ആൺ സുഹൃത്തിനൊപ്പം സംസാരിച്ചു നിന്നു; ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് കണ്ണൂരിൽ യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവർത്തകരിൽ നിന്ന് യുവാവ് നേരിട്ടത് ക്രൂരമർദനം

കണ്ണൂർ: പിണറായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്‍റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ…

Read More

വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍

പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ബന്ധുവായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ വിഘ്‌നേഷാണ് ( 34) പിടിയിലായത്.നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ സുചിത്രയാണ് (29) പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി സ്റ്റേഷനിലെത്തി യുവതി, തന്‍റെ കുഞ്ഞമ്മയുടെ മകനായ വിഘ്‌നേഷ് വീട്ടിലെത്തി അമ്മൂമ്മയുടെ ദേഹത്ത് ചീഞ്ഞ ഭക്ഷണസാധനങ്ങള്‍ ഇടുകയും, അസഭ്യം വിളിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി അറിയിച്ചു. കൂടാതെ യുവതിയെ തടഞ്ഞുനിര്‍ത്തി അപമാനിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ആയുധനിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. എസ് ഐ കെ. ആര്‍. രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും വിഘ്‌നേഷിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വിഘ്‌നേഷ് ഇതിനുമുമ്പും സുചിത്രയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങള്‍…

Read More

ഡിമെൻഷ്യ; രോഗത്തെപ്പറ്റി കൃത്യമായ ബോധവത്കരണം

ഡിമെന്‍ഷ്യ പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചു രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ആന്‍റിഡിപ്രസന്‍റ്, ആന്‍റി സൈക്കോട്ടിക്ക്, അന്‍സിയോലൈറ്റിക് മരുന്നുകളാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം സാധാരണയായി നല്‍കുന്നത്. മരുന്നുകള്‍ ഇല്ലാതെ ചികിത്സ സാധ്യമോ?മരുന്നുകളോടൊപ്പമാണ് മാനസികാരോഗ്യ വിദഗ്്ധന്‍ മറ്റു ചികിത്സാരീതികള്‍ പാലിക്കുന്നത്. രോഗത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ കൊഗ്നി റ്റീവ് ബിഹേവിയറൽ തെറാപ്പി, തുടര്‍ന്ന് വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടായാല്‍ reminiscence therapy, റിയാലിറ്റി ഓറിയന്‍റേഷൻ തെറാപ്പി എന്നിവയാണ് മരുന്നിനോടൊപ്പം രോഗനിയന്ത്രണത്തിന് പ്രയോജനപ്രദമാകുന്നത്. രോഗികളെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക, (സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക, പാട്ട് കേള്‍ക്കുക, ചെടിക്ക് വെള്ളം ഒഴിക്കുക, തുടങ്ങിയവ) വ്യായാമം ശീലിക്കുക എന്നിവ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ വളരെയധികം സഹായകമാണ്. രോഗിയെ പരിചരിക്കുന്നവരില്‍ ബോധവത്കരണം രോഗിയെ പരിചരിക്കുന്നവരെ മാനസികമായി പിന്തുണയ്‌ക്കേണ്ടത് അനിവാര്യമാണ്. പരിചരണം നല്‍കുമ്പോള്‍ സ്വയം സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായിരിക്കണം. അതിനായി രോഗത്തെപ്പറ്റിയുള്ള…

Read More

വടക്കേ അമേരിക്കയിലെ കൊടുമുടിയില്‍ കുടുങ്ങിയ പന്തളം സ്വദേശി സുരക്ഷിതൻ

പത്തനംതിട്ട: വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ കുടങ്ങിയ പര്‍വതാരോഹകന്‍ പന്തളം പൂഴിക്കാട് സ്വദേശി ഷെയ്ഖ് ഹസന്‍ ഖാന്‍ സുരക്ഷിതനെന്ന വിവരം ലഭിച്ചു. കഴിഞ്ഞ പത്തിന് ഡെനാലി കൊടുമുടിയിലേക്കുള്ള രണ്ടാം യാത്രയിലാണ് ഹസന്‍ കുടുങ്ങിയത്. 2023 ജൂണ്‍ 12ന് ഇന്ത്യന്‍ സമയം രാവിലെ പത്തിനാണ് ഇതിനു മുമ്പ് ഖാന്‍ ഡെനാലി കൊടുമുടിയുടെ നെറുകയിലെത്തി ദേശീയ പതാക ഉയര്‍ത്തിയത്. 21 ദിവസം കൊണ്ടാണ് ഡെനാലിയുടെ ഉയരങ്ങളിലെത്തിയത്. 35,000 യുഎസ് ഡോളറാണ് (ഏകദേശം 28,70,000 രൂപ) ഡെനാലി കീഴടക്കാന്‍ ചെലവായത്. ബാങ്ക് വായ്പയിലൂടെയും സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങിയുമാണ് പര്‍വതാരോഹണത്തിനു ചെലവ് കണ്ടെത്തുന്നത്. കിളിമഞ്ജാരോ, എവറസ്റ്റ് ഉള്‍പ്പെടെ ഏഴ്പര്‍വതങ്ങള്‍ കീഴടക്കിയതിനു പിന്നാലെയാണ് ഡെനാലിയിലെത്തിയത്. വടക്കേ അമേരിക്കയിലെ അലാസ്‌കയിലുള്ള ഡെനാലി കൊടുമുടിക്ക് 20,310 അടി ഉയരമുണ്ട്. ചെന്നൈ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് കഴിഞ്ഞ പത്തിന് ഖാൻ കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയത്. അന്നു ബന്ധുക്കളുമായി സംസാരിച്ച ശേഷം…

