അന്ന് കാമുകന്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ട് ! തന്റെ കാമുകന്മാരെയും ബ്രേക്കപ്പിനെയും പറ്റി തുറന്നു പറഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍…

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍.പിന്നീട് ഒരുപിടി സിനിമകളിലെ മികച്ച് വേഷങ്ങളിലൂടെ അനാര്‍ക്കലി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി.

ആനനന്ദത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ നടി ശ്രദ്ധേയയായി.

സോഷ്യല്‍ മീഡിയില്‍ വളരെ സജീവമായ താരങ്ങളിലൊരാളാണ് അനാര്‍ക്കലി. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധയാര്‍ജ്ജിക്കാറുമുണ്ട്.

കൃത്യമായ നിലപാടുകളുള്ള അനാര്‍ക്കലി വ്യക്തി ജീവിതത്തിലും ഏറെ ബോള്‍ഡായ വ്യക്തിയാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും യാതൊരു മടിയും കൂടാതെ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്ന വ്യക്തിയാണ് അനാര്‍ക്കലി.

ഇപ്പോളിതാ ബ്രേക്കപ്പിനെ അനാര്‍ക്കലി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ വൈറലായി മാറുന്നത്.

ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേഷിപ്പിക്കാന്‍ ഇഷ്ടമില്ലെന്നാണ് അനാര്‍ക്കലി പറഞ്ഞത്. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും.

ചില ആണ്‍കുട്ടികള്‍ അക്രമാസക്തര്‍ ആകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ തുറന്നു പറഞ്ഞു.

അന്ന് കാമുകന്‍ ഇടിക്കുകയും തൊഴിക്കുകയും വരെ ചെയ്തിട്ടുണ്ട്. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കും.

നമുക്കു കൂടി ഗുണമാകുന്ന കാര്യമാണെങ്കില്‍ മാറ്റിവയ്ക്കും. എന്നാല്‍ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ പ്രേമിക്കില്ല.

അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, ഓകെ ബായ് എന്നു താന്‍ പറയുമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.

താന്‍ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനാര്‍ക്കലി, മുന്‍പ് ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

തനിക്കിപ്പോള്‍ പ്രേമമുണ്ട്. കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അനാര്‍ക്കലി മരയ്ക്കാല്‍ വ്യക്തമാക്കുന്നു.

Related posts

Leave a Comment