അൻവറിനു വഴങ്ങിയില്ല; നിലന്പൂരിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ നടത്തും. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അൻവറിന്‍റെ വിലപേശലിന് വഴങ്ങേണ്ടെന്നു കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഡിസിസി പ്രസിഡന്‍റ് വി.എസ്.ജോയിയുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി തീരുമാനം അറിയിച്ചെന്നാണ് സൂചന. പാർട്ടി സ്ഥാനാർഥിക്ക് പൂർണപിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി. വി.എസ്.ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യം കോൺഗ്രസ് നേതൃത്വം പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ ജോയിയെ തെരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. മണ്ഡലത്തിലെ ചില സമവാക്യങ്ങൾ ഷൗക്കത്തിന് ആനുകൂലമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. 2016ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിച്ചിരുന്നവെങ്കിലും പി.വി.അൻവറിനോട് പരാജയപ്പെട്ടിരുന്നു. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അൻവർ 11504 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്.

Read More

പാമ്പിനെ കൈയിൽ ചുറ്റിപ്പിടിച്ച് ബൈക്കോടിച്ച് യുവാവ്; വീഡിയോ വൈറലായതോടെ വിമർശനങ്ങളുടെ പെരുമഴ

പാന്പ് എന്ന് കേട്ടാൽ തന്നെ പേടിച്ച് ഓടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചിലർക്ക് പാന്പിനെ തെല്ലും ഭയമില്ല. പാന്പിനെ കൈയിൽ എടുത്ത് നടക്കുന്ന പല ആളുകളുടേയും വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു കൈയിൽ പാമ്പിനെ ചുറ്റിപ്പിടിച്ച് ബൈക്ക് ഓടിക്കുന്ന യുവാവ് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിൽ നിന്നുള്ള വീഡിയോ ആണിത്. കൈ വെള്ളയിൽ പാന്പിനെ മുറുക്കി ചുറ്റി പിടിച്ച് അതിന്‍റെ തല കൈപ്പത്തിക്കുള്ളിൽ വരത്തക്ക രീതിയിൽ തെല്ലും ഭയം ഇല്ലാതെയാണ് അയാൾ ബൈക്ക് ഓടിക്കുന്നത്. ‘ഡെവിൾസ് കോൾ മീ ഡാഡ് ‘ എന്നൊരു വാചകവും ഇയാളുടെ ബൈക്കിനു പുറകിൽ എഴുതിയിട്ടുണ്ട്. വീഡിയോ വൈറലായതോടെ യുവാവിനെ വിമർശിച്ചും പിന്തുണച്ചും പലരും കമന്‍റ് ചെയ്തു. പാന്പിനെ കൈയിൽ വയ്ക്കാൻ കാണിച്ച യുവാവിന്‍റെ ധൈര്യത്തെയും നിരവധി ആളുകൾ പിന്തുണച്ചപ്പോൾ മറ്റു ചിലരാകട്ടെ യുവാവിനെ വിമർശിക്കുകയും ചെയ്തു. പത്തുലക്ഷത്തിലധികം ആളുകൾ ഈ…

Read More

കൊതുക് ഉറവിടങ്ങൾ കണ്ടെത്തി ഒഴിവാക്കാം

  പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കി മാത്രമേ ഡെങ്കിപ്പനി നിയന്ത്ര ണവിധേയമാക്കാന്‍ സാധിക്കുകയുള്ളൂ. ഇട വിട്ടുള്ള മഴ മൂലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വീടു കളിലും പരിസരങ്ങളിലും പ്ലാന്‍റേഷനുക ളിലും കൃഷിയിടങ്ങളിലും… എവിടെ വേണ മെങ്കിലും പ്രത്യേകിച്ച് മഴവെള്ളം കെട്ടിനില്‍ ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരാനും സാധി ക്കും. ഡെങ്കി പ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടി വയ്ക്കുക. വീടുകളില്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ ശരിയായി അടച്ചുവയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്‍റെ ട്രേ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെ കൊതുകുകള്‍ വളരുന്ന തായി കാണുന്നുണ്ട്. വീടിനുള്ളിലും പരി സരത്തും വെള്ളം കെ ട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. വീടിന്‍റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കണം. കുറച്ചുസമയം കൊതുകിന്‍റെ ഉറവിടങ്ങൾ…

Read More

ഇനിയും ഫൈറ്റ് ചെയ്യും അഭിനയിക്കും പടങ്ങള്‍ നിര്‍മിക്കും, തളർന്ന് ഇരിക്കില്ല: മണിയൻ പിള്ള രാജു

