ഭാഗ്യ ദേവത കനിഹ; നാടൻ വേഷത്തിൽ കലക്കനായി താരം

വിവാഹിതയായ ശേഷവും മലയാള സിനിമയിൽ നായികാ വേഷങ്ങൾ ചെയ്ത നടിയാണ് കനിഹ. തമിഴിലൂടെ അരങ്ങേറിയ കനിഹ, വിവാഹത്തിനു മുമ്പ് എന്നിട്ടും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയിരുന്നു. ഇതിനിടയിൽ വേറെയും ഭാഷകളിൽ അഭിനയിച്ചു.അതിനു ശേഷമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നു വർഷം കനിഹ സിനിമയിൽ ഇല്ലായിരുന്നു. പിന്നീട് ജയറാമിന്‍റെ നായികയായി ഭാഗ്യദേവത എന്ന സിനിമയിലൂടെ മടങ്ങിയെത്തി. പിന്നെ നായികാവേഷങ്ങളാണ് ലഭിച്ചത്. പല സൂപ്പർഹിറ്റ് സിനിമകളിലും കനിഹ നായികയായി. ഗ്ലാമറസ് വേഷങ്ങൾ പോലും കനിഹ ചെയ്തു. 13 വയസുള്ള കുട്ടിയുടെ അമ്മയാണ് കനിഹ എന്ന് കണ്ടാൽ ഒരിക്കലും പറയുകയില്ല. സോഷ്യൽ മീഡിയയിൽ സജീവമായ കനിഹ പങ്കിവ‌യ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും തരംഗമായി മാറാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ കനിഹ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. സാരിയാണ് വേഷം. സാരിയിൽ അതീവ സുന്ദരിയായാണ് കനിഹ എത്തുന്നത്. പിങ്ക് സാരിക്ക് അതേ നിറത്തിലുള്ള ബ്ലൗസാണ് താരം…

Read More

വെളിവില്ലാത്തവന്‍റെ വെളിവ് കേട്; ഒരുപെട്ടി പടക്കം തലയില്‍ ചുമന്നപ്പോള്‍ സംഭവിച്ചത്; വീഡിയോ കാണാം

ആഘോഷങ്ങൾ ഏതുമാകട്ടെ ഇന്ന് പടക്കം പൊട്ടിക്കുക എന്നത് പരക്കെയുള്ള ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. പല വർണങ്ങളാലും ആകൃതിയാലും ഇന്ന് പടക്കം ആകര്‍ഷകമാകുന്നു. അധികമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ ഏത് കാര്യവും അതിരുകടന്നാല്‍ ദോഷമായി മാറും. പ്രത്യേകിച്ച് പടക്കങ്ങള്‍ പോലുള്ളവ. അതീവ സുരക്ഷയോടെ വേണം പടക്കം ഉപയോഗിക്കുവാൻ. ഇപ്പോഴിതാ ഒരു വിവാഹ ഘോഷയാത്രയില്‍ ഒരാള്‍ കൊളുത്തിയ പടക്കംസമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീഡിയോയില്‍ ഒരു വിവാഹ ഘോഷയാത്ര കടന്നുപോകുന്നതായി കാണാം. വധൂ വരന്മാരെ ആശിർവദിക്കുന്നതിനൊപ്പം തന്നെ നിരവധിയാളുകള്‍ നൃത്തംചെയ്തു തിമിര്‍ക്കുകയാണ്. ഇതിനിടയില്‍ മദ്യപിച്ചിട്ടുള്ള ഒരു ചെറുപ്പക്കാരന്‍ എത്തുന്നു. അയാള്‍ നിലത്തിരുന്ന ഒരുപെട്ടി പടക്കം ഉയര്‍ത്തി തലയില്‍ വയ്ക്കുന്നു. തലയ്ക്ക് മുകളിലിരുന്നു പടക്കം പൊട്ടിത്തെറിക്കുമ്പോള്‍ വെളിവ് ലവലേശമില്ലാത്ത ഇയാള്‍ ഡാൻസ് ചെയ്യുകയാണ്. ഇയാള്‍ക്കൊപ്പം മറ്റു ചിലരും നര്‍ത്തകരായി എത്തുന്നത് വീഡിയോയിൽ ദൃശ്യമാണ്. അല്‍പം കഴിഞ്ഞ് പടക്കത്തില്‍ നിന്നുണ്ടായ തീപ്പൊരി ഇയാളുടെ…