Read More

വീണാ നായർ ചുമ്മാതെ ആഗ്രഹിക്കുന്ന കാര്യം നടക്കുമോ‍?

അമ്മയില്‍ താന്‍ അംഗമല്ല. വൈകാതെ അംഗമാവും. അമ്മ എന്ന സംഘടനയോട് എനിക്ക് ആകെയുളള ആകര്‍ഷണം വര്‍ഷത്തില്‍ ഒരിക്കല്‍ ലാലേട്ടനേയും മമ്മൂക്കയേയും കാണാന്‍ പറ്റുമല്ലോ എന്നതാണ്. ഡൊമിനിക്കില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സീന്‍ അഭിനയിച്ചു. ലാലേട്ടനെ ബിഗ് ബോസില്‍ വച്ച് കണ്ടത് കൂടാതെ രണ്ട് വട്ടം കണ്ടിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ എന്‍റെ ഫ്‌ളാറ്റിന്‍റെ ജനല്‍ തുറക്കുന്നത് ലാലേട്ടന്‍റെ ഫ്‌ളാറ്റ് കണ്ടിട്ടാണ്. എല്ലാ ദിവസവും അവിടെ നിന്ന് നോക്കും. എന്നാണ് ലാലേട്ടനെ ഒന്ന് പോയി കാണാനാവുക എന്നോര്‍ക്കും. ഒരു ഫോട്ടോ എടുക്കാനാണ് അദ്ദേഹത്തെ മുഖാമുഖം കണ്ടിട്ടുളളത്. അല്ലാതെ മിണ്ടിയിട്ടൊന്നും ഇല്ല. താന്‍ താമസിക്കുന്നത് ക്രൗണ്‍ പ്ലാസയുടെ പിറകിലാണ്. ലാലേട്ടന്‍റെ ഫ്‌ളാറ്റ് ആണ് എനിക്ക് വ്യൂ. താന്‍ കര്‍ട്ടന്‍ ഉയര്‍ത്തി ലാലേട്ടന്‍റെ ഫ്‌ളാറ്റ് നോക്കി വിചാരിക്കും, ഈശ്വരാ എന്നാണോ ലാലേട്ടന്‍, വീണാ, സുഖമാണോ, വരൂ ഒരു കോഫി കുടിക്കാം എന്നൊക്കെ പറഞ്ഞ്…

Read More

അമ്പതിലും സുഹാസിനിയുടെ  ആത്മവിശ്വാസം

സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവർ എന്നെ വിളിച്ചു പറഞ്ഞു, പാർഥിപൻ എനിക്ക് ഇന്ന് 50 വയസായി എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസിൽ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50-ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം. -പാര്‍ഥിപന്‍