നിസാര കാര്യങ്ങള്‍ക്ക് തളരുകയും വിഷമിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. പക്ഷേ അത് നിമിഷങ്ങള്‍ മാത്രമേ നില്‍ക്കുകയുളളൂ. പിന്നെ അതില്‍ നിന്ന് വേഗത്തില്‍ തിരിച്ച് വരും. താനൊരു ഫൈറ്ററാണ്, പോരാളിയാണ്. കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആ ഒരു സെക്കന്‍ഡ് താന്‍ തളര്‍ന്ന് പോയി. എന്‍റെ ജീവിതം ഇവിടെ തീര്‍ന്നല്ലോ, ഇനി എന്താണ് ചെയ്യുക. പിന്നെ താന്‍ ആലോചിച്ചു, പൊരുതുക തന്നെ. താന്‍ മമ്മൂട്ടിയെ വിളിച്ച് പറഞ്ഞു, അദ്ദേഹം പറഞ്ഞു, നമ്മളൊക്കെ ഇവിടെ 200 കൊല്ലം ജീവിക്കാന്‍ വന്നവരല്ലേ, നീ ഫൈറ്റ് ചെയ്യെടാ എന്ന്. അപ്പോള്‍ താനും വിചാരിച്ചു, നമ്മള്‍ തളര്‍ന്നാല്‍ പോയി. പരിചയമില്ലാത്ത ഒരുപാട് പേര്‍ എന്നെ വഴിയില്‍ വച്ച് കാണുമ്പോള്‍ പറയും, സാറിന്‍റെ ആരോഗ്യം പൂര്‍ണമായി തിരിച്ച് കിട്ടട്ടെ എന്നോ അല്ലെങ്കില്‍ രാജുവേട്ടന്‍ തിരിച്ച് വരും എന്നൊക്കെ. അതൊക്കെ എനിക്ക് ഒരു പ്രചോദനം ആയിരുന്നു. ഇപ്പോള്‍ അയ്യോ…

Read More

മൂന്നര വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

തൊടുപുഴ: മൂന്നര വയസുള്ള പെണ്‍കുഞ്ഞിനെ പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുട്ടം പോലീസ് ഷന്‍ പരിധിയിലാണ് സംഭവം. സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ഭാഗത്ത് പരിക്കുള്ളതായും പീഡനം നടന്നതായും വ്യക്തമായത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്ത ബന്ധുവാണ് പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

വ്യസനസമേതം ബന്ധുമിത്രാദികൾ പ്രോമോ പുറത്തിറങ്ങി

അനശ്വര രാജൻ നായികാ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗ്രൂവ് വിത്ത് ഗ്രാൻഡ് മാ എന്ന ഹാഷ് ടാഗോടെ പുറത്തിറങ്ങിയ പ്രോമോ വിഡിയോയിൽ അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ തരംഗമായ റീൽസ് ആണ് പ്രോമോയുടെ പ്രമേയം. എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. വാഴ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യൂബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ജൂണിൽ പ്രദർശനത്തിനെത്തും. വാഴയ്ക്ക് ശേഷം വിപിൻ ദാസ് നിർമിക്കുന്ന ചിത്രമെന്ന നിലയിൽ…

Read More

പുറംകടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള  കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞത് ഒമ്പതെണ്ണം; കണ്ടെയ്നറുകൾ ആലപ്പുഴ തീരത്തും

എസ്.ആര്‍. സുധീര്‍ കുമാര്‍കൊല്ലം: പുറംകടലില്‍ മുങ്ങിയ എംഎസി എല്‍സ-മൂന്ന് എന്ന കപ്പലിലെ ഒന്പതു കണ്ടെയ്‌നറുകള്‍ കൊല്ലം തീരത്ത് കണ്ടെത്തി. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് ആദ്യ കണ്ടെയ്‌നര്‍ തീരത്തടിഞ്ഞത്. ഇന്നലെ രാത്രി പത്തരയോടെ കണ്ടെയ്‌നര്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഒഴിഞ്ഞ കണ്ടെയ്‌നറാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെയ്‌നറിന്‍റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്ക്ക് അടുത്താണ് കണ്ടെയ്‌നര്‍ അടിഞ്ഞത്. സമീപത്തെ അഞ്ച് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലം കലക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു. മറ്റൊരു കണ്ടെയ്‌നര്‍ തീരത്ത് അടിഞ്ഞത് ശക്തികുളങ്ങര മദാമ്മതോപ്പിലാണ്. ഇന്ന് പുലര്‍ച്ചെയാണ് ഇത് തീരത്ത് എത്തിയത്. ഇതും കാലിയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. നീണ്ടകര പരിമണം ഭാഗത്ത് മൂന്ന് കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ വലിയഴീക്കല്‍ ഭാഗത്തും…

Read More

‌കണ്ണൂരിൽ വ്യാപക നാശനഷ്ടം; പഴശി അണക്കെട്ടിലെ 13 ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദേശം നൽകി  അധികൃതർ