Read More

ഇതെന്താ ബി നിലവറയോ? ബനിയന്‍റെ അടിയിൽ രഹസ്യ അറകളുള്ള പ്രത്യേകതരം വസ്ത്രം; തുറന്നു നോക്കിയപ്പോൾ കണ്ടത് ലക്ഷങ്ങൾ

പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ നാൽപത് ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. പാലക്കാട് നിന്നാണ് ഇരുവരേയും പിടി കൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ വിശാൽ ബിലാസ്ക്കർ (30), ചവാൻ സച്ചിൻ (32) എന്നിവരാണ് വാളയാറിലും, ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ പിടിയിലായത്. രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം തയാറാക്കി അതിന് മുകളിലായി ബനിയൻ ധരിച്ചാണ് ഇവര്‍ പണം കടത്തിയിരുന്നത്. ബനിയന്‍റെ അടിയിൽ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 500 രൂപയുടെ നോട്ടുകെട്ടുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പണം ആര്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന കാര്യം അന്വേഷിച്ചു വരികയാണ്.

Read More

ചൂടിനെ ശമിപ്പിക്കാൻ ഇനി മഴയുടെ വരവാണ്; ഇന്ന് സംസ്ഥാനത്തുടനീളം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുള്ളത്. പാലക്കാട്, കാസർകോഡ് എന്നീ ജില്ലകളൊഴികെ നാളെ മഴയെത്തും. 23മുതൽ 25വരെ പാലക്കാട്, കാസർകോഡ്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളൊഴികെ മറ്റെല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു ഏപ്രിൽ 21 മുതൽ 25 വരെ കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, (സാധാരണയെക്കാൾ 2…

Read More

ഭക്ഷണം വായിൽ വയ്ക്കുമ്പോൾ ഇനി മോഹാലസ്യപ്പെടില്ല; വിശന്നാൽ അഭിനാഥിനു ഇഷ്ടാനുസരണം ഭക്ഷണം കഴിക്കാം

കൊച്ചി: അസ്വസ്ഥതകളോ മോഹാലസ്യമോ ഇല്ലാതെ ഏഴുവര്‍ഷത്തിന് ശേഷം അഭിനാഥ് ഭക്ഷണം കഴിച്ചു, ഒരുവട്ടമല്ല വിശന്നപ്പോഴെല്ലാം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയ വിജയിച്ചതോടെയാണ് കണ്ണൂര്‍ സ്വദേശിയായ 22കാരന്‍ അഭിനാഥ് സാധാരണ ജിവീതത്തിലേക്ക് മടങ്ങിയെത്തയത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് അഭിനാഥിന് അപൂര്‍വമായ “റിഫ്‌ളക്‌സ് ഈറ്റിംഗ് എപ്പിലെപ്‌സി’ എന്ന അപസ്മാര രോഗം പിടിപ്പെട്ടത്. ആഹാരം വായില്‍ വയ്ക്കുമ്പോള്‍ മുഖം ഒരുവശത്തേക്ക് പോവുകയും ഉടന്‍ തന്നെ മോഹാലസ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ. ഇതോടെ സമയാസമയത്തുള്ള ഭക്ഷണം കഴിപ്പ് മുടങ്ങി. മാതാപിതാക്കളായ സജാദും രജനിയും ഏകമകനായ അഭിനാഥിനെയും കൊണ്ട് പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും ആജീവനാന്തം മരുന്ന് കഴിക്കേണ്ട വരുമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതിനിടെയാണ് കുടുംബം കഴിഞ്ഞ ജനുവരിയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാര്‍ച്ച് 28ന് ശസ്ത്രക്രിയയിലൂടെ ഭക്ഷണം മൂലമുള്ള അപസ്മാരത്തിന് പരിഹാരം കാണുകയായിരുന്നു.…

