറിച്ചു. പിന്നാലെ രവിതേജ നായകനായ ധമാക്കയിലും ശ്രീലീല നായകയായി. കേവലം ഈ രണ്ടു സിനിമകളിലൂടെ മാത്രം തെലുങ്കിലെ താരമായി ശ്രീലീല മാറി. അല്ലു അര്‍ജുന്‍, വിജയ് ദേവ്രകൊണ്ട, പവന്‍ കല്യാണ്, മഹേഷ് ബാബു എന്നിവരുടെയെല്ലാം നായികയായി. നായകന്മാരും നിര്‍മാതാക്കളും ഇപ്പോള്‍ ശ്രീലീലയെ തങ്ങളുടെ സിനിമകളിലേക്ക് ശിപാര്‍ശ ചെയ്യുന്ന അവസ്ഥയാണിപ്പോള്‍. അമേരിക്കയിലേക്കു കുടിയേറിയ തെലുങ്ക് കുടുംബത്തിലെ അംഗമായ ശ്രീലീല എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിനു രണ്ടു മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. നടിയുടെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Read More

ബേസിലിനെ നായകനാക്കി ടോവിനോ നിർമിക്കുന്ന ‘മരണമാസ്’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് മരണമാസ്. യുവതാരം ടോവിനോ തോമസാണ് ചിത്രം നിർമിക്കുന്നത്. മരണമാസിന്‍റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ നിർമാതാക്കൾ ടോവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം എന്നിവരാണ്. ഇമ്തീയാസ് ഖദീറാണ് കോ പ്രൊഡ്യൂസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഗോകുൽനാഥ്‌. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സിജു സണ്ണിയാണ് കഥ, സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. ഏറെ കൗതുകമുണർത്തുന്ന ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. മ്യൂസിക്-ജയ് ഉണ്ണിത്താൻ,വരികൾ-മൂസിൻ പെരാരി, പ്രൊഡക്ഷൻ ഡിസൈനെർ-മാനവ് സുരേഷ്, കോസ്റ്റും-മാഷർ…

Read More

എന്‍റെ ജോലി സിനിമ ചെയ്യുക എന്നതാണ്: ഫഹദ് ഫാസിൽ

ഞാൻ നിലവിൽ ഹൈദരാബാദിലാണുള്ളത്. പുഷ്പയുടെ ഷൂട്ടിലാണ്. ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു വേഷമാണ് ഈ ചിത്രത്തിൽ. പടം ഭംഗിയായി തീർത്തു തിയറ്ററിൽ എത്തിക്കുന്നതിലായിരുന്നു ഫോക്കസ്. പുതുതായി ഒരു കാര്യം ചെയ്യുമ്പോൾ കൊടുക്കുന്ന പ്രാധാന്യം ഉണ്ടല്ലോ. ഞാൻ സ്ഥിരമായി ചെയ്യുന്ന പരിപാടിയാണെങ്കിൽ ഇങ്ങനെ വന്ന് പറയണ്ട കാര്യമൊന്നും ഇല്ല. ഞാന്‍ പ്രകാശന്‍ പോലുള്ള സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യം ഇല്ല. ഞാനും സത്യേട്ടനും എന്താണ് ആളുകൾക്കു നൽകുക എന്ന കാര്യം ക്ലിയർ ആണ്. അത് ഞങ്ങൾ രണ്ടു പേർക്കും അറിയാം. ഈ ചിത്രത്തിൽ ജിത്തുവും ഒരു പുതിയ സാധനം ട്രൈ ചെയ്യുന്നു. ഞാനും ആദ്യമായാണ് ഇങ്ങനെ ഒരു വേഷം ചെയ്യുന്നത്. അതുകൊണ്ട് ഒരു ഇൻട്രോ നൽകേണ്ടത് ആവശ്യമെന്ന് തോന്നി. പിന്നെ ഇതിലൊന്നുമല്ല ഞാൻ വിശ്വസിക്കുന്നത്. എന്‍റെ ജോലി സിനിമ ചെയ്യുക എന്നതാണ്. നല്ല സിനിമയാണെങ്കിൽ അത് സിനിമ തന്നെ പ്രൂവ്…

