മിത്ത് വിവാദം പുതുപ്പള്ളിയിൽ വിഷയമാക്കില്ല; ആരെ പിൻതുണയ്ക്കണം എന്ന അവകാശം എഎൻഎസ്എസിനെന്ന് വി.ഡി. സതീശൻ


തിരുവനന്തപുരം: വിവാദമായ സ്പീക്കർ എ.എൻ.ഷംസീറിന്‍റെ മിത്ത് പരാമർശം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചർച്ചയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എൻഎസ്എസിനുണ്ടെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.

ചാണ്ടി ഉമ്മൻ സ്വര്‍ണ നൂലില്‍ കെട്ടിയിറക്കിയ രാജകുമാരനല്ല. ഉമ്മൻ ചാണ്ടിയുടെ മകന്‍ അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ചാണ്ടി ഉമ്മന് നേരത്തെ തന്നെ സീറ്റ് കിട്ടുമായിരുന്നു.

സോളാറിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ സിപിഎമ്മിന് പുതുപ്പള്ളി മറുപടി നൽകും. മരണത്തിനുശേഷംവും ഉമ്മൻ ചാണ്ടിയെ വെറുതെ വിടുന്നില്ല. ഉമ്മൻ ചാണ്ടി ജനമനസിൽ പുണ്യാളൻ തന്നെയാണ്- വി.ഡി.സതീശൻ പറഞ്ഞു.

Related posts

Leave a Comment