Read More

ഈ പുഴയും കടന്ന് ജനാധിപത്യം; വോട്ടെട്ടുപ്പ് നടത്താന്‍ ബോട്ടില്‍ പുഴ കടന്ന് ഉദ്യോഗസ്ഥരെത്തുന്ന ഏക ബൂത്ത്

കടുത്തുരുത്തി: വാഹനം എത്താത്തതുമൂലം ബോട്ടില്‍ പുഴ കടന്ന് പോളിംഗ് ബൂത്തില്‍ വോട്ടെട്ടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥരെത്തുന്ന വൈക്കം മണ്ഡലത്തിലെ ഏക ബൂത്താണ് മുണ്ടാര്‍. മുന്‍കാലങ്ങളില്‍ കല്ലറ മുണ്ടാറില്‍ ജനാധിപത്യം പുഴ കടന്നിരുന്നത് തോണിയിലായിരുന്നു. എന്നാല്‍ ഇക്കുറി മുണ്ടാറിലെ ബൂത്തില്‍ വോട്ടെടുപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരെത്തുക ഹൗസ് ബോട്ടില്‍. മുണ്ടാറിലെ പോളിംഗ് ബൂത്തില്‍ വോട്ടിംഗ് മെഷീനടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളെത്തിക്കുന്നത് ഹൗസ് ബോട്ടിലാണ്. 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡായ മുണ്ടാര്‍ 48-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവര്‍ത്തിക്കുന്ന 137-ാം നമ്പര്‍ ബൂത്തിലേക്ക് പോളിംഗ് സാമഗ്രികളുമായി ഹൗസ് ബോട്ടിലാണ് ഉദ്യോഗസ്ഥരെത്തുക. 26ന് പോളിംഗ് അവസാനിച്ചു കഴിഞ്ഞാലും രേഖപ്പെടുത്തിയ രാജാധികാരവുമായി തിരികെ പോരുന്നതും ഹൗസ് ബോട്ടില്‍ തന്നെയാണ്. ജില്ലാ വരണാധികാരിയായ കളക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തോണിക്ക് പകരം ഉദ്യോഗസ്ഥരുടെ യാത്ര ഹൗസ് ബോട്ടിലാക്കിയത്. 25ന് ഉച്ചയ്ക്ക്…

Read More

ആരായിരിക്കും ‘മിസ് എഐ’? അറിയാൻ ഇനി ആഴ്ചകൾ മാത്രം; വിജയിയെ കാത്തിരിക്കുന്നത് 16 ലക്ഷത്തിന്‍റെ സമ്മാനങ്ങള്‍

സൗന്ദര്യറാണിപ്പട്ടത്തിനു വേണ്ടി മത്സരിക്കാനൊരുങ്ങി എഐ സുന്ദരികള്‍. ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരേയും തെരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന ‘മിസ് എഐ’ സൗന്ദര്യ മത്സരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ എല്ലാ എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 20,000 ഡോളറിന്‍റെ (ഏകദേശം 16 ലക്ഷം രൂപ) സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. എഐ നിര്‍മിത മോഡലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ക്രിയേറ്റര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഇതിനായി കുറച്ച് നിബന്ധനകൾ ഉണ്ട്. ക്രിയേറ്റര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കണം മാത്രമല്ല ഇവർക്ക് 18 വയസ് പൂര്‍ത്തിയാവുകയും വേണം. ഓണ്‍ലൈനായാണ് മത്സരം നടക്കുന്നത്. എന്നാൽ ഇതുവരേയും മത്സരത്തിന്‍റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനം നടക്കും എന്നാണ് പ്രതീക്ഷ. മേയ് 10നാണ് മത്സരത്തിന്‍റെ ഫലപ്രഖ്യാപനം.  