Read More

പ്രണയത്തിലാണെന്നു സമ്മതിച്ച് ജാൻവി

ബോളിവു‌ഡിലെ യുവ നടിമാരിൽ പ്രമുഖ താരമാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെയും നിർമാതാവായ ബോണി കപൂറിന്‍റെയും മകൾ. ശ്രീദേവിയുടെ മരണശേഷമാണ് താരം കൂടുതലായും സിനിമാരംഗത്ത് സജീവമാകാൻ തുടങ്ങിയത്. ജാൻവിയെ ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ സിനിമാരംഗത്ത് നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി സുശീൽ കുമാർ ഷിൻ‌ഡെയുടെ കൊച്ചുമകനായ ശിഖാർ പഹാരിയയും താരവുമായി ബന്ധപ്പെട്ട വാർത്തകൾ. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളാണ് മുൻപ് പുറത്തുവന്നിരുന്നത്. എന്നാൽ ഇരുവരും ഡേറ്റിംഗിലാണെന്ന പുതിയ വാർത്തകളാണ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ബോണി കപൂറിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ മൈതാനിന്‍റെ സ്ക്രീനിംഗിന് മുംബൈയിൽ എത്തിയതായിരുന്നു ജാൻവി. ശിഖാറിന്‍റെ പേര് പതിപ്പിച്ച നെക്ലൈസ് ധരിച്ചാണ് ജാൻവി ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ശിഖു എന്നായിരുന്നു നെക്ലൈസിൽ ഉണ്ടായിരുന്ന പേര്. ഇതോടെ ആരാധകർ ജാൻവിയും ശിഖാറും തമ്മിലുളള പ്രണയം സ്ഥിരീകരിച്ചു. താരത്തിന്‍റെ വേഷവും ആരാധകർക്കിടയിൽ ഏറെ…

Read More

പാഴ്‌സലിൽ എംഡിഎംഎ: മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകൾ; അഭിഭാഷകയെ ഭീഷണിപ്പെടുത്തി തട്ടിപ്പ് സംഘം കവർന്നത് 15 ലക്ഷം

ബംഗളൂരു: വ്യാജ കൊറിയർ തട്ടിപ്പിൽ അഭിഭാഷകയ്ക്കു നഷ്ടമായത് 15 ലക്ഷം രൂപ. 29കാരിയായ അഭിഭാഷകയാണ് ബംഗളൂരു ഈസ്റ്റ് സൈബർ ക്രൈം പോലീസിൽ തട്ടിപ്പിനിരയായതായി പരാതി നൽകിയത്. അഭിഭാഷകയുടെ പേരിൽവന്ന പാഴ്‌സലിൽ മാരകലഹരിമരുന്നായ എംഡിഎംഎ ഉണ്ടെന്നറിയിച്ച് ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ്. ഏപ്രിൽ ആദ്യവാരം മുംബൈ പോലീസിൽനിന്നാണെന്നു പറഞ്ഞായിരുന്നു ഫോൺ. തായ്‌ലൻഡിൽനിന്നു വന്ന പാഴ്‌സലിൽ 140 ഗ്രാം ലഹരിമരുന്നുണ്ടെന്നായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്. തുടർന്ന് സിബിഐ ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയ ആൾക്കു ഫോൺ കൈമാറി. യുവതിക്കെതിരേ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകൾ ചുമത്തിയതായി അറിയിച്ചു. തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി വീഡിയോ കോളിലൂടെ ചോദ്യംചെയ്യൽ ആരംഭിച്ചു. ഏപ്രിൽ മൂന്നിന് ഉച്ചകഴിഞ്ഞ് 2.15ന് ആരംഭിച്ച ഫോൺകോൾ അഞ്ചിനുപുലർച്ചെ 1.15 വരെ നീണ്ടുനിന്നു. ഇതിനിടെ 15 ലക്ഷം രൂപ സംഘം കൈക്കലാക്കുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനിടെ യുവതിയോടു വിവസ്ത്രയാകാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

Read More

ചൂടിനൊപ്പം വില‍യും ഉയരുന്നു! പെരുന്നാള്‍ കഴിഞ്ഞു, വിഷു വരുന്നു… താഴെയിറങ്ങാതെ കോഴി വില

വടകര: സംസ്ഥാനത്ത് പെരുന്നാള്‍ കഴിഞ്ഞിട്ടും താഴെ ഇറങ്ങാതെ കോഴി ഇറച്ചി വില. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. കഴിഞ്ഞ മാസം 200 ല്‍ താഴെയായിരുന്നു വില. പെട്ടെന്നാണ് ഇത്രയേറെ വര്‍ധിച്ചത്. ഒരാഴ്ചക്കിടെ മാത്രം 60 രൂപ കൂടി. ചൂട് കാരണം സംസ്ഥാനത്ത് ഇറച്ചിക്കോഴി ഉല്‍പാദനവും തമിഴ്‌നാട്ടില്‍ നിന്നുള്ള വരവും ഗണ്യമായി കുറഞ്ഞതാണ് വില കുതിക്കാന്‍ കാരണമായി പറയുന്നത്. വിഷു പ്രമാണിച്ച് വില ഇനിയും കൂടുമെന്നാണ് കേള്‍ക്കുന്നത്. അതേസമയം, ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും വില വര്‍ധന സാധാരണക്കാരെയും ഹോട്ടല്‍ ഉടമകളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും വ്യാപാരികള്‍ പറയുന്നു. അസഹ്യമായ ചൂടാണ് വില്ലനെന്നാണ് കോഴിവ്യാപാര രംഗത്തുള്ളവര്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കോഴികളില്‍ ചൂട് കാരണം പലതും ചത്തുപോവുന്ന സ്ഥിതി. ഇത് ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുന്നതായാണ് വിശദീകരണം. സംസ്ഥാനത്ത് ബ്രോയിലര്‍ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതു മുതലെടുത്താണ്…