കണ്ണൂർ: ദിവസങ്ങളായി തുടരുന്ന കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളിൽ മരം പൊട്ടിവീണ് വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുത ലൈനിൽ വീണതിനാൽ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് ജില്ല ഇന്നലെ ഇരുട്ടിലായിരുന്നു. രാവിലെ മുതൽ വൈദ്യുതി ഇല്ലാത്തതിനെത്തുടർന്ന് മൊബൈൽ ഫോണുകളിൽ ചാർജുകൾ തീർന്ന് ഓഫായി. രാത്രിയിൽ വീശിയടിച്ച കാറ്റിൽ ചേലോറയിൽ മരങ്ങൾ കടപുഴകിവീണു. തലശേരിയിൽ നാലാം മൈലിൽ മരം വീണ് ഗതാഗതം ത‌ടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നഗരത്തിന്‍റെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും മറ്റും തകർന്നു വീണു. വലിയന്നൂരിൽ മണ്ണിടിച്ചിൽ ഉണ്ടായി. എളയാവൂരിൽ വീടിന്‍റെ മേൽകൂര തകർന്നു. മലയോരമേഖലയിലടക്കം നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ദിസങ്ങളായുള്ള മഴയിൽ കണ്ണൂർ നഗരത്തിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.പഴയ ബസ് സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ,…

Read More

വെള്ളിത്തിരയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി: സാമന്തയ്ക്ക് കൈയടിച്ച് അമല അക്കിനേനി

വെള്ളിത്തിരയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു. ഈ വേളയിൽ സാം നടത്തിയ വൈകാരിക പ്രസംഗം കേട്ട് മുൻഭർത്താവിന്‍റെ അമ്മ അമല അക്കിനേനി അഭിമാനത്തോടെ കൈയടിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സ്വകാര്യ ജീവിതത്തില്‍ മാനസിക ശാരീരിക പ്രശ്നങ്ങളുണ്ടായപ്പോഴും അതിനെ ആത്മവിശ്വാസത്തോടെ നേരിട്ടതാണ് സാമിനെ കൂടുതല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടാനുള്ള കാരണമായി മാറിയത്. സമാന്തയുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു തീരുമാനമായിരുന്നു ദീര്‍ഘകാലം പ്രണയിച്ച് വിവാഹം ചെയ്ത നടന്‍ നാഗചൈതന്യയുമായി വിവാഹമോചിതയായത്. എന്തുകൊണ്ടവര്‍ വേര്‍പിരിഞ്ഞുവെന്നത് രണ്ടുപേരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോഴിതാ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായി അദ്ദേഹത്തിന്‍റെ അമ്മ അമല അക്കിനേനിക്കൊപ്പം വേദി പങ്കിട്ടിരിക്കുകയാണ് സമാന്ത. സീ തെലുങ്ക് അവാർഡ് ദാന ചടങ്ങിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. കഴിഞ്ഞദിവസമാണ് അവാർഡ് ഷോയുടെ പ്രൊമോ പുറത്തിറങ്ങിയത്. സിനിമാ രംഗത്ത് 15 വർഷം പൂർത്തിയാക്കുന്ന സമാന്തയ്ക്ക് പ്രത്യേക പുരസ്കാരം…

Read More

എന്നെ ഇപ്പോഴും പ്രണയിക്കുന്നവരുണ്ട്, ഇതെല്ലാം ഭർത്താവിനോട് പറയാറുണ്ട്; സോനാ നായർ

എന്നെ ഇപ്പോഴും പ്രണയിക്കുന്നവരുണ്ട്. പ്രണയം ആർക്കും തടുക്കാൻ പറ്റുന്ന ഇമോഷനല്ല. കലയെ ഇഷ്ടപ്പെടുന്നവർ ഒരു കലാകാരിയെ പ്രണയിക്കുന്നത് തെറ്റൊന്നുമല്ല. പല പ്രണയങ്ങളും എന്നോട് തുറന്ന് പറയുന്നവരുമുണ്ട്. കല്യാണം കഴിഞ്ഞയാളാണെന്ന് അവർക്കുമറിയാം. പക്ഷെ ആ പ്രണയത്തെ നമ്മൾ ബഹുമാനിക്കുകയാണ് ചെയ്യുന്നത് എന്ന് സോനാ നായർ. പ്രണയമില്ലാതെ എന്ത് ലോകം. ഇങ്ങനെയൊരാൾക്ക് എന്നോട് പ്രണയമാണ്, പ്രണയാത്മകമായി കമന്‍റുകളും മെസേജുകളും വരുന്നുണ്ടെന്ന് ഭർത്താവിനോട് പറയാറുണ്ട്. പക്ഷെ ആൾക്ക് എന്നെ അറിയാം. അതൊക്കെയാണ് പരസ്പരം മനസിലാക്കലും ജീവിതവും. അത് പറ്റില്ല, ഇത് പറ്റില്ല എന്നൊക്കെ പറയുമ്പോഴാണ് ആ ചങ്ങല വലിച്ച് പൊട്ടിച്ച് വെളിയിൽ പോകാൻ ശ്രമിക്കുക. എനിക്ക് അങ്ങനെയല്ല. എന്ന് കരുതി എന്‍റെ കൊള്ളരുതായ്മകൾക്ക് കൂട്ട് നിൽക്കുന്ന ആളാണെന്നല്ല പറഞ്ഞത്. എന്‍റെ ചീത്ത വശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല ഭർത്താവ്. അതിന് അതിന്‍റേതായ സ്ട്രിക്റ്റ്നെസ് ഉണ്ടാകും വീട്ടിൽ. പക്ഷെ എല്ലാത്തിനും സ്വാതന്ത്ര്യവും ഉണ്ടാകും. അത്…

Read More