Read More

ട്രോളിക്കോളൂ, പക്ഷേ കൊല്ലരുതെന്ന് അനുപമ

അഭിനയിക്കാൻ അറിയില്ല എന്നുപറഞ്ഞ് തന്നെ മലയാള സിനിമയിൽനിന്ന് മാറ്റിനിർത്തിയിരുന്നുവെന്ന് നടി അനുപമ പരമേശ്വരൻ. മലയാളത്തിൽ ഒരുപാട് ട്രോളുകളും അവഗണനയും ഏറ്റുവാങ്ങിയതിനു ശേഷം വലിയൊരു കഥാപാത്രം ചെയ്തു മലയാളത്തിലേക്ക് തന്നെ തിരികെയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അനുപമ പരമേശ്വരൻ പറഞ്ഞു. സുരേഷ് ഗോപി നായകനാകുന്ന ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ജാനകിയാണ് അനുപമയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. മലയാളികളുടെ ട്രോൾ ആവോളം ഏറ്റുവാങ്ങിയ എനിക്ക് ഒന്നേ പറയാനുള്ളൂ, ട്രോളിക്കോളൂ പക്ഷേ കൊല്ലരുത് എന്നും ജെഎസ്കെ സിനിമയുടെ ഓഡിയോ ലോഞ്ചിൽ അനുപമ പറഞ്ഞു.കുറച്ചു നാളുകൾക്കു ശേഷം ഞാൻ മലയാളത്തിൽ ചെയ്ത ഒരു സിനിമയാണ് ജെഎസ്കെ. എനിക്ക് ഇഷ്ടപ്പെടുന്ന സബ്ജക്റ്റ് മാത്രമേ ഇനി മലയാളത്തിൽ ചെയ്യുകയുള്ളൂ എന്ന് വിചാരിച്ചിരിക്കുന്ന സമയത്ത് ലോക്ക്ഡൗൺ കഴിഞ്ഞ ഉടനെ എന്‍റെ അടുത്ത് വന്ന ആദ്യ സബ്ജക്ടുകളിൽ ഒന്നായിരുന്നു ജെഎസ്കെ. എനിക്ക്…

Read More

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘ചരിത്ര ഭൂരിപക്ഷം കിട്ടുമെന്ന് ആര്യാടൻ; ‘75,000നു മുകളിൽ വോട്ട് പ്രതീക്ഷിച്ച് അൻവർ; ഒട്ടും ആശങ്ക ഇല്ലെന്ന് സ്വരാജ്; ചരിത്ര ഭൂരിപക്ഷം കിട്ടുമെന്ന് മോഹൻ ജോർജ്

നിലമ്പൂര്‍: സംസ്ഥാന മുന്നണി രാഷ്ട്രീയത്തില്‍ നിര്‍ണായകചലനങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് പുരോഗമിക്കുന്നു. ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്ഥാനാർഥികൾ.   ‘ചരിത്ര ഭൂരിപക്ഷം കിട്ടും’ നിലമ്പൂര്‍: നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്ത്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നിലമ്പൂരിൽ നടക്കുന്നത്. പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടൻ‌ ഷൗക്കത്ത് പറഞ്ഞു. വോട്ടിംഗ് ശതമാനം വർധിക്കുമെന്നാണു പ്രതീക്ഷ. ഈ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം ആളുകൾ ഉൾക്കൊണ്ടിട്ടുണ്ട്. ബൂത്തൂകളുടെ എണ്ണം വർധിപ്പിച്ചതോടെ ആളുകൾക്ക് സുഖകരമായി വോട്ട് ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘75,000നു മുകളിൽ വോട്ട് ലഭിക്കും’ മലപ്പുറം: നിലമ്പൂരിൽ 75,000ന് മുകളിൽ വോട്ട് ലഭിക്കുമെന്നു സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വർ. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ല. സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയത്. അതിനാൽ വോട്ട് എണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്ക…

Read More

വെഞ്ഞാറമൂട്ടില്‍  വന്‍ കവര്‍ച്ച; കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ നിന്നും 40 പവന്‍ സ്വര്‍ണവും പണവും  അപഹരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വന്‍ കവര്‍ച്ച, നാല്‍പ്പത് പവന്‍ സ്വര്‍ണവും അയ്യായിരം രൂപയും അപഹരിച്ചു. നെല്ലനാട് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ അപ്പുക്കുട്ടന്‍പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീട്ടുകാര്‍ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് മോഷണവിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്വകാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.  

Read More

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തുമായി ചെന്നൈയില്‍ തെളിവെടുപ്പ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തുമായി അന്വേഷണ സംഘം ഇന്ന് രാത്രിയില്‍ ചെന്നൈയില്‍ തെളിവെടുപ്പ് നടത്തും. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് ചെന്നൈയിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ തങ്ങിയ ചെന്നൈയിലെ ഹോട്ടലില്‍ സുകാന്തിനെ എത്തിച്ച് പേട്ട പോലീസ് തെളിവെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിലെ ഹോട്ടലുകളില്‍ സുകാന്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥയുമായി താമസിച്ച ഹോട്ടലിലായിരുന്നു തെളിവെടുപ്പ്. ഇവര്‍ താമസിച്ചിരുന്നതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചു. വിവിധ സ്ഥലങ്ങളില്‍ ഐബി ഉദ്യോഗസ്ഥയെ കൊണ്ട് പോയി ഉഭയകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ചെന്നൈയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ശനിയാഴ്ച സുകാന്തിനെ കോടതിയില്‍ ഹാജരാക്കും.

Read More