Read More

കണികാണാൻ‌ മൈസൂരുവിൽനിന്ന് സ്വര്‍ണവെള്ളരി

കോട്ടയം: വിഷുക്കണിയൊരുക്കാന്‍ സ്വര്‍ണവെള്ളരിയെത്തുന്നതു മൈസൂരുവിൽനിന്ന്. നഗരത്തിലെ വിപണിയിൽ കുഞ്ഞൻ സ്വർണവെള്ളരിക്ക് ആവശ്യക്കാരേറെയാണ്. പാലക്കാട്, തൃശൂര്‍ മേഖലകളിൽനിന്നുള്ള കണിവെള്ളരിയും വിപണിയിലുണ്ട്. മൂവാറ്റുപുഴ, കുറുപ്പന്തറ, കടുത്തുരുത്തി എന്നിവിടങ്ങളിലും വെള്ളരി വിളവെടുക്കുന്നുണ്ട്. കൊടുംവേനലില്‍ നനച്ചും വളമിട്ടും കീടങ്ങളെ അകറ്റിയും വെള്ളരി ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കു ലഭിക്കുന്നതു തുച്ഛമായ വിലയാണ്. ഇക്കൊല്ലം ഇരുപതു രൂപവരെ വിലയുണ്ട്. അതിശക്തമായ വേനലില്‍ 40 ശതമാനംവരെ വിളനഷ്ടവും കർഷകർക്കു നേരിടേണ്ടിവന്നു. അയല്‍സംസ്ഥാനങ്ങളില്‍നിന്നു വെള്ളരി വൻതോതില്‍ എത്തുന്നതും പ്രദേശിക കര്‍ഷകര്‍ക്കു തിരിച്ചടിയാണ്. വിഷുച്ചന്തയിൽ ഇന്നും നാളെയുമാണു വെള്ളരിക്ക് ഏറ്റവും വില്‍പ്പനയുണ്ടാകുക.

Read More

വായിലെ കാൻസർ; പുകയില ഉപയോഗം ഉപേക്ഷിക്കാം

ചികിത്സാരീതികൾ ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്കുന്നത്. ട്യൂമറിന്‍റെ വലുപ്പം, സ്ഥലം, എല്ലുമായുള്ള ബന്ധം, കഴലകൾ, മുമ്പേ എടുത്തിട്ടുള്ള ചികിത്സാരീതി എന്നിവയൊക്കെ നോക്കിയാണ് ചികിത്സ തീരുമാനിക്കുക. * രോഗിയുടെ വയസ്, ശാരീരിക അവസ്ഥ, ചികിത്സ സ്വീകരിക്കുന്ന രീതി എന്നിവ അനുസരിച്ച് ഇത് വ്യത്യാസപ്പെടും. * സർജറി, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയാണ് സാധാരണ ചെയ്തു വരുന്നത്. * അഡ്വാൻസ്ഡ് കേസുകൾ പാലിയേറ്റീവ് കേസ് ആയാണ് എടുക്കാറുള്ളത്. വായിലെ കാൻസർ എങ്ങനെ തടയാം? * പുകയിലയുടെ എല്ലാതരത്തിലുമുള്ള ഉപയോഗം പൂർണമായി നിർത്തുക. * മദ്യം ഉപയോഗിക്കാതിരിക്കുക. * സമീകൃത ആഹാരം ശീലിക്കുക* പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക. * എല്ലാ ആറുമാസം കൂടുന്തോറും ഡോക്ടറെ കാണുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ വായിലെ കാൻസർ തടയാനാവും.  പുകയില ഉപേക്ഷിക്കാം പുകവലി ശീലമാക്കിയവർ അത് ഉപേക്ഷിക്കുമെന്ന തീരുമാനമെടുക്കുക. ശാസ്ത്രീയമായ മാർഗങ്ങൾ…

Read More

പെൺകുട്ടിക്കുനേരേ അതിക്രമം; ഇതരസംസ്ഥാന തൊഴിലാളി റിമാൻഡിൽ

മാന്നാർ: ബധിരയും മൂകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡിലാക്കി. മാന്നാർ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിപുൽ സർക്കാർ (24) ആണ് അറസ്റ്റിലായത്. പ്രതിയുടെ താമസസ്ഥലത്തിനു തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ഇതരസംസ്ഥാനക്കാരായ പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി ഇവരുടെ വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ വിവരം അറിഞ്ഞയുടൻ മാന്നാർ പോലീസിൽ പരാതി നൽകി. തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിളള, എസ്.ഐ സനീഷ് ടി.എസ് എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനീഷ് ബാബു, സിപിഒ ബിജോഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More