Read More

പിണറായിയുടെ പരാമർശം തരംതാണതും മൂന്നാംകിട രാഷ്ട്രീയക്കാരന്‍റെ ശൈലിയിലുമാണ്; കെ.സി. ജോസഫ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ തരംതാണതും ഒരു മൂന്നാംകിട രാഷ്ട്രീയക്കാരന്‍റെ ശൈലിയിലുമാണെന്ന് മുൻ മന്ത്രിയും കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി അംഗവുമായ കെ.സി. ജോസഫ്. രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ നേതാവാണെന്ന കാര്യം പിണറായി വിസ്മരിക്കരുത്. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയും ബിജെപി യും തമ്മിലുള്ള അന്തർധാരയുടെ പ്രതിഫലനമാണ് പിണറായിയോട് ബജെപി കാണിക്കുന്ന ഈ സൗമനസ്യമെന്നും ജോസഫ് പ്രസ്താവിച്ചു.

Read More

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സിഎഎയും അഗ്നിവീർ പദ്ധതിയും റദ്ദാക്കും: പി. ചിദംബരം

തിരുവനന്തപുരം: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ അഞ്ച് നിയമങ്ങൾ പിൻവലിക്കും. അഗ്നിവീർ പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്നിവീർ. സൈനിക വിരുദ്ധ നടപടിയാണതെന്നും ചിദംബരം പറഞ്ഞു. നിയമങ്ങൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രം ഉപയോഗിക്കുന്നു എന്നും ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ നിയമത്തെ കുറിച്ച് കോൺഗ്രസ് പ്രകടനപത്രിയിൽ പരാമർശം ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണം തെറ്റാണെന്നും ചിദംബരം പറഞ്ഞു. 22-ാം പേജിൽ സിഎഎയുടെ കാര്യം പരാമർശിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More

‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു’; നല്ല പരിചയമുള്ള ശബ്ദം; തിരിഞ്ഞ് നോക്കിയപ്പോളതാ ജീപ്പിൽ മൈക്കുമായി മന്ത്രി

ആലപ്പുഴ: തെരഞ്ഞെടുപ്പിന് ഇനി അഞ്ച് നാൾ മാത്രം ബാക്കി നിൽക്കെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്‍റെ പൈലറ്റ് വാഹനത്തിൽ അനൗൺസ്മെന്‍റ് ചെയ്യുന്ന വ്യക്തിയാണ് ഇപ്പോൾ താരം. അത് മറ്റാരുമല്ല. കൃഷി മന്ത്രി പി. പ്രസാദ് ആണ്. മന്ത്രി പദത്തിൽ ആകുന്നതിനു മുൻപ് പല തവണ ഇതെല്ലാം ചെയ്തിട്ടുള്ളതിനാൽ പ്രസാദിന് ഇത് പുത്തരിയുള്ള കാര്യമല്ലെങ്കിലും കാഴ്ചക്കാരനും പ്രവർത്തകർക്കും വളരെയേറെ കൗതുകമുണർത്തുന്നതാണ് അദ്ദേഹത്തിന്‍റെ അനൗൺസ്മെന്‍റ്. ‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു എന്ന് ആരിഫിനെ വിശേഷിപ്പിച്ചാണ് മന്ത്രിയുടെ അനൗൺസ്മെന്‍റ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ചേർത്തല കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന് സമീപം സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ നിന്നായിരുന്നു ആരീഫിന്‍റെ റോഡ് ഷോ തുടങ്ങിയത്. ദേശീയ പാതയിൽ 11-ാം മൈയിലിൽ നിന്നാണ് മന്ത്രി അനൗൺസ്‌മെന്‍റ് വാഹനത്തിൽ കയറിയത്. സ്ഥാനാർഥിക്ക്…

Read More